[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഡിസംബർ 31, 2011

കാരീയര്‍ തിരയാന്‍ സൈബര്‍ വഴി. !!

Îßµ‚ µøßÏV çÄ¿áKÕVAá ØÙÞϵÎÞµáK ºßÜ æÕÌíèØxáµZ
www.careerbright.comæÄÞÝßWçζÜÏßæÜ ÉáJX æd¿XÁáµZ, æùØcâæÎ ÄÏÞùÞAW, §aVÕcâ ¿ßÉíØí.
www.youngbuzz.comæÄÞÝßÜáÎÞÏß ÌtæMG µìYØßÜß¹í. ¯Äí æÄÞÝßÜÞÃí çºVKæÄKá µæIJÞX µøßÏV ¥æØØíæÎaí æ¿Øíxá¢.
www.jobsearch.about.comæÄÞÝßW ¥çÈb×µVAÞÕÖcÎÞÏ ÕßÕøBZ. ²M¢ æùØcâæÎ ÈßVçÆÖB{ᢠ§aVÕcâ ¿ßÉíØá¢. ÉÞV¿í ææ¿¢ æÄÞÝßÜßÈáU ÕÝßµ{á¢.
www.workawesome.comæÄÞÝßÜáÎÞÏß ÌtæMG Ø¢ÖÏBZAá ÎùáÉ¿ß.
www.livecareer.comÈNáæ¿ ÕßÕøBZ ÈWµßÏÞW æùØcâæÎ ÄÏÞùÞAßJøá¢. ¯Äá æÄÞÝßÜÞÃí ¥ÈáçÏÞ¼cÎÞÏæÄKá µæIJÞX µøßÏV æ¿Øíxá¢.
www.careerpath.comæÄÞÝßW çζÜÏßæÜ Ø¢ÖÏBZAáU ©JøB{ÞÃí dÉÇÞÈÎÞÏᢠ¨ ææØxßÜáUÄí. ²M¢ µøßÏV ÉïÞX 溇áKÄßÈí ÈNáæ¿ ÄÞÄíÉøcBZ ¥ùßEí ØÙÞÏßAÞX ²øá µøßÏV ÉïÞÈV µbßØᢠ²øáAßÏßGáIí. 
(courtesy:manoramaonline.com)

മന്ത്രി ഗനെഷിനു ജക്ക്പോറ്റ്; പണവും കാറും അഗതി മന്ദിരത്തിനു. !!

ÄßøáÕÈLÉáø¢: ÎdLß æµ.Ìß. ·çÃ×í µáÎÞùßÈá ¿ßÕß ÉøßÉÞ¿ßÏßW ¼ÞµíçÉÞGí ØNÞÈ¢. ÎâKáÜf¢ øâÉÏᢠæ×ÕVæÜ ØíÉÞVµí µÞùáÎÞÃá ÎdLßAá µßGßÏÄí. ØNÞÈJáµÏᢠµÞùᢠØbL¢ ÎmÜÎÞÏ ÉJÈÞÉáøæJ Õß{Aá¿ßÏßæÜ 'ØíçÈÙÄàø¢ ®K ¥·Äß ÎwßøJßÈá ÎdLß ØNÞÈß‚á. Øâøc ¿ßÕßÏßW È¿X Îáçµ×í ¥ÕÄøßMßAáK 'ÁàW ²ÞV çÈÞ ÁàW ®K ÉøßÉÞ¿ßÏßÜÞÃá ÎdLß ØNÞÈ¢ çÈ¿ßÏÄí.
(courtesy:manoramaonline.com)

പ്രവാസി നിക്ഷേപത്തിന് ട്രെഷറി ബോണ്ട്‌; പ്രവാസികള്‍ക്ക് ബി പി എല്‍ കാര്‍ഡ്‌ !!

ÄßøáÕÈLÉáø¢: dÉÕÞØß ÎÜÏÞ{ßµ{áæ¿ ÈÞGßæÜ ÈßçfÉ¢ ÕVißMßAÞX ÜfcÎßGí ©ÏVK ÉÜßÖÈßøAßW d¿×ùß çÌÞIáµZ §ùAáK µÞøcJßW çÈÞVA _ dÉÕÞØß Ø¢·ÎJßW ¥ÈáµâÜ ÄàøáÎÞÈ¢ ©IÞµáæÎKí çÈÞVA Øߧ² çÈÞÏW çÄÞÎØí ' ÎçÈÞøÎ ³YèÜÈßçÈÞ¿í æÕ{ßæM¿áJß. ÈßçfÉJßÈí ÌÞCáµZ §çMÞZ ÈWµáKÄßçÈAÞZ µáùEÄí ²øá ÖÄÎÞÈæÎCßÜᢠ¥Çßµ ÈßøAßW d¿×ùß çÌÞIßÜâæ¿ dÉÕÞØß ÈßçfÉ¢ ØbàµøßAáKÄßW Ø¢ØíÅÞÈ ØVAÞøßÈí ¥ÈáµâÜ ÈßÜÉÞ¿ÞÃáUæÄKí ¥çgÙ¢ ÕcµíÄÎÞAß. 10 ÖÄÎÞÈ¢ Õæø ÉÜßÖÈßøAßW çÌÞIí ÈßçfÉ¢ ØÞÇcÎÞAÞÕáKçÄÏáUâ. ¥ÈáµâÜ ÄàøáÎÞÈ¢ çÈÞVA Ø¢·ÎJßW ÄæK ©IÞµáæÎKí çÈÞÏW çÄÞÎØí ÉùEá.


çÁÞ{ùáÎÞÏáU ÕßÈßÎÏJßW øâÉÏáæ¿ ÎâÜc¢ §¿ßEÄßæÈ Äá¿VKí dÉÕÞØß ÎÜÏÞ{ßµZ ÈÞGßçÜAí ¥ÏÏíAáK ÉÃJßW 25 ÖÄÎÞÈ¢ ÕViÈÏÞÃí çø¶æM¿áJßÏßøßAáKæÄKí çÈÞÏW çÄÞÎØí ÉùEá. ¨ ØÞÙºøcJßW ¦µV×µÎÞÏ ©ÏVK ÉÜßÖÈßøAßW d¿×ùß çÌÞIáµ{ßçÜAí dÉÕÞØß ÎÜÏÞ{ßµæ{ ¦µV×ßAÞX µÝßÏáæÎKí ¥çgÙ¢ ºâIßAÞGß. §BæÈ ØÎÞÙøßAáK ÄᵠآØíÅÞÈJßæa ÕßµØÈ ÉiÄßµ{ßW ÈßçfÉßAÞX µÝßÏá¢. ÕßÕßÇ ÉiÄßµZAá çÕIß çµø{¢ ®¿áAáK ÌÞÙcµ¿Jßæa ÈßøAí µáùÏíAÞÈᢠµÝßÏá¢.

çµø{JßÈá ÉáùJí §LcÏßW ÄæK ÄÞÎØßAáK ÎÜÏÞ{ßµZAí çÈÞVAÏáæ¿ Äßøß‚ùßÏW µÞVÁí ÈWµáKÄßW ¥ÈáµâÜ ÄàøáÎÞÈ¢ ©¿æÈ ©IÞµáæÎKí çÈÞÏW çÄÞÎØí ¥ùßÏß‚á. çÈÞVA çÌÞVÁí ÄÄbJßW ¨ ÄàøáÎÞÈ¢ ¥¢·àµøß‚á µÝßEá. èÕµÞæÄ Äá¿V È¿É¿ßµ{ßçÜAá µ¿Aá¢. øÞ¼cJßȵJáU dÉÕÞØß ÎÜÏÞ{ßµ{áæ¿ ÆàV¸µÞÜ ¦ÕÖcÎÞÏßøáKá §Äí. dÉÕÞØß ÎÜÏÞ{ßµZAí Ìß Éß®W µÞVÁáµZ ÈWµáK µÞøcJßÜᢠçÈÞVA Ø¢·ÎJßW ¥ÈáµâÜ ÄàøáÎÞÈ¢ ©IÞµáæÎKí ¥çgÙ¢ ÉùEá.

dÉÕÞØß ÎÜÏÞ{ßµ{áæ¿ æÉX×X ÉiÄßÏßW ¥çÉfßAáKÄßÈí ÈßÜÕßÜáU dÉÞÏÉøßÇß 55 ÕÏTÞÃí. §Äí 60 ¦AÃæÎKí ¦ÕÖc¢ ©ÏVKßGáIí. §AÞøc¢ Ø¢·ÎJßW Éøß·ÃÈÏíAá Õøá¢. ¥ÈáµâÜ ÄàøáÎÞÈ¢ ©IÞµáæÎKÞÃí çÈÞVA Øߧ² ÈWµßÏ ØáºÈ. §LcÏáÎÞÏß çÜÌV µøÞV §ˆÞJ øÞ¼cB{ßçÜAí ÕàGáç¼ÞÜßAí ¦æ{ ¥ÏÏíAáKÄí Ä¿ÏáK µÞøc¢ Ø¢·ÎJßW Éøß·ÃÈÏíAá Õøᢠ. ÕcÞɵÎÞÏßøßAáK ÎÈá×cA¿JᢠæÄÞÝßW ÄGßMᢠĿÏÞÈÞÃí çÈÞVA ¨ ÈßVçÆÖ¢ ÎáçKÞGáÕÏíAáKÄí. ®KÞW §AÞøcJßW dÉÕÞØß Ø¢¸¿Èµ{áæ¿ §¿ÏßW ¥ÍßdÉÞÏ ØÎÈbÏ¢ §ÈßÏᢠ¦ÏßG߈.

¨ Õß×ÏÕᢠ®ÏV §Lc ¥ÈcÞÏ ÕßÎÞÈAâÜß ¨¿ÞAáK dÉÖíÈÕᢠdÉÕÞØß Ø¢·ÎJßW ÕÜßϺV‚µZAí §¿ÏÞAáæÎKÞÃí ØáºÈ. §LcX ®¢ÌØßµ{ßW ÎÜÏÞ{ßµ{áæ¿ dÉÖíÈBZ èµµÞøc¢ 溇ÞX ÎÜÏÞ{ß ©çÆcÞ·ØíÅV ÄæK çÕÃæÎK ¦ÕÖcÕᢠآ·ÎJßW ©Ïøá¢. ®¢ÌØßµ{ßW ÈßKí ·áÃdÉÆÎÞÏ ²øá çØÕÈÕᢠ§çMÞW ÜÍßAáKßæˆKÞÃá dÉÕÞØß ÎÜÏÞ{ßµ{áæ¿ dÉÇÞÈ ÉøÞÄß.
 (courtesy:manoramaonline.com)

അമേരിക്കകാരെ പഠിപ്പിക്കാന്‍ !!

ÎßAÕøᢠÉÀßAÞX Ïá®ØßæÜJáçOÞZ, ¥çÎøßAAÞæø ÉÀßMßAÞÈÞÃí dÖ༠øÞ¼X ®K ÎÜÏÞ{ß ¥ÇcÞÉßµ µÝßEÕV×¢ ¥çBÞGá ÉùKÄí. ¥ÄᢠçÜÞµ¢ ¦ÆøßAáK ËáZæædÌxí ØíçµÞ{V×ßçMÞæ¿. ÉJáÜf¢ øâÉ d·ÞaᢠÏá®ØßçÜAᢠÄßøß‚áÎáU ÕßÎÞÈ¿ßAxᢠ¥¿BáK ËáZæædÌxí ¿à‚V ®µíØíçºFí ¥ÕÞVÁÞÃí dÖà¼ÏíAá ÜÍß‚Äí.

ÄßøáÕÈLÉáø¢ §aVÈÞ×ÈW Øíµâ{ßæÜ ØàÈßÏV æØAXÁùß æصí×X çÎÇÞÕßÏᢠ¥AÞÆÎßµí ØâMVææÕØùáÎÞÏ dÖ༠¥BæÈ ¦ùáÎÞØ¢ ÎÞØ ºcáØßxíØßæÜ ¦XçÁÞÕV ææÙØíµâ{ßW ¥ÇcÞÉßµÏÞÏß. ɵø¢, ¦XçÁÞ ÕùßæÜ ØíxàÕí ØÞXçÌÞY ÄßøáÕÈLÉáø¢ Øíµâ{ßÜáæÎJß. Ïá®Øí ÕßçÆÖ µÞøcÕµáMí çÜÞµæJ 155 øÞ¼cB{ßÜÞÏß È¿MÞAáK ËáZæædÌxí çdÉÞd·ÞÎáµ{ßW ¯xÕᢠÎßµ‚ ÕßÍÞ·JßW æÉ¿áKÄÞÃí ¿à‚V ®µíØíçºFí çdÉÞd·Þ¢. 2010 _ 11 ÕV×¢ §ì ØíçµÞ{V×ßMßÈí §LcÏßWÈßKá ÄßøæE¿áAæMG ¯Ýá çÉøßW ÆfßçÃLcÏßW ÈßKí dÖ༠ÎÞdÄÎÞÏßøáKá. ÎxáUÕV ÁWÙß, ¥ÙN ÆÞÌÞÆí, ØâùJí, Îá¢ææÌ Äá¿BßÏ Øí@ÜB{ßWÈßKí. Ø¢¸JßW ÕÈßÄÞ ¦ÇßÉÄcÎÞÏßøáKáæÕKá ÉùÏÞ¢. ¯ÝßW ¦ùáçÉøᢠÕÈßĵZ.

¦Æc¢ æædÁÕß¹í
ÄßøáÕÈLÉáøçJAá çÉÞøáçOÞZ ÍÞøcæÏÏᢠøIá ÎAæ{ÏᢠØíxàÕí µâæ¿ µâGßÏßøáKá. ¥Õßæ¿ ØíxàÕßæa Õà¿ÞÃá dÖà¼ÏíAá ÄÞÎØßAÞX ÈWµßÏÄí. Øíµâ{ßçÜAí 40 µßçÜÞÎàxùáIí. §ÄùßEÄßÈÞW ÉáùæM¿á¢ ÎáXÉáÄæK dÖ༠§aVÈÞ×ÈW ææÜØXØí ®¿áJßøáKá. ¥Õßæ¿æÏJß ¦ÆcæÎÞøá µÞV ÕÞBß (ËáZæædÌxí d·ÞaßæÜ Éâ ¥dÄ ÕÜáÄÞÃí). æØÉíx¢ÌùßÜÞÃá æØÎØíxV Äá¿BáKæÄCßÜᢠ²Þ·ØíxßWÄæK ¥Õßæ¿æÏJßÏßøáKá. §¿ÏíAá ÍVJÞÕí øÞ¼ÈᢠÏá®ØßæÜJß. ²Kß‚í ÈÏÞd·Õæø µÞùßW. 800 µßçÜÞÎàxV. Äßøß‚áU Æâø¢ dÖ༠ÄæK æædÁÕí æºÏíÄçÄÞæ¿ ¦ çÉ¿ßÏBá ÎÞùß. ææÙçÕÏßæÜ 100 µßçÜÞÎàxV ØíÉàæÁÞKᢠ²øá dÉÖíÈÎÜïÞÄÞÏß.

Äça¿¢, ææÇøc¢
ØíçµÞ{V×ßMáµ{ßW ¯xÕᢠæÕÜïáÕß{ßÏáUÄÞÃá ¿à‚V ®µíØíçºFí çdÉÞd·Þ¢. ²xÏíAáU ·çÕ×ÃçÎÞ ØíçµÞ{V×ßMí ç¼ÄÞAZ ²øáÎß‚áU ÉÀÈ, ÉøßÖàÜÈ ÉøßÉÞ¿ßµç{Þ ¥Üï §Äí. Îùß‚í, Øíµâ{ßæÜJß ÕßÆcÞV@ßµæ{ ÉÀßMß Aâ. ²øá æØÎØíxV ÎáÝáÕX ¥Õøáæ¿ ¥ÇcÞÉßµÏ޵â. ²MæÎJßÏ ÕæøÞæA Ïá®Øßæa ²ÞçøÞ çµÞÃßÜÞÏßøßAá¢.

ÎÞغcáØßxíØßæÜ Îßµ‚ Øíµâ{ÞÏ ¦XçÁÞÕùßW ²XÉÄá ÎáÄW 12 Õæø ÐÞØáµ{ÞÃáUÄí. æÎÞJ¢ 1500 ÕßÆcÞV@ßµZ. ØÞOJßµÎÞwc¢ µÞøâ ¥ÇcÞɵæø µáù‚ÄßÈÞW ²ÞçøÞ ÐÞØßÜᢠ26 ÕßÆcÞV@ßµ{áIÞÏßøáKá. ÎâKá ÐÞØáµ{ßÜÞÏß 78 çÉæøÏÞÃá dÖ༠ÉÀßMß‚Äí. Õß×Ï¢ ÌçÏÞ{¼ß. ¥çÎøßA AÞøÞÏ 15 _ 16 dÉÞÏAÞæø æÎøáAÞX ºßÜïù ææÇøcÕᢠÄça¿ÕáæÎÞKᢠçÉÞø. Éçf, ¦XçÁÞÕùßæÜ ÕßÆcÞV@ßµZ ÎøcÞÆAÞøÞÏßøáKá. ÙÞVÕÞÁí ÜfcÎßGá ÉÀßAáKÕøÞÃÕV.

ÉÀßAÞX ¥ÈáÕÆßAáµ
ÄßøáÕÈLÉáøæJ Øíµâ{ßW çµ¢dÌß¼í ØßÜÌØíµâ¿ß ÉßLá¿øáKÄßÈÞW ¥ÇcÞÉÈJßW ÕÜßÏ ÕcÄcÞØ¢ dÖà¼ÏíAí ¥ÈáÍÕæMGßÜï. µáEáBZAá çºÞùáøá{ ÈWµáK çÉÞæÜ ®ÜïÞ¢ ÉÀßMßAáK øàÄßÏÜï ¥çÎøßAÏßW. çÉ¿ßMß‚áU ÉÀßMßAÜáÎßÜï. µáGßµZ ØbLÎÞÏᢠØbÄdLÎÞÏᢠÉÀßMßAáµ. ¥ÄßÈáU ¥ÕØøÕᢠØÙÞÏÕᢠÈWµß ÕÝßµÞGßµ{ÞÏß ¥ÇcÞɵøá¢. æËØßÜßçxxV ®K çùÞZ ¦Ãí ¥ÇcÞɵVAáUÄí. ÉÞÀBZ æºÞÜïßMÀß MßAáKÄßçÈAÞZ ÌáißÎáGáUÄÞÃßÄí.

çµÞMßÏ¿ßAçÜï
ËáZæædÌxí ØíçµÞ{V×ßMßÈí ¥çÉfßAáçOÞZ ¦Æc¸GJßW øIí ©ÉÈcÞØBZ ®ÝáÄâ. §Äá ÎxÞæøæAÞæICßÜᢠ®ÝáÄßMßAÞX ºßÜV dÖÎßAá¢. ¦ ÄdL¢ ¦vÙÄcÏÞÃí. ¦ ¥çÉfÏáæ¿ µ@ µÝßEá ®Kí ©ùMßAÞ¢. ÕÜßÏ ØÞÙßÄcÍ¢·ßæÏÞKᢠçÕI; ®ÝáJßW ¦vÞV@Ä ©IÞ ÏÞW ÎÄß. ÉùÏáK µÞøcBZ ÏáµíÄßØÙÕᢠØÄcÕáÎÞÏßøßAâ. ¥çÉf µøßWÈßKá ÎáMçÄÞ{¢çÉøáæ¿ ºáøáAMGßµÏÞÃá µÝßEÕV×¢ ÄÏÞùÞ AßÏÄí. §Õæø ÁWÙßÏßW §aVÕcâÕßÈá Õß{ß‚á. Ïá®ØßWÈßKá ÈÞÜáçÉøᢠ¯ÄÞÈᢠ§LcAÞøᢠ¥¿BßÏ ÉÞÈW. ÄßøæE¿áAæMGÞW ÉßKà¿á ç¿ÞËW
(TOEFL) çÏÞ·cÄ çȿâ. ÉÀßMßAáK Õß×ÏÕᢠÎxᢠÉøß·Ãß‚á, ɵø¢ ¥ÏÏíAÞÈáU ¥ÇcÞɵæø Ïá®ØßW ÄßøæE¿áAáKçÄÞæ¿ È¿É¿ßdµÎ BZ ¥ÕØÞÈßAá¢. ØíçµÞ{V×ßMßÈÞÏß ·ìøÕÉâVÕ¢ dÖÎßAáKÕVAá dÖ༠øÞ¼æa ©ÉçÆÖ¢ çÄ¿Þ¢. E-mail: sreeja_00@hotmail.com
(courtesy;manoramaonline.com)

പി എസ് സി. ഒറ്റതവണ രേജിഷ്ട്രഷന് പുതു വല്സരത്തില്‍ തുടക്കം. !!

Éß®ØíØßÏßW ²xJÕà ù¼ßØíçd¿×X ¼ÈáÕøß ²KßÈí ¦ø¢ÍßAá¢. µNß×æa ´çÆcÞ·ßµ æÕÌíèØxÞÏ  www.keralapsc.org W ©çÆcÞ·ÞVÅßµZAá ù¼ßØíçd¿×X È¿JÞ¢. ²øá ©çÆcÞ·ÞVÅß ²KßçÜæù ù¼ßØíçd¿×X È¿JÞX É޿߈.

2012 ÎáÄÜáU ·Øxí Õß¼í¾ÞÉÈdɵÞø¢ ÕßÕßÇ ÄØíÄßµ µZAí ¥çÉf ØbàµøßAáKÄßÈá ÎáXÉí ©çÆcÞ·ÞVÅß µZAí ¥Õøáæ¿ ædÉÞèËÜßÜâæ¿ çÏÞ·cÄÏᢠæÄÞÝßW ÉøߺÏÕᢠçø~æM¿áJáKÄßÈá{{  Øìµøc¢ ÜÍcÎÞAá¢.

D²xJÕà ù¼ßØíçd¿×æa ÎÞV·ÈßVçÆÖBZ
Éß®ØíØßÏáæ¿ ²ìçÆcÞ·ßµ æÕÌíèØxßW  
OneTime Registration ÜßCí ÐßAí 溇áçOÞZ ÜÍßAáK çɼßW  ÉáÄßÏÄÞÏß ù¼ßØíxV 溇áKÄßÈᢠ ù¼ßØíxV æºÏíÄÕVAí ¥Õøáæ¿ ædÉÞèËÜßW ®JáKÄßÈá çÜÞ·ßX 溇ÞÈᢠØìµøcçÎVæM¿áJßÏßGáIí.

¦ÆcÎÞÏß ù¼ßØíxV 溇áKÕV
New Registration (Sign Up)  ÜßCí ÐßAí 溇â. §ÄßÈáçÖ×¢  ©çÆcÞ·ÞVÅßÏáæ¿ çËÞçGÞ ¥ÉíçÜÞÁí 溇â. (150px X 200px  ÕÜáM¢). ØíµÞX æºÏíÄ çËÞçGÞ 30 KB ÏßW µÕßÏøáÄí.  §Èß  150px X 100px ÕÜáMJßÜáU ØíµÞX æºÏíÄ µæ‡ÞMí ¥Éí çÜÞÁí 溇â.  §Äᢠ 30 KB ÏßW µÕßÏøáÄí.  Äá¿VKá ÕcµíÄß·Ä ÕßÕøBZ  çø~æM¿áJâ. §ÄßçÜAá dÉçÄcµ¢ çµÞ{B{áIí. çÉøᢠ¼ÈÈJàÏÄßÏᢠøIá dÉÞÕ Öc¢ ÕàÄ¢ çø~æM¿áJâ. øIᢠæÉÞøáJÎáUÄÞ æÃCßçÜ µ¢ÉcâGV ØbàµøßAâ.

ÉßKà¿á Üߢ·¢, ÎÄ¢, ¼ÞÄß, ©É¼ÞÄß, ¥ºí»æaÏᢠ¥NÏáæ¿ÏᢠçÉøí, øfÞµVJÞÕßæa çÉøí, Ìt¢, ÍÞøc/ÍVJÞÕí ®KßÕ çø~æM¿áJâ.  §Èß ÕcµíÄßæÏ Äßøß‚ùßÏÞX ØÙÞÏßAáK ¥¿ÏÞ{BZ, çÆÖàÏÄ, ÎÞÄã Ø¢ØíÅÞÈ¢, ÎÞÄ㠼߈, ÄÞÜâAí, Õß爼í, ÉFÞÏJí/ ÎáÈßØßMÞÜßxß/ çµÞVÉçù×X ®KßÕ ÈßVÆß×í¿ çµÞ{B{ßW ÖøßÏÞÏß çø~æM¿áJâ.

§Èß
Next  ÌGY ÐßAí 溇áKÄßÈá ÎáXÉá  ÕßÕøBZ ÖøßÏÞçÃÞ ®Ká ÉøßçÖÞÇßAÞ¢.  ¥¿áJÄÞÏß  ØíÅßø ÕßÜÞØ¢, µJáµZ ¥ÏÏíçAI ÄÞWAÞÜßµ ÕßÜÞØ¢ ®KßÕ çø~æM¿áJâ. §ÄßçÜAáU çµÞ{B{ßW ÕàGá ÈOV, ÕàGáçÉøí, æÄøáÕí, çÉÞØíxí ²ÞËßØí, ÉßXçµÞÁí, ¼ßˆ, ÄÞÜâAí, Õß爼í, ÉFÞÏJí/ÎáÈßØßMÞÜßxß/çµÞVÉçù×X ®KßÕ ÖøßÏÞÏß çø~æM¿áJáµ.  ©çÆcÞ·ÞVÅßAá ØbL¢ §êæÎÏßW ÕßÜÞØÕᢠæÎÞèÌW ÈOùᢠ©æICßW ¥Äᢠçø~æM¿áJâ. æÎÞèÌW ÈOV ÈWµáK  ©çÆcÞ·ÞVÅßµZAá ÎÞdÄçÎ µNß×æa SMS  çØÕÈ¢ ÜÍcÎÞµâ.

Äá¿VKá ÄÞWÉøcÎáU
user id / password ÈWµÞ¢. §Äá ÍÞÕßÏßæÜ ÉøàfµZAí ¥çÉfßAáKÄßÈá¢, ÉøàfÞ ËÜÕᢠÎxá ÕßÕøB{ᢠ¥ùßÏáKÄßÈᢠ¦ÕÖcÎÞÃí. Îáµ{ßW ÉùEßGáU ÕßÕøBZ ÈWµß  submit ÌGY ÐßAí 溇áçOÞZ ù¼ßØíçd¿×X ÉâVÃÎÞµá¢.

ù¼ßØíxV æºÏíÄßGáU  ©çÆcÞ·ÞVÅßµZAá  çɼßÜâæ¿  
user id / password ÈWµß ØbL¢ çɼßçÜAá  login 溇ÞÕá KÄÞÃí. ¨ çɼßW ÈßKá Registration card  ÜßCí ÐßAí æºÏíÄá ØbL¢ ù¼ßØíçd¿×X µÞVÁí µÞÃáÕÞÈᢠdÉßaìGí ®¿áJá ØâfßAáÕÞÈᢠµÝßÏá¢. ù¼ßØíçd¿×X Ø¢Ìtß‚ ÕßÕøBZ ÄßøáJáKÄßÈᢠ¨ çɼßW ØìµøcÎáIí.
(courtesy:manoramaonline.com)

സ്റ്റീവ് ജോബ്സ് മലയാളത്തിലേക്കും !!

¦MßZ ØíÅÞɵX ØíxàÕí ç¼ÞÌíØßæa ¼àÕºøßdÄ¢ æÎÞÝßÎÞx¢ æºÏíÄí ÎÜÏÞ{JßÜá¢. ØíxàÕí ç¼ÞÌíØí ÎøÃçJÞ¿í ΈßGí  ¼àÕß‚ ¥ÕØÞÈ ÆßÈB{ßW Õæø ¥çgÙæJ çÈøßGí µIí È¿JßÏ '®µíØíµïâØàÕí Ø¢ÍÞ×ÃBZ Õæø ©ZæM¿áJß ÕÞZGV æ®ØµíØY ®ÝáÄßÏ ÉáØñµÎÞÃí ÎÜÏÞ{JßçÜAᢠÕßÕVJÈ¢ 溇æM¿áKÄí. øÞ¼cÞLø ÄÜJßW È¿K çÜÜJßW ²ÜßÕí ɆßçA ×XØÞÃí §ÄßÈáU ¥ÕµÞÖ¢ µÝßE ÆßÕØ¢ çÈ¿ßæÏ¿áJÄí. ÎÜÏÞ{JßW ÈßKí ²øá ÉáØñµJßÈÞÏß §dɵÞø¢ øÞ¼cÞLø çÜÜ¢ çÈ¿ßæÏ¿áAáKÄí ¥ÉâVÕÎÞæÃKí ºâIßAÞÃßAæM¿áKá.

øIí ÕV×¢ æµÞIí ÉÜ ØwVÍB{ßÜÞÏß ØíxàÕí ç¼ÞÌíØáÎÞÏß æ®ØµíØY È¿JßÏ ÈÞWÉçÄÞ{¢ ¥ÍßÎá¶B{⢠µá¿á¢ÌÞ¢·BZ, ØÙdÉÕVJµV, ØáÙãJáAZ, ÌßØßÈØí ®ÄßøÞ{ßµZ Äá¿BßÏÕøáÎÞÏß È¿JßÏ ÆàV¸Ø¢ÍÞ×ÃB{ᢠ¥¿ßØíÅÈæM¿áJßÏÞÃí ¼ßÕºøßdÄ¢ ćÞùÞAßÏßøßAáKÄí. ¦ÇáÈßµ çÜÞµæJ ÎÞxßÎùßAáµÏᢠ¦ÇáÈßµ ÎÈá×cæa ¼àÕßÄdµÎæJ ܸâµøßAáµÏᢠæºÏíÄ' æ¿µí ·áøá ¦ÏßGÃí ØíxàÕí ç¼ÞÌíØí ÕßçÖ×ßMßAæM¿áKÄí.

ÌFÎßX dËÞCí{ßX, ¦WÌVGí æ®XØíxàX ®KßÕøáæ¿ ¼àÕºøßdÄBZ ®ÝáÄßÏßGáU æ®ØµíØÃßæa ÎâKÞÎæJ ¼àÕ ºøßdÄ ÉáØñµÎÞÃßÄí. ¼àÕºøßdÄ¢ 2012 ÎÞV‚ßW ÉáùJßùAÞÈÞÃí ¦Æc¢ ÄàøáÎÞÈß‚ßøáKæÄCßÜᢠØíxàÕßæa çøÞ·ÈßÜ çÎÞÖÎÞÏÄßæÈ Äá¿VKí ¨ ÕV×¢ ÈÕ¢ÌV 21_Èí ÉáùJßùAÞX ÄàøáÎÞÈß‚á. µø{ßÈí ÌÞÇß‚ µÞXØV çøÞ·¢ ·áøáÄøÎÞµáµÏᢠµÝßE ²µíç¿ÞÌV ¥FßÈí ØíxàÕí ¨ çÜÞµçJÞ¿í Õß¿ ÉùÏáµÏᢠæºÏñá. ¥BæÈ ØíxàÕßæa ¼àÕºøßdÄ¢ ÕßIᢠÎáXµâV ÄàÏÄßÏßW ²µíç¿ÞÌV 24_ ÄæK ÉáùJßùBß. ºáøáBßÏ ÆßÕØBZ æµÞIí ÉáØñµ¢ æÌØíxí æ؈ÞùÞÏß. ÉáØñµ¢ ' ØíxàÕí ç¼ÞÌíØí ®K çÉøßW ØßÈßÎÏÞAÞÈáU ¥ÕµÞÖ¢ çØÞÃß µOÈß ÕX ÄáµÏíAí µøØíÅÎÞAáµÏᢠæºÏñá.

ØíxàÕßæa ¼àÕºøßdÄ¢ ÈÞWMÄßÜÇßµ¢ ÍÞ×µ{ßçÜAí ÕßÕVJÈ¢ 溇ÞÈáU ¥ÕµÞÖ¢ ÈWµßÏßGáIí. èºÈàØí, Á‚í, dËFí, §xÞÜßÏX , ¼ÞMÞÈàØí, æµÞùßÏX ÍÞ×µ{ßçÜAí §Äßȵ¢ ÕßÕVJÈ¢ 溇æMGí µÝßEá. ¥Õßæ¿æÏÞæA ÉáØñµ¢ æÌØíxí æ؈ùÞÃí.
(courtesy:manoramaonline.com)

പെട്രോളിനു നാളെ മുതല്‍ 2.25 രൂപ കൂടിയേക്കും‍ !!

ന്യൂഡല്‍ഹി: പെട്രോള്‍ വില നാളെ മുതല്‍ 2.25 രൂപ കൂടിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തില്‍ തീരുമാനം മാറ്റിവയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ എണ്ണക്കമ്പനികളോട്‌ ആവശ്യപ്പെട്ടില്ലെങ്കില്‍ പുതുവര്‍ഷദിനമായ ഞായറാഴ്‌ചതന്നെ ജനങ്ങള്‍ക്കു സര്‍ക്കാരിന്റെ 'സമ്മാനം' ഉറപ്പിക്കാം.

രണ്ടാഴ്‌ച കൂടുമ്പോള്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍വില പുതുക്കാറുണ്ടെങ്കിലും ഇക്കുറി പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം നടക്കുന്നതിനാല്‍ അസ്വസ്‌ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ടു നഷ്‌ടംസഹിച്ചു വില നിലനിര്‍ത്തുകയായിരുന്നെന്ന്‌ എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു. ലിറ്ററിന്‌ 1.90 രൂപ വരെ കൂട്ടണമെന്നാണ്‌ എണ്ണക്കമ്പനികള്‍ പറയുന്നത്‌. സംസ്‌ഥാനനികുതികളടക്കം 2.28 രൂപ വരെയാകാം വിലവര്‍ധന.

സര്‍ക്കാരില്‍നിന്ന്‌ അനൗദ്യോഗികമായ അനുമതി ലഭിച്ചശേഷം ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്‌. അഞ്ചുസംസ്‌ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അനിശ്‌ചിതത്വമുണ്ടെന്ന്‌ എണ്ണക്കമ്പനികള്‍ പറയുന്നു. ജനുവരി 28 മുതല്‍ മാര്‍ച്ച്‌ മൂന്നുവരെ ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഗോവ, മണിപ്പൂര്‍ എന്നീ സംസ്‌ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. വില നിര്‍ണയിക്കാനുള്ള കമ്പനികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല എന്ന നിലപാടില്‍ത്തന്നെയാണു പെട്രോളിയം മന്ത്രാലയം. 
(courtesy:indiaeveryday.in)

ന്യൂയര്‍ ഒരു ദിവസം മുമ്പേയാക്കി!‍‍ !

സമോവ: സമോവ എന്ന ദക്ഷിണ പസഫിക്കിലെ ചെറു ദ്വീപും ന്യൂസിലന്‍ഡിന്റെ അധീനതയിലുളള ടോക്കിലോവു ദ്വീപസമൂഹവും ലോകത്ത്‌ അവസാനം പുതുവര്‍ഷം ആഘോഷിക്കുന്നവരുടെ പട്ടികയിലായിരുന്നു. എന്നാല്‍, ഇത്തവണ മുതല്‍ സമോവയും ടോക്കിലോവും പുതുവര്‍ഷം ഒരു ദിവസം നേരത്തെയാക്കി. അതായത്‌, ഡിസംബര്‍ 30 വേണ്ടെന്നുവച്ചു!

സമോവയും ടോക്കിലോവു ദ്വീപസമൂഹവും ഏഷ്യ-പസഫിക്‌ സമയം സ്വീകരിച്ചതാണ്‌ പുതുവര്‍ഷം നേരവത്തെയാവാന്‍ കാരണം. ഇവര്‍ അന്താരാഷ്ര്‌ടസമയ രേഖയുടെ പടിഞ്ഞാറേക്ക്‌ മാറുകയാണ്‌ ചെയ്‌തത്‌. ഡിസംബര്‍ 29ന്‌ ഉറങ്ങാന്‍കിടന്ന ഇവിടത്തുകാര്‍ ഉണര്‍ന്നത്‌ ഡിസംബര്‍ 31നാണ്‌! ഡിസംബര്‍ 30 എന്ന ദിവസം അവര്‍ക്ക്‌ നഷ്‌ടമായി.

പസഫിക്‌ സമുദ്രത്തിന്റെ നടുവിലൂടെ തെക്കുവടക്കായാണ്‌ അന്താരാഷ്ര്‌ടസമയ രേഖ എന്ന സാങ്കല്‍പ്പിക രേഖ നീളുന്നത്‌. ഈ രേഖയ്‌ക്ക് ഇരുപുറവുമുളളവര്‍ തമ്മില്‍ ഒരു ദിവസത്തിന്റെ സമയവ്യത്യാസമാണുളളത്‌. അതായത്‌ ഇന്ന്‌ സമയരേഖയ്‌ക്ക് അപ്പുറത്തേക്ക്‌ പോവുന്ന ആള്‍ ഇന്നലെ തന്നെ അങ്ങെത്തും! തിരിച്ച്‌ വരുമ്പോള്‍ ഒരു ദിവസം നഷ്‌ടമാവുകയും ചെയ്യും.

സമോവക്കാര്‍ക്കും ടോക്കിലോവുകാര്‍ക്കും ചൈന അടക്കമുളള ഏഷ്യന്‍ രാജ്യങ്ങളുമായാണ്‌ വ്യാപാരബന്ധം . അതിനാല്‍ അവരുടെ സമയമേഖലയിലെത്താനാണ്‌ ഈ മാറ്റം. ഈ രാജ്യങ്ങള്‍ വ്യാപാരത്തില്‍ അമേരിക്കയെ പരസ്യമായി തഴയുന്നതിന്റെ സൂചന കൂടിയാണിത്‌.
(courtesy:mangalam.com)

ചെക്ക്പോസ്റ്റുകളില്‍ വെബ് ക്യാമറ സംവിധാനം നിലവില്‍ വരും: മാണി !!

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട ചെക്ക്‌പോസ്റ്റുകളിലെല്ലാം പരിശോധനയ്ക്കായി വെബ് ക്യാമറ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനു വേണ്ടിയാണിത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആറു ചെക്ക് പോസ്റ്റുകളിലാണ് ക്യാമറ സ്ഥാപിക്കുക. മന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ ലൈന്‍ വഴി ചെക്ക് പോസ്റ്റ് ഡിക്ലറേഷന്‍ നല്‍കുമ്പോള്‍ വ്യാപാരികള്‍ക്ക് എസ്.എം.എസ് അലര്‍ട്ട്, കരാറുപണികാര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍, റ്റി.ഡി.എസ് ഇ പേയ്മെന്റ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാണിജ്യ നികുതി സംബന്ധമായ അപ്പീല്‍ ഫയലിംഗ തുടങ്ങിയവ നടപ്പിലാക്കുമെന്ന് മാണി അറിയിച്ചു. പുതുതായി ആരംഭിച്ച വെബ്‌സൈറ്റ് വഴി പരാതികാര്‍ക്ക് ധനമന്ത്രിയുമായി നേരില്‍ മുഖാമുഖം സംസാരിക്കാന്‍ കഴിയുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം താമസിയാതെ നിലവില്‍ വരമെന്നും മന്ത്രി പറഞ്ഞു. 
(courtesy:gulfmalayaly.com) 

ÄßøáÕÈLÉáø¢: Ø¢ØíÅÞÈæJ ¦ùá dÉÇÞÈ æºAíçÉÞØíxáµ{ßW æÕÌíµcÞÎù ØíÅÞÉßAÞX ÄàøáÎÞÈß‚ÄÞÏß ÎdLß æµ.®¢. ÎÞÃß ¥ùßÏß‚á. ÇÈÎdLßÏáæ¿ æÕÌíææØxÞÏ www.fm.kerala.gov.in ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢.
æºAíçÉÞØíxáµ{áæ¿ dÉÕVJÈ¢ ÉâVÃÎÞÏᢠØáÄÞøcÎÞAá¢. æÕÌíµcÞÎù ÈßøàfßAÞX dÉçÄcµ Ø¢ÕßÇÞÈ¢ ¯VæM¿áJá¢. ³YææÜX ÕÝß æºAíçÉÞØíxí ÁßÐçù×X ÈWµáçOÞZ ÕcÞÉÞøßµZAí ®Øí®¢®Øí ¥ÜVGí, µøÞùá ÉÃß ÈWµáKÕVAí ³YææÜX ÕÝß ù¼ßØíçd¿×X, ¿ßÁß®ØßÈí §_çÉæÎaí Ø¢ÕßÇÞÈ¢, ³YææÜX ÕÝß ÕÞÃß¼cÈßµáÄß Ø¢ÌtÎÞÏ ¥MàW ËÏÜß¹í Äá¿BßÏ Ì¼xí ÕÞ·íÆÞÈBZ ÈßÜÕßW ÕKßøßAáµÏÞÃí. ÉøÞÄßAÞVAá ÇÈÎdLßÏáÎÞÏß Îá¶ÞÎᶢ Ø¢ØÞøßAÞX ØÙÞϵÎÞÏ ÕßÁßçÏÞ çµÞYËùXØß¹í ÄÞÎØßÏÞæÄ ÈßÜÕßW Õøá¢.

ÉøÞÄßµ{ßÜïÞJ ²øá ÍøÃØ¢ÕßÇÞÈ¢ æµÞIáÕøáKÄßæa ¦ÆcÉ¿ßÏÞÏßGÞÃá æÕÌíææØxí dÉÕVJÈÎÞø¢ÍßAáKæÄKᢠÎdLß ÉùEá. ÉøÞÄß ÈWµÞÈᢠÄá¿V È¿É¿ß ÜÍcÎÞAÞÈᢠ§ÄßW Ø¢ÕßÇÞÈ¢ ©IÞµá¢.


(courtesy:manoramaonline.com)

ടെക് ഗാഡ്ജറ്റുകള്‍ക്കായി ഹൈഡ്രജന്‍ ബാറ്ററികള്‍ !!

ലാപ്‌ടോപും സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റുമെല്ലാം ഇടക്കിടെ ചാര്‍ജ്ജ് ചെയ്യുക എല്ലായ്‌പോഴും എളുപ്പമാകില്ല. ദൂരയാത്രക്കിടയിലോ മറ്റോ ചാര്‍ജ്ജിംഗിന് സൗകര്യം ലഭിച്ചില്ലെങ്കില്‍ ഈ ഉത്പന്നങ്ങളെല്ലാം കണ്ണടക്കും. എന്നാല്‍ വരുംഭാവിയില്‍ തന്നെ  ഇതിന് വലിയൊരു പരിഹാരമാകുമെന്നാണ് ആപ്പിളിന്റെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഹൈഡ്രജനില്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കുമുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങള്‍ ഇപ്പോഴെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകളോളം ഒറ്റ ചാര്‍ജ്ജിംഗിലൂടെ നിലനില്‍ക്കാന്‍ ഹൈഡ്രജന്‍ ബാറ്ററി സെല്ലുകള്‍ക്കാകുമെന്നും കമ്പനി അറിയിച്ചു.  

ഭാരം കൂടിയതും വലുതുമായ ബാറ്ററി കട്ടകളെ ഒഴിവാക്കുകയെന്ന ആശയവുമായി ആപ്പിള്‍ യുഎസ് പേറ്റന്റ് ആന്‍ഖ് ട്രേഡ് മാര്‍ക്ക് ഓഫീസില്‍ ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ആപ്പിള്‍ വികസിപ്പിച്ചെടുക്കുന്ന ഹൈഡ്രജന്‍ ഇന്ധന സെല്ലിന് ഹൈഡ്രജനെ ഇലക്ട്രിക്കല്‍ ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കുന്നതോടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുക. ബാറ്ററികളേക്കാള്‍ ചെറുതും കനം കുറഞ്ഞതുമാകും ഹൈഡ്രജന്‍ ഫ്യവല്‍ സെല്‍.
(courtesy:gulfmalayaly.com)

തമിഴ് ജനത സുരക്ഷിതര്‍: കരുണാനിധിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത് !!

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയവരുള്‍പ്പെടെ കേരളത്തിലുള്ള തമിഴ്‌നാട്ടുകാര്‍  സുരക്ഷിതമാണെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതിനു വിരുദ്ധമായി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ തമിഴരുടെ സുരക്ഷയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കരുണാനിധി അടുത്തയിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നിവേദനം നല്‍കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.

കേരളത്തിലുള്ള തമിഴ് ജനത പൂര്‍ണസുരക്ഷിതരാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളത്തില്‍ വ്യാപകമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അത് തമിഴര്‍ക്കോ തമിഴ്‌നാട് സര്‍ക്കാരിനോ എതിരായ വികാരമായി ഒരിക്കലും വളര്‍ന്നിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടിനുള്ള ആശങ്ക അകറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണു കേരളത്തിന്റെ നിലപാട്. എന്നാല്‍  തമിഴ്‌നാട്ടിലെ ചിലയിടങ്ങളില്‍ മലയാളികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമ ണങ്ങളുണ്ടാകുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് അവിടെ പഠിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും തിരികെ പോരേണ്ടി വന്നിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയകക്ഷിയുടെ ഉന്നതനായ നേതാവെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടണമെന്നു മുഖ്യമന്ത്രി കരുണാനിധിയോടാവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിനാളുകള്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെച്ചൊല്ലി കടുത്ത ആശങ്കയില്‍ കഴിയുമ്പോള്‍ പുതിയ അണക്കെട്ടു തന്നെയാണ് പരിഹാരമാര്‍ഗമെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അളവില്‍ തമിഴ്‌നാടിന് വെള്ളം തുടര്‍ന്ന് ലഭിക്കാനും ഇതുതന്നെയാണ് മാര്‍ഗം. രണ്ടു സംസ്ഥാനങ്ങളും ജനതകളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സൗഹൃദം അതേപടി നിലനിര്‍ത്തുന്നതിനും കേരളത്തിന് സുരക്ഷിതത്വവും തമിഴ്‌നാടിന് വെള്ളവും ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിഹാരം രൂപപ്പെടുത്തുന്നതിനും കരുണാനിധിയെ പോലെ ഉന്നതശീര്‍ഷനായ നേതാവ് തന്റെ രാഷ്ടതന്ത്രജ്ഞതയും പരിചയ സമ്പത്തും ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കത്തില്‍ പ്രത്യാശിച്ചു.
(courtesy:gulfmalayaly.com)

സംസ്ഥാനത്ത് സിക്കിം ലോട്ടറി നിരോധിച്ചു !!

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്കിം ലോട്ടറിയുടെ വിതരണം നിരോധിച്ചു. നിലവിലുള്ള ലോട്ടറി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാലാണ് സിക്കിം ലോട്ടറിക്കെതിരെ കേരളം നിരോധനം കൊണ്ടുവന്നത്.
(courtesy:gulfmalayaly.com)

പി.എസ്.സി റാങ്ക്‌ലിസ്റ്റ് ഏപ്രില്‍ 30 വരെ നീട്ടി !!

തിരുവനന്തപുരം: ഒടുവില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റ് ഏപ്രില്‍ 30 വരെ നീട്ടുന്നതിന് പി.എസ്.സി സമ്മതം മൂളി. രണ്ടു തവണ കമ്മീഷന്‍ തള്ളിയ നിര്‍ദേശം മന്തിസഭ വീണ്ടും കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ച സാഹചര്യത്തിലാണ് 485 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ പി.എസ്.സി പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനിച്ചത്. 250 ലേറെ റാങ്ക്‌ലിസ്റ്റുകള്‍ ഡിസംബര്‍ 31 ന് കാലാവധി കഴിയുകയാണ്. ഇവയുള്‍പ്പെടെയുള്ള ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ കമ്മീഷന്‍രണ്ടുതവണ തള്ളിയതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വീണ്ടും ശുപാര്‍ശ അയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും ഇന്ന് നാല് മണിക്കുള്ളില്‍ പി.എസ്.സിയുടെ തീരുമാനമറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.
(courtesy;gulfmalayaly.com)

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

Bhoolokam online. !!




പുതിയ മുഖം മാറ്റല്‍ സാങ്കേതിക വിദ്യ !!

പുതിയ മുഖം മാറ്റല്‍ സാങ്കേതിക വിദ്യ. വീഡിയോ കാണുക.പുതിയ ഈ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ വിദ്യ ഉപയോഗിച്ചു ആരുടെ മുഖവും ഒരാള്‍ക്ക്‌ സ്വീകരിക്കാം.



Faces from arturo castro on Vimeo.



Face Substitution from Kyle McDonald on Vimeo.




(Courtesy:boolokamonline.com)

മുല്ലപെരിയാര്‍ വിഷയങ്ങക്ക് മാത്രമായി ഒരു ബ്ലോഗ്‌ സന്ദര്‍ശിച്ചു നോക്കൂ !!

മുല്ലപെരിയാര്‍ വിഷയങ്ങക്ക് മാത്രമായി ഒരു ബ്ലോഗ്‌ സന്ദര്‍ശിച്ചു നോക്കൂ !





B+ve Blood Request for a Baby. !!

സ്നേഹിക്കാനും സഹായിക്കാനും മനസുള്ള

മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ 

ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള 

നിവേദ്‌ മനോജ്‌ എന്നാ കുട്ടിക്ക് രക്തത്തില്‍ 

അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി 

തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ 

ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം (B+) 

ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , 

നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ ആരെങ്കിലുമൊക്കെ 


അറിഞ്ഞു രക്തം കൊടുക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ മുന്നോട്ടു 

വരും. ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ 

നമ്പര്‍ +91 9497496531, for more charity news go to this blog

Jobs / Career Sites


Some useful job sites for my readers. You can search & post your resumes!! Njoy Job Search with Educationkerlam.blog
“GooD LucK”

ചാനല്‍കള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ !!

ചാനല്‍കള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ കണ്ടു നോക്കൂ, എല്ലാ മലയാളം-ഇന്ത്യന്‍, മിട്ല്‍ ഈസ്റ്റ്‌ ചാനല്‍ കളും, ലഭ്യമാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ കിഴി വയ്കൂ !!





എ.ടി.എം. ഉപയോക്താക്കള്‍ അറിഞ്ഞിരിക്കാന്‍ !!


atm card usageഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്നു മുഴുനാമമുള്ള എ.ടി.എം. ഇന്ന് ബാങ്കിന്റെ തന്നെ ചെറുപതിപ്പായിക്കൊണ്ടിരിക്കുന്നു. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോ എന്നതിന് പകരം എ.ടി.എമ്മില്‍ പണമുണ്ടോയെന്നായി സാധാരണക്കാരുടെ പരസ്പരമുള്ള ചോദ്യം. വന്‍കിട ബാങ്കുകളെല്ലാം തന്നെ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് എ.ടി.എം. സേവനവും നല്‍കുന്നുണ്ട്. എ.ടി.എം ഉപയോഗം സംബന്ധിച്ച പല നിയമങ്ങളിലും റിസര്‍വ് ബാങ്ക് അടുത്തിടെ മാറ്റം വരുത്തി. ഇവ അറിഞ്ഞിരിക്കുന്നത് കീശ ചോരാതിരിക്കാന്‍ ഉപകരിക്കും. എ.ടി.എമ്മുകളെ വെറും പണം പിന്‍വലിക്കല്‍ സ്ഥാപനങ്ങളായി നിലനിര്‍ത്താതെ അവയിലൂടെ പല മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്ന തിരക്കിലാണ് ബാങ്കുകള്‍. സാധാരണക്കാരുടെ ബാങ്കിംഗ് ഇടപാടില്‍ അധികവും എ.ടി.എമ്മിലൂടെയാണ്. 2009 ഏപ്രിലിന് ശേഷം എ.ടി.എം ഇടപാടുകളില്‍ ഉണ്ടായ വര്‍ധന 106 ശതമാനമാണ്. എ.ടി.എം ഉപയോഗത്തില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇതര ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോള്‍:

മറ്റ് എ.ടി.എമ്മുകളില്‍ പ്രതിമാസം സൗജന്യമായി നടത്താവുന്ന പരമാവധി ഇടപാടുകളുടെ എണ്ണം ജൂലൈ ഒന്ന് മുതല്‍ അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പണം പിന്‍വലിക്കുന്നതിനാണ് അഞ്ച് തവണ എന്ന പരിധി വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ എന്നിവ നടത്തിയാലും അത് ഒരു ഇടപാടായി പരിഗണിക്കും. അഞ്ച് തവണ കഴിഞ്ഞുള്ള ഓരോ ഇടപാടിനും ചാര്‍ജ് ഈടാക്കും.

വിവരങ്ങള്‍ എസ്.എം.എസ് വഴി
എ.ടി.എം. ഇടപാടുകള്‍ നടത്തുമ്പോള്‍ അവ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കണമെന്നും ജൂലൈ ഒന്ന് മുതല്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ മിക്ക ബാങ്കുകളും ഒരു നിശ്ചിത തുകയില്‍ കൂടുതലുള്ള ഇടപാടുകള്‍ മാത്രമേ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നുള്ളൂ. 


ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം
 
എ.ടി.എം. മെഷീന്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തത് മൂലം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവക്ക് പരിഹാരമായി ഇത്തരം പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ടി.എം. ഇടപാട് സംബന്ധിച്ച് തെറ്റുപറ്റിയാല്‍ 30 ദിവസത്തിനകം പരാതി നല്‍കണം. പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. ഓരോ ഇടപാടിനും പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ്.

ശ്രദ്ധിക്കുക
  • ബാലന്‍സ് അന്വേഷണം ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നടത്താവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം അഞ്ചാണ്.
  • മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് ഒറ്റത്തവണ പിന്‍വലിക്കാവുന്ന പരമാവധി തുക-10,000 രൂപ.
  • ഇടപാടില്‍ തെറ്റ് പറ്റി അത് നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കാതിരുന്നാല്‍ ബാങ്ക് നല്‍കേണ്ട പ്രതിദിന പിഴ-100 രൂപ
  • എ.ടി.എം. ഇടപാടിനെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് കണക്കില്‍ പെടാത്ത തുക കുറച്ചാല്‍ നഷ്ടപരിഹാരത്തിനായി 30 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം.
  • (courtesy:gulfmalayaly.com)

ചൈന ലോകത്തിലെ ഏറ്റവും ഉയരമുള്ള വിമാനത്താവളം നിര്‍മിക്കുന്നു !!

ബീജിംഗ്: ചൈന ലോകത്തിലെ ഏറ്റവും ഉയരമുള്ള വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ടിബറ്റിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 4,436 മീറ്റര്‍ ഉയരത്തില്‍ വിമാനത്താവളം നിര്‍മിക്കുവാനാണ് പദ്ധതി. ടിബറ്റിലെ ബമ്ദാ വിമാനത്താവളമാണ് നിലവില്‍ ഏറ്റവും ഉയരംകൂടിയ വിമാനത്താവളം. 102 മീറ്ററാണ് ഇതിന്റെ ഉയരമെന്ന് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 660 ഏക്കറിലായിരിക്കും വിമാനത്താവളം നിലനില്‍ക്കുക.

285 ലക്ഷം ഡോളര്‍ നിര്‍മാണച്ചെലവുകള്‍ക്കാവശ്യമായി വരുമെന്ന് ചൈനയിലെ വ്യോമമേഖലാ അധികൃതര്‍ അറിയിച്ചു. മൂന്ന് വര്‍ഷമായിരിക്കും നിര്‍മാണ കാലയളവ്. ടിബറ്റിലെ പ്രധാന നഗരങ്ങളേയും രാജ്യത്തെ മുഴുവന്‍ നഗരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് പ്രാദേശിക വ്യോമമേഖലാ അധികൃതര്‍ പറഞ്ഞു.
(courtesy:gulfmalayaly.com)

ബുധനാഴ്‌ച, ഡിസംബർ 28, 2011

മംമ്ത മോഹന്‍ദാസ് വിവാഹിതയായി !!

കോഴിക്കോട്: താരസുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ഇന്ന് രാവിലെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.  ബഹ്റൈനില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്തയാണ്  വരന്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും  മാത്രമേ ചടങ്ങിന്  പ്രവേശനമുണ്ടായിരുന്നുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞ നവംബര്‍ 11നായിരുന്നു വിവാഹനിശ്ചയം. മൂവാറ്റുപുഴ വാളകം കന്നയ്ക്കാല്‍ എടോട്ട് വീട്ടില്‍ പത്മനാഭ കര്‍ത്തയുടേയും കന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര വീട്ടില്‍ ഗീതയുടേയും മകനാണ് പ്രജിത്ത്. ബഹ്‌റൈനിലെ സ്‌കൂളില്‍ ഇരുവരും സഹപാഠികളായിരുന്നു. 
(courtesy:gulfmalayaly.com)

രൂപയുടെ ചിഹ്നം ആലേഖനം ചെയ്ത 500 രൂപ ഉടന്‍ പുറത്തിറങ്ങും !!

ന്യൂഡല്‍ഹി: രൂപയുടെ പുതിയ ചിഹ്നം ആലേഖനം ചെയ്ത 500 രൂപയുടെ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നു. 500 രൂപയുടെ നോട്ടില്‍ രൂപയുടെ ചിഹ്നത്തിനു മാത്രമായിരിക്കും മാറ്റമുണ്ടാവുക. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവുവിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന നോട്ടിനു പിന്നില്‍ കറുത്ത മഷിയില്‍ പുറത്തിറക്കുന്ന വര്‍ഷവും രേഖപ്പെടുത്തിയിരിക്കും.രൂപയുടെ ചിഹ്നം ആലേഖനം ചെയ്ത 10 രൂപയുടെയും 100 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് കഴിഞ്ഞ മാസം റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
(courtesy:gulfmalayaly.com)

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല !!


തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ പിഎസ്‌സി വീണ്ടും തള്ളി. 2011 ഡിസംബര്‍ 31ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണമെന്ന് ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അംഗീകരിച്ചില്ല. കമ്മീഷനില്‍ ചെയര്‍മാന്‍ ഒഴികെ 17 അംഗങ്ങളും എല്‍ഡിഎഫ് നോമിനികളാണ്. ലിസ്റ്റ് നീട്ടണമെന്ന് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അത് തള്ളിയിരുന്നു. തുടര്‍ന്നാണ് നീട്ടണമെന്ന ആവശ്യം വീണ്ടും സര്‍ക്കാര്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ തീരുമാനം രണ്ടാമതും തള്ളിയതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് നിയമപരമായി കഴിയില്ല. വിരമിക്കല്‍ തീയതി ഏകീകരണത്തിന്റെ സാഹചര്യത്തില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അതിനാല്‍ വിരമിക്കല്‍ നടക്കുന്നതുവരെ ലിസ്റ്റിന് കാലാവധി നീട്ടണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ രണ്ടുതവണ നീട്ടി നല്‍കിയ ലിസ്റ്റുകള്‍ വീണ്ടും നീട്ടുന്നത് ശരിയല്ലെന്ന നിലപാടാണ് പിഎസ്സി കൈക്കൊണ്ടത്. പുതിയ ലിസ്റ്റുകള്‍ തയാറാകുകയാണ്. ലിസ്റ്റ് നീട്ടുന്നത് ഈ ഉദ്യോഗാര്‍ഥികളെ ദോഷകരമായി ബാധിക്കും. നിയമന നിരോധനമോ സമാനമായ സ്ഥിതിയോ നിലവിലില്ലെന്നും പിഎസ്‌സി പറയുന്നു.
(courtesy:gulfmalayaly.com)

ചൊവ്വാഴ്ച, ഡിസംബർ 27, 2011

സ്വകാര്യ മേഖലയിലെ നിയമനം എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി: നിയമം ഉടന്‍ !!



Xncph\´]pcw: kzImcyþs]mXptaJem Øm]\§fnse \nba\§Ä kwØm\s¯ Fwt¹mbvsaâv FIvkvtN©pIÄ apJm´cam¡m\pÅ \nbaw DS³. _nÃnsâ IcSv kÀ¡mcnsâ ]cnKW\bnÂ.
Fwt¹mbvsaâv FIvkvtN©pIÄ hgn DtZymKmÀYnIÄ¡v Imcyamb {]tbmP\w e`n¡p¶nsö Bt£]s¯ XpSÀ¶mWv ]pXnb \nba¯n\v kÀ¡mÀ Hcp§p¶Xv.
tIcf¯nse apgph³ s]mXptaJem Øm]\§fnsebpw \nba\§Ä Fwt¹mbvsaâv FIvkvtN©pIfneqsSbpw h³InS kzImcy Øm]\§fpsS dn{Iq«vsaâv dmenIÄ FIvkvtN©pIfpambn klIcn¸n¨p \S¯p¶Xn\papÅ \nÀtZiamWv
Iw]Âkdn dn{Iq«vsaâv {Xq Fwt¹mbvsaâvvv FIvkvtN©v F¶ IcSv \nba¯nepÅXv.
\nehn s]mXptaJemØm]\§fnte¡pÅ Xm¡menI \nba\§Ä Fwt¹mbvsaâv FIvkvtN©pIÄ hgnbmsW¦nepw ]et¸mgpw Øm]\§Ä Xs¶ t\cn«v \nba\w \S¯mdpWvSv. F¶mÂ, ]pXnb \nbaw \nehn h¶m Cu ØnXnamän ]n.Fkv.kn¡p kam\amb sXmgnÂZmXmhmbn Fwt¹mbvsaâv FIvkvtN©pIsf DbÀ¯m³ Ignbpsa¶mWv sXmgnÂhIp¸nsâ {]Xo£.
Fwt¹mbvsaâv FIvkvtN©pIfpsS ]cnjvIcW¯n\p hIp¸pa{´n {]tXyI Xm¸cysaSp¡p¶psWvS¦nepw Hcphn`mKw DtZymKØcpsS `mK¯p\n¶p Imcyamb klIcWw e`n¡p¶nsöv Bt£]apWvSvv.
\nbaw \S¸m¡p¶Xn\p apt¶mSnbmbn FIvkvtN©pIfpsS {]hÀ¯\w Imcy£aam¡p¶Xn\mbn \nch[n IÀa]²XnIÄ kÀ¡mÀ BhnjvIcn¨ncp¶p.
Fwt¹mbvsaâv FIvkvtN©pIÄ Iw]yq«Àh¡cn¡p¶Xn\pÅ \S]SnIÄ CXphsc F§psa¯nbn«nÃ. Iw]yq«Àh¡cWw ]qÀ¯nbmb FIvkvtN©pIfn t]cp cPnÌÀsNbvXn«pÅ apgph³ DtZymKmÀYnIfpsSbpw hnhc§Ä ap³KW\m{Iaw (ko\ntbmdnän) A\pkcn¨v UnPnässekv sNbvXp Hm¬sse\n e`yam¡m\pÅ {]hÀ¯\§Ä XpS§nsb¦nepw ]mXnhgnbnemWv.
UnPnässetkj³ ]qÀ¯nbmbm GXp Øm]\§Ä¡pw tbmKyXb\pkcn¨v AhÀ¡v BhiyapÅ DtZymKmÀYnIsf XncsªSp¡m³ Ignbpw. amÀ¨n\v ap¼p ]²Xn ]qÀ¯nbm¡Wsa¶mWv sXmgnÂhIp¸n\p hIp¸pa{´n Ct¸mÄ \ÂInbncn¡p¶ \nÀtZiw.
]n.Fkv.kn¡pÅXpt]mse DtZymKmÀYnIÄ¡v Hm¬sse³ At]£ \ÂIm\pÅ Hm¬sse³ cPnkvt{Sj³ Bcw`n¡m\pw sXmgnÂhIp¸n\v BtemN\bpWvSvv.
Ignª HtÎm_À 31 hscbpÅ IW¡p{]Imcw kwØm\s¯ Fwt¹mbvsaâv FIvkvtN©pIfn cPnÌÀ sNbvXhÀ 44.
15 e£amWv. 14 PnÃm FIvkvtN©pIÄ¡p ]pdsa 58 Su¬, Bdp kvs]jy³ Fwt¹mbvsaâv FIvkvtN©pIfmWv tIcf¯nepÅXv.
(courtesy:tejusonlien.com)

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി സ്വയം അപ്‌ഡേറ്റ് ആകും !!



2012 ജനവരി മുതല്‍ വെബ്ബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് മൈക്രോസോഫ്ട് പ്രസ്താവിച്ചു. വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി.

ഓസ്‌ട്രേലിയ മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളിലെ വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികശ്രമം വേണ്ടിവരില്ലെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു. വിന്‍ഡോസിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് ഓണാക്കിയിട്ടാലേ എക്‌സ്‌പ്ലോറര്‍ സ്വയം അപ്‌ഡേറ്റ് ആകൂ.

വെബ്ബ് ബ്രൗസറുകള്‍ പോലെ സമയത്ത് അപ്‌ഡേറ്റ് ചെയ്യാത്ത സോഫ്ട്‌വേറുകളെ ലാക്കാക്കിയാണ് ദുഷ്ടപ്രോഗ്രാമുകളിലേറെയും പടച്ചുവിടുന്നത്. അതിനാല്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണെന്ന് മൈക്രോസോഫ്ട് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ഫോക്‌സിന്റെയും കാര്യത്തിലെന്നപോലെ, നിശബ്ദമായ അപ്‌ഡേറ്റിങ് ആയിരിക്കും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലും നടക്കുക. അലോസരമുണ്ടാക്കുന്ന സന്ദേശങ്ങളോ വിന്‍ഡോകളോ പ്രത്യക്ഷപ്പെടില്ല. യൂസര്‍ ഉപയോഗിക്കുന്നത് ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പാക്കുക വഴി, ഇന്റര്‍നെറ്റ് സുരക്ഷ കൂടുതല്‍ ശക്തമാകും.

സമയത്ത് അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത സോഫ്ട്‌വേറുകളെ മുന്നില്‍കണ്ടാണ് ദുഷ്ടപ്രോഗ്രാമുകളില്‍ നല്ലൊരു ഭാഗവും സൃഷ്ടിക്കപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ മൈക്രോസോഫ്ട് സെക്യൂരിറ്റി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

വെബ്ബ് വിശകലന കമ്പനിയായ സ്റ്റാറ്റ്കൗണ്ടറിന്റെ ഏറ്റവും പുതിയ പഠനം പറയുന്നത് മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ആഗോള ബ്രൗസര്‍ വിപണിയില്‍ 40.63 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നുവെന്നാണ്. 25.7 ശതമാനവുമായി ക്രോമും 25.23 ശതമാനവുമായി ഫയര്‍ഫോക്‌സുമാണ് പിന്നിലുള്ളത്.
(courtesy;mathrubhumi.com)

കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ മാറ്റുന്നു !!

തിരുവനന്തപുരം: ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ബാധകമായ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ മാറ്റാന്‍ തീരുമാനം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലാണ് മാറ്റംവരുത്തുന്നത്. നഗരസഭകള്‍ക്ക് ബാധകമായ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള ഉന്നതതലയോഗം ചൊവ്വാഴ്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസിന് മന്ത്രി നിര്‍ദേശം നല്‍കി.

മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ 2009-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കലായിരുന്നു ഈ ഭേദഗതികളുടെ ലക്ഷ്യം . എന്നാലിത് കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് വന്‍ പരാതികള്‍ക്ക് ഇടയാക്കി. ഈ മേഖലയെ തകര്‍ക്കുന്ന ഭേദഗതികള്‍ വേണ്ടത്ര ചര്‍ച്ചകൂടാതെ നടപ്പാക്കിയെന്നായിരുന്നു പരാതി. അതിനാല്‍ ഈ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അതോറിറ്റി (ക്രെഡായ്) യു.ഡി.എഫ് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച തുടങ്ങിയത്.

ഏഴുമീറ്റര്‍ വീതിയുള്ള റോഡരുകിലേ ഫ്ലാറ്റുകള്‍ നിര്‍മിക്കാവൂ എന്നാണ് മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലൊന്ന്. എന്നാല്‍ ഇത് മുമ്പുള്ളതുപോലെ അഞ്ചുമീറ്ററാക്കണമെന്നാണ് ക്രെഡായ് ആവശ്യപ്പെടുന്നത്. തറ വിസ്തീര്‍ണം, കെട്ടിടത്തിന്റെ ഉയരം എന്നിവ സംബന്ധിച്ച അനുപാതങ്ങളില്‍ മാറ്റം വരുത്തണമെന്നും ക്രെഡായ് ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ അടിക്കടി മാറ്റുന്നതിനുപകരം 2011ലെ സെന്‍സസ് അനുസരിച്ച് 25 വര്‍ഷത്തെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. വിവിധതരം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രദേശങ്ങള്‍ നിശ്ചയിക്കണം . ചട്ടങ്ങളില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2010ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇതിലെ വിഷമതകള്‍ ചൂണ്ടിക്കാട്ടി പല പഞ്ചായത്തുകളും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രി എം.കെ.മുനീറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. 
(courtesy:mathrubhumi.com)

മിസ്ഡ് കോള്‍ തട്ടിപ്പ് +23222 ന് പിന്നാലെ +960 !!

കോട്ടയം: മിസ്ഡ് കോള്‍ തട്ടിപ്പ് പുതിയ നമ്പരില്‍നിന്നും. +960 എന്ന് തുടങ്ങുന്ന നമ്പരില്‍നിന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ റെക്കോഡ്‌ചെയ്ത മെസ്സേജാണ് തിരികെ വിളിക്കുന്നവര്‍ കേള്‍ക്കുന്നത്. സെക്കന്‍ഡിന് അന്‍പത് രൂപയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. റിങ് ചെയ്തശേഷം കട്ടുചെയ്തവര്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെ നഷ്ടമായി.

മാലിദ്വീപിലെ ഐ.എസ്.ഡി. കോഡായ +960ല്‍ തുടങ്ങുന്ന നമ്പര്‍ ഉപയോഗിച്ചാണ് ഇത്തവണ തട്ടിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ +23222 എന്നുതുടങ്ങുന്ന നമ്പരില്‍നിന്നായിരുന്നു തട്ടിപ്പ്.


മാലിദ്വീപിലെ ഐ.എസ്.ഡി. കോഡാണെങ്കിലും മറ്റേതെങ്കിലും രാജ്യത്തുനിന്നായിരിക്കാം ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്ന് കേരള പോലീസ് ഹൈടെക് വിഭാഗം ഡിവൈ.എസ്.പി. വിനയകുമാരന്‍ നായര്‍ പറയുന്നു. വി.ഒ.ഐ.പി.(വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) വഴിയായിരിക്കാം ഇത്തരം തട്ടിപ്പെന്നും സംശയമുണ്ട്. ഗള്‍ഫ്‌രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
(courtesy:mathrubhumi.com)

തടവുകാര്‍ക്ക് ഇനി കട്ടില്‍; ജയിലുകള്‍ക്കായി രണ്ടരക്കോടി !!!

കൊല്ലം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തടവുകാര്‍ക്ക് ഇനി കട്ടിലില്‍ ഉറങ്ങാം. ജയിലുകള്‍ക്ക് കട്ടില്‍ വാങ്ങാന്‍ 2.40 കോടി രൂപയാണ് 13-ാം ധനകാര്യ കമ്മീഷന്‍ വകയിരുത്തിയിട്ടുള്ളത്. ഒരുവര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കട്ടിലുകള്‍ ലഭ്യമാകുമെന്നാണ് സൂചന. ജയിലുകള്‍ക്ക് കട്ടില്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതല്‍ കട്ടിലുകള്‍ ലഭിക്കുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനാണ്-1086 എണ്ണം.

13-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തെ ജയിലുകള്‍ക്ക് 2011-2015 വര്‍ഷത്തേക്ക് അനുവദിച്ചിട്ടുള്ളത് 154 കോടി രൂപയാണ്. ഇതില്‍ 85.91 കോടി രൂപ ഇതിനകം തന്നെ അനുവദിച്ചുകഴിഞ്ഞു. ഇതില്‍ രണ്ടരക്കോടിയാണ് കട്ടിലിനായി വിനിയോഗിക്കുന്നത് . തടവുകാര്‍ക്ക് നല്‍കുന്നത് നല്ലയിനം കട്ടിലുകള്‍തന്നെ. കട്ടില്‍ ഒന്നിന് 8,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് 720 കട്ടിലുകളാണ് അനുവദിച്ചിട്ടുള്ളത്. മൊത്തം 58.76 ലക്ഷം രൂപ. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 120 കട്ടില്‍ നല്‍കും. 9.60 ലക്ഷമാണ് ചെലവ്. തിരുവനന്തപുരം, കൊല്ലം ജില്ലാ ജയിലുകള്‍ക്ക് 50 കട്ടിലുകള്‍വീതം നല്‍കും. മൊത്തം എട്ടുലക്ഷം രൂപയാണ് ചിലവ്.


വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 560 കട്ടിലുകള്‍ നല്‍കും 44,80,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിയ്യൂര്‍ വനിതാ ജയിലിന് 100 കട്ടിലുകളാണ്. മറ്റ് മൂന്ന് വനിതാ ജയിലുകളില്‍ കട്ടില്‍ പണിയാന്‍ 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ജില്ലാ ജയിലുകള്‍ക്കും 50 കട്ടിലുകള്‍ വീതം അനുവദിച്ചപ്പോള്‍ കോഴിക്കോട് ജില്ലാജയിലിന് 58 കട്ടിലുകള്‍ അനുവദിച്ചിട്ടുണ്ട്. കണ്ണൂരിലെ 1,086 കട്ടിലുകള്‍ക്ക് 86,88,000 രൂപയാണ് നല്‍കുക. ചീമേനിയില്‍ 100 കട്ടിലുകള്‍ തടവുകാര്‍ക്കായി നല്‍കും. സര്‍ക്കാര്‍ ചെലവ് എട്ടുലക്ഷം രൂപ.


സെന്‍ട്രല്‍ ജയിലുകളില്‍ സോളാര്‍ സംവിധാനം നടപ്പാക്കാന്‍ 50,41,74770 രൂപയാണ് ധനകാര്യ കമ്മീഷന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ജയില്‍ തെക്കന്‍ മേഖലകളിലാണിത് നടപ്പാക്കുക. വടക്കന്‍ മേഖലകളിലേക്ക് വേറേ തുക നല്‍കും. 2011-2015 വര്‍ഷത്തിനിടയ്ക്ക് ജയില്‍ നവീകരണത്തിനായി ധാരാളം പദ്ധതികളാണുള്ളത്. ഇവയെല്ലാം മത്സരബുദ്ധ്യാ ചെയ്തു തീര്‍ക്കാന്‍ എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥവൃന്ദത്തിന് നല്‍കിയിട്ടുള്ളത്. കൃത്യമായ മോണിറ്ററിങ്ങും നടക്കുന്നുണ്ട്. സെന്‍ട്രല്‍ ജയിലുകളുടെ നവീകരണത്തിന് 8.08 കോടി രൂപ ഇതേ ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ജയിലുകളുടെ നവീകരണവും എട്ട് സ്‌പെഷ്യല്‍ സബ് ജയിലുകളുടെ നവീകരണത്തിനുംകൂടി യഥാക്രമം 2.06 കോടിയും 10.58 കോടിയും വകയിരുത്തിയിട്ടുണ്ട്. തുറന്ന ജയിലുകള്‍ക്കായി പുതിയ ബ്ലോക്കുകളും മറ്റും നിര്‍മ്മിക്കാനും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുമായി 4.26 കോടി രൂപ നല്‍കും. സംസ്ഥാനത്തെ വനിതാ ജയിലുകളുടെ നിര്‍മ്മാണത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമായി 58 ലക്ഷം രൂപ ചെലവാക്കും. ചിലയിടത്ത് പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ഏറെ വേഗത്തിലാണ് പദ്ധതികള്‍ പൂര്‍ത്തിയായിവരുന്നത്.
(coutesy:mathrubhumi.com) 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള പണം മെയില്‍ ട്രാന്‍സ്ഫര്‍ വഴി !!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന പണം വിവിധ ജില്ലാകളക്ടര്‍മാരുടെ പേരില്‍ ട്രഷറിയില്‍ തുടങ്ങുന്ന സീറോ ബാലന്‍സ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് മെയില്‍ ട്രാന്‍സ്ഫര്‍ വഴി കളക്ടര്‍മാര്‍ക്ക് കൈമാറും. തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസര്‍ ചെക്ക് സ്വീകരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം രസീത് നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.

പുതിയ അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി !!

കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങി. തിരുവനന്തപുരത്തു വെച്ച് ജനവരി അവസാനത്തോടെ നടക്കുന്ന അന്തര്‍ദേശീയ ദുരന്ത നിവാരണ സെമിനാര്‍ പൂര്‍ത്തിയാകുന്നതോടെ അത് സാധ്യമാക്കാനാണ് തീരുമാനം.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധരായ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരെയും എന്‍ജിനീയര്‍മാരെയും മറ്റ് അനുബന്ധ വിഷയങ്ങളിലെ വിദഗ്ദ്ധരെയും സെമിനാറില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നുള്ളത് സര്‍ക്കാരിന്റെ നയമാണെങ്കിലും അതിന്റെ കൂടിയാലോചനകള്‍ ഇതുവരെ മുന്നോട്ടുപോയിട്ടില്ല.


ഈയിടെ ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രിയും മറ്റും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ പുതിയ അണക്കെട്ട് വേണമെന്ന് ഉന്നയിച്ചിരുന്നു. അണക്കെട്ട് നിര്‍മിക്കുന്നതിന് സുപ്രധാനമായ കടമ്പ കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍േറതാണ്. അതോടൊപ്പംതന്നെ ഭൂഗര്‍ഭ സര്‍വേകളും പൂര്‍ത്തിയാക്കണം. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ ഇത് വേഗത്തിലാക്കാന്‍ കഴിയൂ. പരിസ്ഥിതി അനുമതി കിട്ടാന്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ വിശദ സര്‍വേയും ആവശ്യമാണ്. അത്ര എളുപ്പത്തില്‍ ഇവ രണ്ടും നേടിയെടുക്കുക സാധ്യമായെന്നുവരില്ല.


ഇടുക്കി ജില്ലയില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി നടന്നിട്ടുള്ള ചെറിയ തോതിലുള്ള ഭൂചലനങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുതിയ അണക്കെട്ടിന്റെ നിര്‍ദേശത്തോടൊപ്പം വിലയിരുത്തേണ്ടി വരും. കൊല്‍ക്കത്തയിലെ പ്രമുഖ ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ ഡോ. കയാലിന്റെ സേവനം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി-ഭൂഗര്‍ഭശാസ്ത്ര വകുപ്പിന്റെ സമീപനം അനുകൂലമാണെങ്കില്‍ മാത്രമേ പുതിയ അണക്കെട്ടിന്റെ രൂപരേഖയുമായി സര്‍ക്കാരിന് നീങ്ങാന്‍ കഴിയൂ.


സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ വിദഗ്ദ്ധ സംഘം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറില്‍ വെച്ച് സംസ്ഥാന ഉദ്യോഗസ്ഥരോട് വിവേചനപരമായി പെരുമാറി എന്ന ആരോപണം ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ പലപ്പോഴും സംസ്ഥാന സര്‍ക്കാരിനോട് വിവേചനപരമായി പെരുമാറിയിട്ടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സാലുമായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേന്ദ്രം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതാണെങ്കിലും ഉദ്യോഗസ്ഥരുടെ സമീപനം നേരെ മറിച്ചായതില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് കനത്ത അമര്‍ഷമുണ്ട്. ഇക്കാര്യം കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും സംസ്ഥാനം അറിയിക്കുന്നതാണ്.
(courtesy;mathrubhumi.com) 

രാജ്യാന്തര വിമാനത്താവളങ്ങള്‍ ഐ.ബി നിയന്ത്രണത്തിലേക്ക് !!

തിരുവനന്തപുരം: കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം ജനവരിമുതല്‍ കേന്ദ്രഇന്‍റലിജന്‍റ്‌സ് ബ്യൂറോയുടെ നിയന്ത്രണത്തിലാകും.

രാജ്യസുരക്ഷയുടെ ഭാഗമായാണ് തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണം ഐ.ബി. ഏറ്റെടുക്കുന്നത്. ഡിസംബര്‍ 31നകം ഐ.ബി. ഏറ്റെടുക്കണമെന്നായിരുന്നു ഔദ്യോഗിക നിലപാട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിക്കാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നറിയുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനത്തിനുശേഷമായിരിക്കും ഐ.ബി. പ്രവര്‍ത്തിക്കുക.


സംസ്ഥാന പോലീസിലെ ഇന്‍റലിജന്‍റ്‌സ് വിഭാഗത്തിനാണ് നിലവില്‍ എമിഗ്രേഷന്റെ ചുമതല. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് നിലവില്‍ പ്രവര്‍ത്തനം. ഐ.ബി. ഏറ്റെടുക്കുന്നതോടെ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും എമിഗ്രേഷന്‍ വിഭാഗത്തിന്റെ തലവനാകുക. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഐ.ബി. ഏറ്റെടുത്താലും ഉദ്യോഗസ്ഥ ക്ഷാമമുള്ളതിനാല്‍ സംസ്ഥാന പോലീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും ഐ.ബി. തീരുമാനിച്ചിട്ടുണ്ട്.


എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍റുമാരും തമ്മിലുള്ള ഒത്തുകളിയിലൂടെ നടത്തുന്ന അനധികൃത 'ചവിട്ടിക്കയറ്റ്' തടയാന്‍ ഐ.ബി. ശക്തമായ നിയന്ത്രണം കൊണ്ടുവരും. ഇതിലേക്കായി പ്രവര്‍ത്തനമികവുള്ള ഉദ്യോഗസ്ഥരെയായിരിക്കും സംസ്ഥാന പോലീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിക്കുക. ഐ.ബിയുടെ നിയന്ത്രണത്തിലാകുന്നതോടെ മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളുടെയും എമിഗ്രേഷനിലെ അഴിമതി തടയാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. കേരള പോലീസിലെതന്നെ ഉദ്യോഗസ്ഥരെ നിലനിര്‍ത്തിക്കൊണ്ടുള്ള എമിഗ്രേഷന്‍ പ്രവര്‍ത്തനം എത്രത്തോളം ഫലവത്താവുമെന്ന സംശയവും ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണി ബാധ്യതയും കരാറുകാരന് നല്‍കാന്‍ ശുപാര്‍ശ !!

തിരുവനന്തപുരം: പുതിയ റോഡ് നിര്‍മിക്കുകയോ പഴയത് പുനരുദ്ധരിക്കുകയോ ചെയ്യുമ്പോള്‍ അറ്റകുറ്റപ്പണി ചെയ്യാനുള്ള ബാധ്യതയും കരാറുകാരനെ ഏല്‍പ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്, സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അറ്റകുറ്റപ്പണിയുടെ ബാധ്യത കരാറുകാരനെ ഏല്‍പ്പിച്ചാല്‍, റോഡ് നിര്‍മാണത്തിന്‍റ ഗുണനിലവാരം ഉയര്‍ത്താമെന്നും ശുപാര്‍ശയില്‍ പറയുന്നു.


സംസ്ഥാനത്ത് വന്‍കിട റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കരാറുകാരന് ഉത്തരവാദിത്വമില്ലെന്നാണ് നിലവിലെ അവസ്ഥ. ഇതിന് മാറ്റം വരുത്തണം. റോഡുനിര്‍മാണത്തിനുള്ള കരാര്‍ നല്‍കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും പുനരുദ്ധരിക്കുന്നതിനുള്ള കരാര്‍ നല്‍കുമ്പോള്‍ ഹ്രസ്വകാല അടിസ്ഥാനത്തിലും അറ്റകുറ്റപ്പണിയ്ക്കുള്ള ബാധ്യത കരാറുകാരനെ ഏല്‍പ്പിക്കണം. കെ.എസ്.ടി.പി, സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്ട്‌സ് എന്നിവയില്‍ ഈ നിബന്ധന ഉള്‍ക്കൊള്ളിക്കണം. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കെ.എസ്.ടി.പി രണ്ടാംഘട്ടത്തില്‍ ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 367 കി.മി.റോഡ് 1350 കോടി ചെലവില്‍ പുനരുദ്ധരിക്കാനാണ് കെ.എസ്.ടി.പി രണ്ടാംഘട്ടം ഉദ്ദേശിച്ചിരുന്നതെങ്കിലും പത്തുവര്‍ഷത്തെ അറ്റകുറ്റപ്പണി ബാധ്യത കൂടി കരാറില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം വായ്പാ ദാതാക്കളായ ലോകബാങ്ക് അംഗീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയ്ക്ക് പതിനഞ്ചുശതമാനം അധികത്തുക വേണ്ടിവരും. ഇതിനുപുറമെ, പുതിയ ചില റോഡുകള്‍ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇവ രണ്ടും ചേര്‍ത്ത് 2000 കോടിയിലധികം രൂപ ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനാണ് നിലവിലെ പദ്ധതി. അയ്യായിരം കോടി ചെലവില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കേരള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്ട്‌സിനായി ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്കില്‍ നിന്നാണ് വായ്പയെടുക്കുന്നത്. രണ്ടായിരം കോടിയോളം രൂപയാണ് എ.ഡി.ബിയില്‍ നിന്ന് വായ്പയെടുക്കുന്നത്. ഈ പദ്ധതിയിലും പത്തുവര്‍ഷ അറ്റകുറ്റപ്പണി നിബന്ധന കൂടി ഉള്‍പ്പെടുത്തും. തിരുവനന്തപുരം നഗരത്തില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയില്‍ പതിനഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി നിബന്ധന ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ വിജയകരമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
(courtesy:mathrubhumi.com) 

ചൈനീസ് കറന്‍സി റെക്കോഡ് ഉയരത്തില്‍ !!

ഷാങ്ഹായ്: ചൈനീസ് കറന്‍സിയായ യുവാന്‍ വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. ഡോളറിനെതിരെ യുവാന്റെ മൂല്യം 6.3198 ലേക്കാണ് ഉയര്‍ന്നത്. 2011ല്‍ ഇതുവരെ നാല് ശതമാനം നേട്ടമാണ് യുവാന്റെ മൂല്യത്തിലുണ്ടായത്. 2012ല്‍ ഇത് മൂന്ന് ശതമാനമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. 
(courtesy:mathrubhumi.com)

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഫേസ്ബുക് തുണച്ചു; ‘വിട’ പറഞ്ഞ മകന്‍ തിരിച്ചെത്തി - (Madhyamam News)

ദുരൂഹ സാഹചര്യത്തില്‍ ഏഴുവര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ഥിയെ ഫേസ്ബുക് തിരിച്ചെത്തിച്ചു. നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടിയതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആഹ്ളാദം അടക്കാനായില്ല. വാണിമേല്‍ മയങ്ങിയില്‍ അബുവിന്‍െറയും സുലൈഖയുടെയും മകന്‍ അര്‍ഷിദ് (22) ആണ് മടങ്ങിയെത്തിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ മകന്‍െറ പുനരാഗമനത്തില്‍ കുടുംബം അത്യാഹ്ളാദത്തിലാണ്. കൊല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന അര്‍ഷിദിന്‍െറ പ്രൊഫൈല്‍ സ്കൂള്‍ സഹപാഠിയായ സുഹൃത്തിന് ലഭിച്ചതാണ് വഴിത്തിരിവായത്. ഫേസ്ബുക്കില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ഇരുവരും ബന്ധപ്പെട്ടു. വീടുവിട്ടതിലുള്ള ഭയം കാരണമാണ് ഇതുവരെയായി ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്നതെന്ന് അര്‍ഷിദ് സുഹൃത്തിനോട് പറഞ്ഞു. കൂട്ടുകാരന്‍െറ നിരന്തരമായ അഭ്യര്‍ഥനയെതുടര്‍ന്ന് അര്‍ഷിദ് കൂട്ടുകാരന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് ആദ്യം ഇത് വിശ്വസിക്കാനായില്ല. പിന്നീട് കുടുംബാംഗങ്ങള്‍ അതിരുകളില്ലാത്ത ആഹ്ളാദത്തില്‍ കണ്ണീരണിഞ്ഞു. 2005 ജൂലൈയിലാണ് അര്‍ഷിദിനെ കാണാതായത്. വാണിമേല്‍ ക്രസന്‍റ് ഹയര്‍സെക്കന്‍ഡറിയില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തിരോധാനം. പൊലീസും വീട്ടുകാരും നാടൊട്ടുക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നാടുവിട്ട അര്‍ഷിദ് ചെന്നൈയില്‍ ഫ്ളക്സ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് ഇതേ കമ്പനിയുടെ കൊല്‍ക്കത്ത ബ്രാഞ്ചിലായിരുന്നു ജോലിചെയ്തു വന്നിരുന്നത്. വ്യാഴാഴ്ച വടകര റെയില്‍വേ സ്റ്റേഷനിലെത്തിയ അര്‍ഷിദിനെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. മകന്‍െറ തിരിച്ചുവരവിന്‍െറ അമ്പരപ്പ് ഇപ്പോഴും രക്ഷിതാക്കളെ വിട്ടുമാറിയിട്ടില്ല. ആവടിമുക്കിലെ മാതാവിന്‍െറ വീട്ടിലാണ് അര്‍ഷിദിപ്പോള്‍. വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കും.

മൊബൈല്‍ ഫോണുകളില്‍ ഇനി റേഡിയേഷന്‍ ടാഗുകള്‍ !!

ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകള്‍ക്ക് റേഡിയേഷന്‍ തോത് രേഖപ്പെടുത്തുന്ന 'ടാഗുകള്‍' വൈകാതെ നിര്‍ബന്ധമാക്കും.  ഇതുസംബന്ധിച്ച നിയമം ഉടന്‍ നിലവില്‍വരും. രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന  90 കോടി ജനങ്ങള്‍ക്ക് പുതിയ നിബന്ധന ആശ്വാസമാകും. മൊബൈല്‍ ഫോണുകളിലെ ആരോഗ്യത്തിന് ഹാനികരമാകുന്ന റേഡിയേഷന്‍ കുറക്കുന്നതിനായി നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമാണിത്.   സെറ്റ് ചെവിയില്‍വെച്ച് സംഭാഷണം കേള്‍ക്കുന്നതിനു പകരം ഹെഡ്‌സെറ്റ് ഉപയോഗിച്ചോ ഫോണിന്റെ ശബ്ദം കൂട്ടിയോ ബ്ലൂടുത്ത് ഉപയോഗിച്ച് വയറില്ലാതെ കേള്‍ക്കാന്‍ പറ്റുന്ന സംവിധാനം ഉപയോഗിച്ചോ ഫോണും ശരീരഭാഗവും തമ്മിലുള്ള അടുപ്പം പരമാവധി കുറക്കാനാണ് നിര്‍ദേശം.
ദീര്‍ഘ സംഭാഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതോടൊപ്പം എസ്.എം.എസ് മാര്‍ഗത്തിലൂടെ വിവരങ്ങള്‍ കൈമാറുന്നതിന് പ്രാധാന്യം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. കുട്ടികള്‍, ഇളംപ്രായക്കാര്‍, ഗര്‍ഭിണികള്‍, ശരീരത്തിനകത്തോ പുറത്തോ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ മുന്നറിയിപ്പു നല്‍കണം.
മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ (ഇലക്‌ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി) റേഡിയേഷനെ കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരല്ല. മൊബൈല്‍ സംഭാഷണ വിനിമയം സാധ്യമാകുന്നത് റേഡിയോ തരംഗങ്ങള്‍ വഴിയാണ്.
ഈ റേഡിയോ തരംഗങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിന്റെ നിരക്കിനെയാണ് നിശ്ചിത ആഗിരണ നിരക്ക് ( സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് ) എന്നു പറയുന്നത്. ഈ നിരക്കിലെ വര്‍ധന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിലവില്‍ ഇന്ത്യ അംഗീകരിച്ച നിരക്ക് 2 വാട്ട്‌സ്/കി.ഗ്രാം ആണ്. അന്താരാഷ്ട്ര കമീഷന്‍ ഓണ്‍ നോണ്‍ അയണൈസിങ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ അംഗീകരിച്ച തോതാണിത്. കേന്ദ്ര മന്ത്രിസഭ സമിതി ഈ തോത് 1.6 വാട്‌സ്/ കി.ഗ്രാം  ആയി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്ക് എല്ലാ സെറ്റുകളിലും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഭാവിയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുമ്പോള്‍ 'ബിസ്' നിലവാരം രേഖപ്പെടുത്തണമെന്നും നേരിട്ടല്ലാതെ സംഭാഷണങ്ങള്‍ കേള്‍ക്കാനാകുന്ന ഉപകരണങ്ങള്‍ കൂടി വിതരണം ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കും. റേഡിയേഷന്‍ നിരക്ക് ഹാന്‍ഡ്‌സെറ്റ് വാങ്ങുമ്പോള്‍തന്നെ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ഇതിനായി 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതായി ടെലികോം വകുപ്പ് സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

വാഹന നികുതി ഓണ്‍ലൈനാകും; ഉത്തരവ് ഉടന്‍ !!

തിരുവനന്തപുരം: ഡിസംബര്‍ മുതല്‍ വാഹനികുതി ഓണ്‍ലൈനായി അടയ്ക്കാം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ ഇറങ്ങും. വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നികുതി ഓണ്‍ലൈനായി സ്വീകരിക്കാന്‍ കഴിയുമെന്നും വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ അന്തിമഘട്ട സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.



എസ്.ബി.ടി, എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ക്കാണ് ഓണ്‍ലൈനിലൂടെ നികുതി അടയ്ക്കാന്‍ കഴിയുക. തുടര്‍ന്ന് മറ്റു ബാങ്കുകളും ഈ നെറ്റുവര്‍ക്കില്‍ എത്തും. ആദ്യഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ നികുതി മാത്രമാണ് ഓണ്‍ലൈനായി സ്വീകരിക്കുക. ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവുമുള്ളവര്‍ക്ക് ഓഫീസിലെത്താതെ നികുതി അടയ്ക്കാം.

രണ്ടാം ഘട്ടത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ടാക്‌സും അടയ്ക്കാന്‍ കഴിയും. ആര്‍.ടി.ഓഫീസുകളുടെ ജോലിഭാരം പകുതിയോളം കുറയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. നികുതി സ്വീകരിക്കാന്‍ മാത്രം അഞ്ചിലധികം കൗണ്ടറുകള്‍ മിക്ക ആര്‍.ടി ഓഫീസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ തിരക്ക് കാര്യമായി കുറയ്ക്കാന്‍ ഓണ്‍ ലൈനിലൂടെ കഴിയും.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ധനകാര്യ വിഭാഗത്തിന്റെ അനുമതി നേടാന്‍മാത്രം മാസങ്ങളെടുത്തു. ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചിട്ട് ആറുമാസത്തിലധികമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഗതാഗതവകുപ്പ് തയാറാക്കിയ പദ്ധതിയാണ് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്.

(courtesy:mathrubhumi.com)

ഉന്നതാധികാരസമിതിയുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചു !!

* ജലവിഭവവകുപ്പ് ചീഫ്എന്‍ജിനിയറെ അവഹേളിച്ചു
* കേരളം അഭിപ്രായം പറയുന്നത് വിലക്കി
* അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം
* ഒരു ജലനിര്‍ഗമന മാര്‍ഗംകൂടി കണ്ടെത്തണം

കുമളി: സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ വിദഗ്ദ്ധ സംഘത്തിന്റെ മുല്ലപ്പെരിയാ അണക്കെട്ടുപരിശോധന കേരളത്തിലെ ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. ഡാമിന്റെ നിയന്ത്രണം കൈയാളുന്ന തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നതുമാത്രം അംഗീകരിക്കുകയും കേരളത്തിലെ ഉദ്യോഗസ്ഥരെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് സംഘം വിലക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പരിശോധന ബഹിഷ്‌കരിച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയോടെ തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാറിലെത്തിയ ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ ഡോ. സി.ഡി. തട്ടേ, വി.കെ. മേത്ത എന്നിവര്‍, അണക്കെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി. ലതികയോട് സംസാരിക്കാന്‍പാടില്ലെന്നു പറഞ്ഞ് അവഹേളിക്കുകയും വിലക്കുകയും ചെയ്തു.എന്നാല്‍ ഇവര്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നതെല്ലാം അംഗീകരിച്ച് നീങ്ങുകയും ചെയ്തു.

വിദഗ്ദ്ധസമിതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് നടത്തിയ സോണിക് ടെസ്റ്റ് (ശബ്ദതരംഗങ്ങള്‍ കടത്തിവിട്ട് നടത്തിയ പരിശോധന) മൂന്ന്‌ബ്ലോക്കില്‍ നടത്തിയതായി തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഒരു ബ്ലോക്കില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് രേഖകള്‍ കാട്ടി കേരളത്തിലെ ഉദ്യോഗസ്ഥര്‍ തെളിയിച്ചതാണ് ഡോ. തട്ടേയെ ചൊടിപ്പിച്ചത്.

കൂടുതല്‍ഐസോടോപ് ട്രെയ്‌സര്‍ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് കേരളം ഉന്നതാധികാര സമിതിക്ക് കത്ത് നല്‍കിയകാര്യം മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എന്‍.കെ. പരമേശ്വരന്‍നായര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കത്തുകള്‍ താന്‍ കണ്ടിരുന്നുവെന്നും അത് പരിശോധിക്കാമെന്നും പറഞ്ഞ തട്ടേ, വിവിധ പരിശോധനകളെക്കുറിച്ച് കേരളത്തെ അറിയിക്കാത്തതെന്തന്ന ചോദ്യത്തിന് അടുത്ത കമ്മിറ്റി വരുമ്പോള്‍ അറിയിക്കാമെന്ന് ലാഘവബുദ്ധിയോടെ മറുപടി പറയുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിന്റെ ചീഫ് എന്‍ജിനിയറോട് മിണ്ടരുതെന്ന് നിര്‍ദേശം നല്‍കിയത്.

അണക്കെട്ടില്‍ ഡാം സേഫ്റ്റി ഗൈഡ്‌ലൈന്‍ ഉടനടി നടപ്പാക്കാന്‍ പറഞ്ഞ സമിതിയംഗങ്ങള്‍ എര്‍ത്ത്ഡാമിലെ മരങ്ങള്‍ വെട്ടിമാറ്റുക, ഡാമിന്റെ മുകളിലെ തേപ്പുകള്‍ അടര്‍ന്നത് നന്നാക്കുക, ബേബി ഡാമിലെ പൊളിഞ്ഞ ഭാഗങ്ങള്‍ അടയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തമിഴ്‌നാടിന് നല്‍കി.

ഇത്തരം നിര്‍മാണജോലികള്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനുശേഷം മാത്രം മതിയെന്ന് സുപ്രിംകോടതി വിധിയുള്ളതാണെന്ന് കേരളം ചൂണ്ടിക്കാട്ടിയതിന് തങ്ങള്‍ക്കറിയില്ല എന്നായിരുന്നു സംഘത്തിന്റെ മറുപടി.

അണക്കെട്ടില്‍ ഒരു ജലനിര്‍ഗമന മാര്‍ഗംകൂടി കണ്ടെത്തുന്നതിനായി പഠനം നടത്തണമെന്നും തേക്കടി തടാകത്തിലെ എല്ലാ കുറ്റികളും നീക്കംചെയ്യണമെന്നും നിര്‍ദേശിച്ച ഇവര്‍ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തിയും താഴ്ത്തിയും അതിന്റെ കാര്യക്ഷമത പരിശോധിച്ചു.
ഡാമില്‍നിന്ന് വള്ളക്കടവിലേയ്ക്കുള്ള റോഡ് അടിയന്തരമായി നന്നാക്കുകയും വേണം. ഇത്തരം നിര്‍മാണത്തിനായി വനംവകുപ്പിന്റെ അനുവാദം തേടുവാനും ആരാണ് അനുവാദം നല്‍കാത്തതെന്ന് തങ്ങളെ അറിയിക്കണമെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥരോട് ഡോ. തട്ടേയും വി.കെ. മേത്തയും നിര്‍ദേശിച്ചു.

2010 നവംബറില്‍ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് നിലവിലുള്ള അവസ്ഥ തുടരാനാണ് നിര്‍ദേശം നല്‍കിയതെന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോഴും മറുപടി പ്രതികൂലമായിരുന്നു.
(courtesy:mathrubhumi.com)

പ്രധാനമന്ത്രി ചെന്നൈയില്‍, ജയലളിതയെ കണ്ടു !!

ചെന്നൈ: ഒരു ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തിലും കൂടംകുളം ആണവപദ്ധതിയുടെ കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടുനിന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള നിവേദനം ജയലളിത പ്രധാനമന്ത്രിക്ക് നല്‍കി. പ്രശ്‌നത്തിന് ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജയലളിത തയാറായില്ല.

വൈകിട്ട് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ റോസയ്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 25ന് രാത്രി ഗിണ്ടിയില്‍ രാജ്ഭവനില്‍ അദ്ദേഹം താമസിക്കും. 26ന് രാവിലെ 10ന് മദ്രാസ് സര്‍വകലാശാലയില്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്‍മ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. 10.45ന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് തിരിക്കും. പ്രധാനമന്ത്രിക്ക് എതിരെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കരിങ്കൊടി കാണിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
(courtesy:mathrubhumi.com)

ശനിയാഴ്‌ച, ഡിസംബർ 24, 2011

ഐക്യരാഷ്ട്ര സംഘടനാ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും !!

കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം അന്താരാഷ്ടതലത്തിലും ചലനം സൃഷ്ടിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധസംഘം ജനുവരിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. വിദഗ്ധ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന സംഘം അണക്കെട്ടും പരിസരപ്രദേശങ്ങളും നിരീക്ഷിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ത്യയിലെ ശാസ്തജ്ഞന്‍മാരുമായും  കേന്ദ്രസര്‍ക്കാരുമായും സംഘം കൂടിക്കാഴ്ച നടത്തും. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോള്‍ ഉയര്‍ത്തുന്ന ഭീഷണി അന്തര്‍ദേശീയ തലത്തിലും ശ്രദ്ധാകേന്ദ്രമായതിന്റെ തെളിവാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഈ സന്ദര്‍ശനം.
(courtesy; gulfmalayaly.com)

ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി - (Madhyamam News)

കൊച്ചി: അല്‍പ്പം മുന്‍പ് കടന്നു പോയ നിമിഷം ഒരിക്കല്‍ കൂടി തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ആശിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ കിട്ടിയാല്‍ കഴിഞ്ഞ നിമിഷത്തില്‍ നടന്ന ഒരു കാര്യം അല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്നും തോന്നാറില്ലേ? എന്നാല്‍ നടക്കുന്ന കാര്യമാണോ അത്? ഒരിക്കല്‍ വലിയൊരു സ്റേജില്‍  പാടിയ പാട്ട്  ഒന്നു കൂടി പാടുക, എന്തൊരു ഭാവന! ഒരിക്കല്‍ ഷൂട്ട് ചെയ്തു ഫിലിമില്‍ പകര്‍ത്തിയ ചിത്രത്തിന്റെ കാര്യവും അങ്ങനെ തന്നെ! എന്നാല്‍ ഷൂട്ട് ചെയ്ത ഒരു ചിത്രത്തിന്റെ ഫോക്കസ് പിന്നീട് മാറ്റാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി വിപണിയിലിറങ്ങി കഴിഞ്ഞു. ലിട്രോ ക്യാമറയാണ് ആ മാന്ത്രികന്‍.

ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ ഭാവി മാറ്റി മറിച്ച് അമേരിക്കന്‍ വിപണിയിലെത്തിയ  ഈ താരം  പുതു വര്‍ഷത്തില്‍  ഇന്ത്യയിലും എത്തും. എടുത്ത ചിത്രത്തിന്റെ ഫോക്കസ് ശരിയായില്ലെന്ന് തോന്നിയാലോ  മങ്ങി പോയാലോ  ലിട്രോ ഇമേജ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ വീണ്ടും റീഫോക്കസ്  ചെയ്യുവാനും ത്രീഡി ചിത്രമാക്കാനും സാധിക്കും.ചിത്രം എടുത്തു വര്‍ഷങ്ങള്‍ കഴിഞ്ഞും റീഫോക്കസ്   ചെയ്യാന്‍ സാധിക്കുമെന്നത് അത്ഭുതം തന്നെ!
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ലിട്രോ.ഇന്‍ക് എന്ന കമ്പനിയാണ്  ലിട്രോ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത് .വസ്തുക്കളില്‍തട്ടി പ്രതിഫലിക്കുന്ന പ്രകാശവീചികളെ പിടിച്ചടുത്താണ് സാധാരണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യകേ വസ്തുവിനെ ഫോക്കസ് ചെയ്യുപോള്‍   ആ വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശമാണ് കൂടുതല്‍ പിടിച്ചടുെക്കുക.ലൈറ്റ്ഫീല്‍ഡ് ക്യാമറകള്‍ ലെന്‍സില്‍ പതിക്കുന്ന എല്ലാ പ്രകാശരശ്മികളെയും പൂര്‍ണമായും പിടിച്ചെടുക്കും . ക്യാമറയില്‍ രൂപപ്പെട്ട പ്രതിബിംബത്തില്‍ ആവശ്യമുള്ള വസ്തു മാത്രം പിന്നീട് ഫോക്കസ് ചെയ്ത് പ്രിന്റെടുക്കാം. സ്റാഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ.എന്‍.ജെ റെന്‍  2002ല്‍ ലൈറ്റ്ഫീല്‍ഡ് മേഖലയില്‍ നടത്തിയ ഗവേഷണങ്ങളാണ് ലൈറ്റ്ഫീല്‍ഡ് ക്യാമറ യാഥാര്‍ഥ്യമാക്കിയത്.
എട്ടു മടങ്ങ് സൂം ചെയ്യാന്‍ കഴിയുന്ന എഫ്/2 അപ്പര്‍ച്ചറുമാണ് ലിട്രോയ്ക്കുള്ളത്. ഫ്ളാഷില്ലാതെയും കുറഞ്ഞ പ്രകാശത്തിലും  മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളിലേക്ക് നേരിട്ട് ചിത്രം അപ്ലോഡ് ചെയ്യാന്‍കഴിയുന്ന വിധത്തിലാണ് രൂപകല്‍പന. 399 അമേരിക്കന്‍ഡോളറാണ് ലിട്രോ ക്യാമറയുടെ വില. ജനുവരി മുതലാണ് ലിട്രോ വിപണിയില്‍ സജീവമാവുക. മൂന്നു വ്യത്യസ്ത കളറുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ലിട്രോയുടെ വെബ്സൈറ്റില്‍ ലഭ്യമാണ് .ഓട്ടോ ഫോക്കസ് , എസ്.ഡി കാര്‍ഡ് സ്ലോട്ട് എന്നിവയില്ല എന്നുള്ളതാണ് ഇതിന്റെ പ്രധാന പോരായ്മ.

നെടുമ്പാശേരിയില്‍ വിമാനയാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് !!


നെടുമ്പാശേരിയില്‍ വിമാനയാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ്

ShareThis
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റുപയോഗിക്കുന്നതിനുളള സംവിധാനമായി. വൈ ഫൈ സംവിധാനമുളള ലാപ് ടോപ്പോ, മൊബൈല്‍ഫോണോ ഉളളവര്‍ക്കാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുക. ഇവരുടെ മൊബൈല്‍ ഫോണിലേക്കും ലാപ് ടോപ്പിലേക്കും ടെര്‍മിനലിനകത്തേക്ക് കടക്കുമ്പോള്‍ ഇന്‍റര്‍നെറ്റുപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ലഭ്യമാകും. ഉപയോഗപ്പെടുത്തുന്നവര്‍ അവരുടെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തണമെന്നുമാത്രം. ആദ്യഘട്ടമായി മൂന്ന് മാസത്തേക്ക് എത്ര സമയം വേണമെങ്കിലും സൗജന്യമായി ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്താം. പിന്നീട് പത്ത് മിനിറ്റുവരെ സൗജന്യമാക്കിയ ശേഷം പിന്നീടുളള സമയത്തിന് നിശ്ചിത തുക വീതം ഈടാക്കുവാനാണ് പരിഗണിക്കുന്നതെന്ന് വിമാനത്താവള എം.ഡി. വി.ജെ.കുര്യന്‍ അറിയിച്ചു.
(courtesy:madyamam.com)

കേരള നിയമസഭ ചരിത്ര പഥങ്ങളിലൂടെ !!

സൗദി സന്ദര്‍ശന വിസയ്ക്ക് ഇളവ് !! (News on 23-12-2009)

ജിസാന്‍: കുടുംബ സന്ദര്‍സന വില നല്‍കുന്നതിനുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവ് വരുത്തി. പുതിയ തീരുമാനപ്രകാരം എല്ലാവിധ പ്രൊഫഷന്‍ രേഖപ്പെടുത്തിയ വിസകളിലും സന്ദര്‍ശന വിസ ലഭിയ്ക്കും. ഇതുവരെ പ്രത്യേക പ്രൊഫഷനിലുള്ളവര്‍ക്ക് മാത്രമേ സന്ദര്‍ശക വിസ ലഭിച്ചിരുന്നുള്ളു. അടുത്ത കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്‍ ദീര്‍ഘനാളത്തെ ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ പകര്‍പ്പില്‍ സ്‌പോണ്‍സറുടേയോ സ്ഥാപനത്തിന്റെയോ സീലും ഒപ്പും പതിച്ച് ചേംബര്‍ ഓഫ് കോമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ഇഖാമയുടെ പകര്‍പ്പും വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിസ ലഭിയ്ക്കും. ഇന്റര്‍നെറ്റില്‍ നിന്നും വിസയുടെ പ്രിന്റ് എടുക്കാനും സൗകര്യമുണ്ട്. പാസ്‌പോര്‍ട്ടും വിസയുടെ പകര്‍പ്പും അതതു കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അതോടെ സൗദിയിലേയ്ക്കുള്ള പ്രവേശന വിസ സ്റ്റാമ്പ് ചെയ്ത് കിട്ടും.

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത