[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

S.S.L.C കാര്‍ക്ക് ഐടി@സ്കൂളിന്‍െറ വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും !!

തിരുവനന്തപുരം: എസ്.എസ്.എല്‍.സികാര്‍ക്കായി പ്രത്യേക  വെബ്പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ളാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടി@സ്കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി.  ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ്  www.resource.itschool.gov.in എന്ന വെബ്പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചത്.   പാഠഭാഗങ്ങള്‍ ഇന്‍ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്‍െറ രൂപകല്‍പന.  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും  പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ്ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.  പത്താം ക്ളാസിലെ ഭാഷാവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും.  വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട്ഡൗണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.  152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ എങ്ങനെ പരീക്ഷക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ദിവസവും രാവിലെ 6.30നും 11.30നും ഉച്ചക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ടിനും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in  വഴിയും കാണാം.  യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തെരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2012

Strike starts today 12 a.m. vehicles can run !

 ÄßøáÕÈLÉáø¢: çµdw çd¿Áí ÏâÃßÏÈáµZ ¦ÙbÞÈ¢ æºÏíÄßGáU æÉÞÄáÉÃßÎá¿Aí §Kí ¥VÇøÞdÄß ÎáÄW ÈÞæ{ ¥VÇøÞdÄß Õæø. ùÏßWçÕ ²ÝßæµÏáU ®ÜïÞ çζܵ{ßÜáÎÞÃí ÉÃßÎá¿Aí dɶcÞÉß‚ßGáUÄí. ÉJí ¦ÕÖcBZ ©KÏß‚áU ÉÃßÎá¿AßW Øß殿ßÏá, æ®®X¿ßÏáØß, ®æ®¿ßÏáØß, Ìß®¢®Øí Äá¿BßÏ dÉÎá~ çd¿Áí ÏâÃßÏÈáµæ{ˆÞ¢ ÉCáçºøáKáIí. ÕcÞÉÞø ØíÅÞÉÈBZ ÄáùKá dÉÕVJßMßAáKÄßçÈÞ ÕÞÙÈBZ ²Þ¿áKÄßçÈÞ Ä¿TÎáIÞÏßøßA߈. ®KÞW ®ˆÞ çÎ~ܵ{ßæÜÏᢠæÄÞÝßÜÞ{ßµZ ÉÃßÎá¿AßW ÉCáçºøáæÎKá Ø¢ÏáµíÄ ØÎßÄß ÍÞøÕÞÙßµZ ¥ùßÏß‚á. ÕßÕßÇ æËÁçù×ÈáµZ, ØVÕàØí Ø¢¸¿ÈµZ, Ø¢ØíÅÞÈÄÜ ÏâÃßÏÈáµZ, øÞ×íd¿àÏ ÉÞVGßµZ Äá¿BßÏÕÏᢠÉßLáà dÉ~cÞÉß‚á. æÄÞÝßÜÞ{ßÕßøái Éøß×íµøà ȿɿߵ{ßW dÉÄßç×Çß‚í ÌÞCí ¼àÕÈAÞøáæ¿ ²XÉÄá ÏâÃßÏÈáµ{ßW ¯ÝᢠÉÃßÎá¿AßW ÉCáçºøáæÎKí ²ÞZ §Lc ÌÞCí ®¢çÉïÞÏàØí ¥çØÞØßçÏ×X ¼ÈùW æØdµGùß Øß.®‚í. æÕC¿ÞºÜ¢ ¥ùßÏß‚á. ÌÞCß¹í çØÕÈ¢ Ä¿TæMçGAÞæÎKí ®ØíÌßæ® ©ZæMæ¿ÏáU ÌÞCáµZ ¥ùßÏß‚ßGáIí.  ØÎøJßW ÈßKá ÉßXÕÞBÃæÎK ØVAÞøßæa ¥ÍcV@È ®æ®¿ßÏáØß çÈÄÞÕí ·áøáÆÞØí ÆÞØí·áÉíÄ, Øß殿ßÏá çÈÄÞÕí ÆàÉÞCV Îá¶V¼ß ®KßÕV ÄUß.  
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്‌സ് !!

ജിദ്ദ: 'പ്രവാസ യൗവ്വനത്തിന്റെ വീണ്ടെടുപ്പ്'  എന്ന കാമ്പയിനിന്റെ ഭാഗമായി   യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് സോണ്‍ ചാപ്റ്റര്‍ 'സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്‌സ്' സംഘടിപ്പിക്കുന്നു. അടുത്ത മാസം ആദ്യ വാരത്തില്‍ ഷറഫിയ ഇമാം ബുഖാരി ഇന്‍സ്‌റിറ്റിയൂട്ടില്‍  ആരംഭിക്കുന്ന കോഴ്‌സിനു ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യുണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ പ്രൊഫ. റെയ്‌നോള്‍ഡ് നേതൃത്വം നല്‍കും. നാല്പതു വയസ്സ് വരെ പ്രായ പരിധിയുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്നും  0505409769, 0552751698 (ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ രാത്രി  പത്തു മണിവരെ) എന്നീ നമ്പറുകളിലോ  englishtayi@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അരുണാചല്‍ സന്ദര്‍ശനം: ചൈനീസ് നിലപാട് പ്രതിഷേധാര്‍ഹം !!

 ന്യൂദല്‍ഹി : തന്റെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയുടെ എതിര്‍പ്പ് പ്രതിഷേധാര്‍ഹമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി.  ചൈനീസ് പ്രതികരണം വായിച്ച് താന്‍ അത്ഭുതപ്പെട്ടു. അവരുടെ നിലപാട് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്്മീരിനെ പോലെ അരുണാചല്‍ പ്രദേശ് പ്രധാനപ്പെട്ട ഭാഗമാണ്.  പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്ക് രാജ്യത്തിലെവിടെയും സന്ദര്‍ശനം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ചൈനയുടെ ഇടപെടല്‍ ഇന്ത്യ സഹിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു.
എന്നാല്‍, ഇന്ത്യയോടൊത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി പ്രതികരിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012

ജീവിതത്തില്‍ പകര്‍ത്താന്‍ ജീവിത വിജയ കഥകള്‍ !!

hm§pt¼msgt]mse sImSp¡pt¼mgpw
"sk³ ^vsfjv, sk³ t_m¬kv.'' {]kn²amb Ht«sd 
""sk³'' IYIfS§p Hcp hninjvS{KÙamWnXv. t]mÄ 
sd]vkv F Atacn¡¡mc\mWv C´ybnepw P¸m\nepsams¡ 
Npän\Sp IYIÄ kamlcn¨tijw 1957þÂ Cu {KÙw 
BZyambn {]kn²oIcn¨Xv.[ym\PohnX¯n\pw PohnX¯n ""t_mt[mZbw'' t\SpXn\psams¡ {]tXyI {]m[m\yw \ÂIp Hcp _p²aXhn`mKamWv sk³. sk³ IYIfmIs«, \½psS PohnX¯n Úm\{]ImiapWvSmIpXn\v Gsd klmbn¡phbpw. ""sk³ ^vsfjv, sk³ t_m¬kv'' F {KÙ¯nÂ\nv A¯csamcp IY \½psS Nn´bv¡mbn ChnsS ]IÀ¯s«:P¸m\nse Hcp sk³ amÌdmbncpp skbvtkävkp. At±l¯nsâ injyXzw t\Sm³ [mcmfwt]À ]eØe§fnÂ\npw hpsImWvSncpp. ]t£ AhÀs¡Ãmw Xmakn¡pXn\pÅ kuIcyw \ÂIpI skbvtkävkphn\p _p²nap«mbncpp. CXp a\knem¡nb [\nI\mb Hcp I¨hS¡mc³ ]pXnb Hcp kvIqÄ ]Wnbphm\mbn Adp\qdp kzÀW\mWbw skbvtkävkphn\p \ÂIm³ Xocpam\n¨p. Dtakp Fmbncpp B I¨hS¡mcsâ t]cv.
HcpZnhkw cmhnse Hcp k©n\ndsb kzÀW\mWbhpambn Dtakp 
skbvtkävkphns\ kao]n¨p. Dtakp sImWvSph ]Ws¯¡pdn¨p 
tI«t¸mÄ skbvtkävkp ]dªp: ""icn, Rm³ ]Ww kzoIcn¡mw.''
Dtakp skbvtkävkphn\v ]Wk©n ssIamdn. Fm ]Ww ssIbn 
In«nbt¸mgpw skbvtkävkphnsâ apJ¯v bmsXmcp `mhhyXymkhpapWvSmbnÃ.
 skbvtkävkp XtmSv Hcp \µnhm¡pt]mepw ]dbpnÃtÃm F Nn´tbmsS 
Dtakp ]dªp: ""B k©nbn Adp\qdp kzÀW\mWbapWvSv.''
At¸mÄ skbvtkävkp ]dªp: ""\n§Ä A¡mcyw t\ct¯ FtmSp 
]dªXmWtÃm,'' Dtakp Imcyw hniZam¡m³ thWvSn ]dªp: ""Rm³ henb 
]W¡mc\msW¦nÂt¸mepw Adp\qdp kzÀW\mWbw hensbmcp XpIbmWv.''
At¸mÄ skbvtkävkp tNmZn¨p: ""Rm³ \n§tfmSv CXn\p \µn ]dbWsamtWm 
\n§Ä B{Kln¡pXv?'' At¸mÄ Dtakphnsâ adp]Sn s]s«mbncpp. 
AbmÄ ]dªp: ""\n§Ä XoÀ¨bmbpw \µn ]dbWw.''
Hcp `mhhyXymkhpw IqSmsX skbvtkävkp ]dªp: ""Rm³ F´n\p \µn ]dbWw? sImSp¡ph\tà \µnbpWvSmbncnt¡WvSXv?skbvtkävkphnsâ Cu tNmZyt¯mSpIqSn IY Ahkm\n¡pIbmWv. C\n B tNmZy¯n\v D¯cw IsWvSt¯WvSXp \½fmWv.BÀ¡mWv \µnbpWvSmbncnt¡WvSXv? sImSp¡pht\m hm§pht\m?hm§ph\p \µnbpWvSmbncn¡Wsap XoÀ¨bmbpw \½Ä ]dbpw. hm§ph³ \µn ImWn¡pnsæn XoÀ¨bmbpw Ah³ Ipä¡mc³Xs.Fm sImSp¡ph³ shdpsX \µn {]Xo£n¨m aXntbm? Ah\pw \µn DWvSmbncnt¡tWvS? skbvtkävkp kqNn¸n¨Xpt]mse sImSp¡ph\pw \µnbpWvSmtb aXnbmIq. {]tXyIn¨pw ssZht¯mSv. ssZh¯nsâ A\p{KlwsImWvSpIqSnbtà sImSp¡ph\v sImSp¡m³ am{Xw DWvSmbXv? At¸mÄ XoÀ¨bmbpw sImSp¡ph³ Ft¸mgpw \µnbpÅh\mbncn¡Ww.AXpt]mse, sImSp¡ph³ hm§pht\mSpw Gsd \µnbpÅh\mbncn¡Ww. sImSp¡ph\nÂ\np hm§phm\pÅ Ffnabpw hn\bhpw hm§ph\pw DÅXpsImWvStà sImSp¡ph\v kt´mj]qÀhw AXp sN¿phm³ km[n¡pXv?\mw kt´mj]qÀhw BÀs¡¦nepw Fs´¦nepw sImSp¡phm³ XbmdmIppshp IcpXpI. Fm \mw BÀ¡p sImSp¡phm³ Xp\nbppthm B hyàn \mw sImSp¡pXp kzoIcn¡m³ hnk½Xn¨mtem?
sImSp¡pXn am{Xaà ta·. hm§pXnepw Gsd ta·bpWvSv. {]tXyIn¨pw 
aäpÅhcnÂ\np hm§pXn\v Gsd hn\bhpw Ffnabpw Bhiyambnhcp 
Ahkc§fnÂ. Hcp]t£ AXpsImWvSmbncn¡pIbntà skbvtkävkp ]dªXv 
sImSp¡ph\mbncn¡Ww \µnbpWvSmbncnt¡WvSsXv?
km[mcWcoXnbnÂ, sImSp¡ph\mbncn¡pw hm§phs\¡mÄ henbh³.
 Fm Nnet¸mÄ hm§ph\mWp sImSp¡phs\¡mÄ henbhs\Xpw 
\mw adt¡WvS. hm§ph³ hm§pXpsImWvStà sImSp¡ph\p 
sImSp¡phm³ km[n¡pI? AXpsImWvSv hm§ph³ am{Xw \µn]dªm 
t]mcm, sImSp¡ph\pw \µn]dbphm³ ]Tn¡Ww.sImSp¡ph³ X\n¡p 
sImSp¡phm³ am{Xw DWvSmbXn\v BZyw ssZht¯mSp \µn]dbWw. AXpt]mse 
sImSp¡phm\pÅ a\xØnXn X\n¡p XXn\pw AbmÄ ssZht¯mSp 
\µn]dbWw. AtXmsSm¸w sImSp¡ph³ hm§pht\mSpw \µn ]dbWwþ
X\n¡p sImSp¡phm³ Ahkcw \ÂInbXn\pw kt´mj]qÀhw Xsâ Zm\w 
kzoIcn¨Xn\pw.\mw Htckabw sImSp¡phcpw m§phcpamWv. hm§pt¼mÄ 
Hcp]t£ \mw \µn ]dsªncn¡pw. Fm sImSp¡pt¼mÄ 
\µnbpÅhcmbncn¡phm³ \mw HmÀan¡mdptWvSm?

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

Special scheme for electricity bill penalty recovery !!

 Xncph\´]pcw: tem sS³j³ (FÂSn), ssl sS³j³ (F¨vSn), FIvkv{Sm sslsS³j³ (CF¨vSn) sshZypXn D]t`màm¡fpsS aq¶p hÀj¯n\p ap¼pÅ IpSninI XoÀ¸m¡p¶Xn\p amÀ¨v 31 hsc \oWvSp \n¡p¶ Hcp {]tXyI ]²Xn¡p kwØm\ sshZypXn t_mÀUv cq]w \ÂIn. ]eni IqSmsX IpSninI XpI apgph\pw Hä¯hWbmbn HSp¡p¶ D]t`màm¡Ä¡mbncn¡pw ]²XnbpsS {]tbmP\w e`n¡pI. ]Ww ASbv¡p¶ km[mcW D]t`màm¡Ä¡p ]ng¸enibn A©p iXam\hpw kÀ¡mÀ hIp¸pIÄ, ]qÀWambpw ]q«nt]mbtXm {]hÀ¯\w ]p\cmcw`n¡p¶tXm Bb hyhkmb kwcw`§Ä F¶nhbv¡v aq¶p iXam\hpw Cfhv e`n¡pw. tem sS³j³ D]t`màm¡fpsS IpSninI XoÀ¸m¡p¶Xn\v CeIv{Sn¡Â kÀ¡nfpIfnse U]yq«n No^v F³Pn\nbÀamscbmWv NpaXes¸Sp¯nbn«pÅXv. CXn\pÅ At]£IÄ XpItbmSpIqSn _Ôs¸« CeIv{Sn¡Â skIvj\n \ÂIWw.CF¨vSn, F¨vSn hn`mKw D]t`màm¡Ä Xncph\´]pc¯v sshZypXn t_mÀUv BØm\¯pÅ kvs]j Hm^okÀ dh\yphn\mWv At]£ \ÂtIWvSXv.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

മെഡിക്കല്‍ ലാബ് ടെക്‌നോളജി‍‍

 നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശോധനയ്‌ക്കായി മെഡിക്കല്‍ ലബോറട്ടറിയില്‍ പോകാത്തവരായി ആരും കാണില്ല. രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കും ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട്‌ അനിവാര്യമാണ്‌. കൃത്യതയും സൂക്ഷ്‌മതയും ആവശ്യമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രംഗത്ത്‌ തൊഴിലവസരങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. കേരളത്തിന്‌ അകത്തും പുറത്തുമായി നിരവധി സ്‌ഥാപനങ്ങളില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌.അംഗീകാരമുള്ള സ്‌ഥാപനങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കേണ്ടതുണ്ട്‌.ശാസ്‌ത്രീയമായ രോഗനിര്‍ണയം, ചികിത്സ, രോഗപ്രതിരോധത്തിനുള്ള പരിശോധനകള്‍ എന്നിവയാണ്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി. (എം. എല്‍. ടി.) അഥവാ ക്ലിനിക്കല്‍ ലബോറട്ടറി സയന്‍സിന്റെ പ്രവര്‍ത്തന മേഖല. രക്‌തപരിശോധന ഉള്‍പ്പെടെയുള്ള നിരവധി പരിശോധനകള്‍ നടത്തിയാണ്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്‌റ്റുകള്‍ രോഗനിര്‍ണയം എളുപ്പമാക്കുന്നത്‌. മെഡിക്കല്‍ ലബോറട്ടറി രംഗത്ത്‌ ടെക്‌നീഷ്യന്മാര്‍, ടെക്‌നോളജിസ്‌റ്റുകള്‍ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളുണ്ട്‌. ടെക്‌നോളജിസ്‌റ്റുകള്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നത്‌. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ക്ക്‌ ആശുപത്രികള്‍, സ്വകാര്യ ലബോറട്ടറികള്‍, രക്‌തദാന കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാം. ഉപരിപഠനം, പരിചയസമ്പത്ത്‌ എന്നിവയുടെ അടിസ്‌ഥാനത്തില്‍ മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍ക്ക്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്‌റ്റുകളാവാം.
കോഴ്‌സുകള്‍

ബാച്ചിലര്‍ ഓഫ്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ബി.എം. എല്‍.ടി.), ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി (ഡി. എം.എല്‍.ടി.) എന്നിവയാണ്‌ മെഡിക്കല്‍ ലാബ്‌ ടെക്‌നോളജിയില്‍ നിലവിലുള്ള കോഴ്‌സുകള്‍. ലാബ്‌ ടെക്‌നീഷ്യന്‍ / അസിസ്‌റ്റന്റ്‌ എന്നിവയ്‌ക്ക് സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളും നിലവിലുണ്ട്‌. സയന്‍സ്‌ വിഷയത്തില്‍ പ്ലസ്‌ ടു / തത്തുല്യ യോഗ്യതയാണ്‌ ബി.എം. എല്‍.ടിക്ക്‌ ചേരാനുള്ള യോഗ്യത. ലബോറട്ടറി ടെക്‌നോളജി വിഷയമായി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ബി.എം.എല്‍.ടി. കോഴ്‌സിന്റെ ദൈര്‍ഘ്യം നാലു വര്‍ഷമാണ്‌.
വിദ്യാഭ്യാസ യോഗ്യത

ബയോളജിയ്‌ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങള്‍ക്ക്‌ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്‌ടു / തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കാണ്‌ കേരളത്തില്‍ ബി.എസ്സി.(എം.എല്‍.ടി.)കോഴ്‌സിന്‌ അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്‌.

1. Medical College, Thiruvananthapuram.
2. Moulana Institute of Nursing and Paramedical Sciences, Perinthalmanna.
3. School of Medcal Education, Mahatma Gandi University, Gandi Nagar P.O., Kottayam 686 008.
4. AlAmeen College, Edathala North P. O., Aluva 683 564. Phone: 04842800331-
5. Presentation College of Applied Science, Puthenvelikkara, Ernakulam 683594. Ph: 04842485440

 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പറഞ്ഞാല്‍ അനുസരിക്കും ടിവി

 റിമോട്ട്‌ കണ്‍ട്രോളുകള്‍ വിടവാങ്ങാന്‍ ഒരുങ്ങുന്നു. ശബ്‌ദത്താല്‍ നിയന്ത്രിക്കുന്ന ടിവികളാണ്‌ ഇനി വരുക. ശബ്‌ദത്തെ പിന്തുടരുന്ന മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളുമൊക്കെ രംഗത്തെത്തിയിട്ട്‌ വര്‍ഷങ്ങളായി. ടിവി ആ പാതയിലെത്താന്‍ വൈകിയതാണ്‌ അല്‍ഭുതം. സാംസങാണ്‌ സ്‌മാര്‍ട്ട്‌ ടിവിയുമായി മാര്‍ക്കറ്റിലെത്താന്‍ ഒരുങ്ങുന്നത്‌ . ബ്രൗസറും, ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളും ടിവിയിലുണ്ടാകും. 'വാചകമടിച്ച്‌' ഫേസ്‌ബുക്കിലും സ്‌കൈപ്പിലുമെത്താമെന്ന്‌ അവര്‍ ഉറപ്പുനല്‍കുന്നു. ടിവി ഓണാക്കുന്നതു മുതല്‍ ചാനല്‍ തെരഞ്ഞെടുക്കാന്‍ വരെ വാക്കുകളെ ഉപയോഗിക്കാം. 1950 ലാണ്‌ ടിവി റിമോര്‍ട്ട്‌ കണ്‍ട്രോള്‍ പുറത്തഒവന്നത്‌ . സെനിതിന്റെ ലേഡി ബോണ്‍സായിരുന്നു അന്ന്‌ ശ്രദ്ധനേടിയ മോഡല്‍. ടിവിയുമായി വയാര്‍ വഴിയാണ്‌ അന്ന്‌ ബന്ധപ്പെട്ടിരുന്നത്‌. ടിവിയുടെ മോഡലുകള്‍ മാറിയിട്ടും റിമോര്‍ട്ട്‌ കണ്‍ട്രോളുകള്‍ അര നൂറ്റാണ്ടിലേറെ തുടര്‍ന്നതിനെ ആത്മവിമര്‍ശനത്തോടെ കാണുന്ന ഗവേഷകരുമുണ്ട്‌ . റിമോട്ട്‌ കണ്‍ട്രോള്‍ മാത്രമല്ല, മൗസും കീബോര്‍ഡും വിടപറയാറായെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ .
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

യാഹൂ, ജിമെയില്‍ മെയിലുകള്‍ ഇനി ഇന്ത്യന്‍ സേര്‍വറിലൂടെ !!

 യാഹൂ, ജിമെയില്‍ എന്നിവയിലൂടെ ഇന്ത്യയിലേക്കുള്ള ഇ മെയില്‍ സന്ദേശങ്ങള്‍ ഇനി ഇന്ത്യന്‍ സേര്‍വറിലൂടെ മാത്രമാകും. രാജ്യത്തിന്‌ പുറത്ത്‌ രജിസ്‌റ്റര്‍ ചെയ്‌ത ഐഡികളാണെങ്കിലും ലഭ്യമാകണമെങ്കില്‍ സേര്‍വര്‍ ഇന്ത്യയിലായിരിക്കണം. ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌ . ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ മേല്‍നോട്ടം ഉറപ്പാക്കാനാണ്‌ നിര്‍ദ്ദേശം. നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കാന്‍ ഇന്റര്‍നെറ്റ്‌ കണ്‍ട്രോള്‍ പ്രൊവൈഡര്‍മാര്‍ക്ക്‌ നിര്‍ദ്ദേശമുണ്ട്‌ . ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെക്കുറിച്ചുണ്ടായ അന്വേഷണമാണ്‌ കേന്ദ്ര സര്‍ക്കാരിനെ തീരുമാനത്തിലേക്ക്‌ നയിച്ചത്‌ . കേന്ദ്ര ഏജന്‍സികള്‍ ചില തീവ്രവാദികളുടെ മെയിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ സേര്‍വര്‍ സ്‌ഥാപിച്ചിട്ടുളള രാജ്യങ്ങളുടെ അനുമതി വേണമെന്നായിരുന്നു വെബ്‌സൈറ്റുകളുടെ നിലപാട്‌ .


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

വൈദ്യുതി ചാര്‍ജ് വര്‍ധന ഏപ്രിലില്‍ !!

ആലപ്പുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിച്ചേക്കും. നിരക്കുവര്‍ധിപ്പിക്കാതെ വിദ്യുച്ഛക്തി ബോര്‍ഡിന് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. 2012-13ല്‍ വിദ്യുച്ഛക്തി ബോര്‍ഡിന് 3,200 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.2011-12ല്‍ പ്രതീക്ഷിക്കുന്നത് 2,100 കോടിയുടെ നഷ്ടവും. ഇത് അതിജീവിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ബോര്‍ഡിനുമുന്നിലില്ല. 2010-11നെ അപേക്ഷിച്ച്900 കോടി രൂപയുടെ നഷ്ടമാണ് ഇത്തവണ അധികം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 1,200 കോടിയായിരുന്നു. വൈദ്യുതിനിരക്കിന്റെ ഘടനയിലും മാറ്റം ഉണ്ടായേക്കും. ഉപഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 85 ശതമാനത്തിന് സാധാരണനിരക്കിലും ബാക്കിക്ക് ഉയര്‍ന്നനിരക്കിലും വില ഈടാക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. അടിയന്തരഘട്ടങ്ങളില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് വന്‍വില നല്കി വാങ്ങുന്ന വൈദ്യുതിപോലും വന്‍നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകീട്ട് ആറിനും ഒമ്പതിനുമിടയിലുള്ള സമയത്ത് യൂണിറ്റൊന്നിന് 19 രൂപവരെ നല്കിയാണ് പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് കേരളം വൈദ്യുതി വാങ്ങിയത്. ഇത് വിതരണം ചെയ്തത് മൂന്നു രൂപയ്ക്കും. ഭാവിയില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റുവരെ സാധാരണ വിലയ്ക്കും അതിനു മുകളില്‍ വൈദ്യുതിവകുപ്പു വാങ്ങുന്ന വിലയ്ക്കും നല്കാനാണ് നിര്‍ദേശം.
 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പാഠങ്ങള്‍ നെറ്റില്‍ കണ്ടു പഠിക്കാം !!

ÉÞÀÉáØíĵBZ µáJßÏßøáKí ÉÀßæ‚¿áAáK µÞÜ¢ ÎÞùáKá. §Èß §aVæÈxßW ÉÞÀÍÞ·BZ µIí ÉÀßAÞX ¥ÕØø¢. Øíçxxí §XØíxßxcâGí ³Ëí ®¼câçA×X 濵íçÈÞ{¼ßÏÞÃí (®Øí殧¿ß) §ÄáÎÞÏß ø¢·Jí.  ÕßÆcÞVÅßµZAÞÏß ®Øí殧¿ß ÄÏÞùÞ AßÏ dËà ¦XÁí ³MY çÜÃß¹í æÕÌí çÉÞVGÜÞÃí ÕßÆcÞV Åßµæ{ ÉÀÈJßæa ÉáÄßÏ çÎ~ÜÏßæÜJßAáKÄí.èÙØíµâZ, ÙÏV æØAXÁùß, æÕÞçA×ÈW ÙÏV æØAX Áùß ÐÞØáµ{ßæÜ ¥AÞÆÎßµ Õß×ÏB{ÞÃí çÉÞVGÜßW ¥ÕÄ øßMß‚ßAáµ. ÉÞÀÍÞ·Bæ{ ædËÏßÎáµ{ÞAß ¦ÈßçÎ×X ÈWµß ÏÞÃí ¥ÕÄøßMßAáKÄí. Õß×ÏÎÈáØøß‚í ÕcÄcØíÄ ¦µí¿ßÕßxß µ{ᢠæ·ÏßÎáµ{ᢠ²øáAßÏßGáÎáIí.

ææÙØíµâZ, ÙÏVæØAXÁùß ÐÞØáµ{ßæÜ ËßØßµíØí, µÃ Aí, ÌçÏÞ{¼ß. æµÎßØíd¿ß ÉÞÀB{ᢠæÕÞçA×ÈW ÙÏV æØA XÁùßÏßW ¥d·ßAZ‚V. çÐÞJß¹í ¦XÁí ®¢çdÌÞÏíÁùß, ØßÕßW µYØíd¿µí×X, æÁÞÎØíxßµí ÈÝíØß¹í, ³ËßØí æØdµ Gùß×ßMí, d¿ÞÕW ¦XÁí ¿âùßØ¢ Õß×ÏB{áæ¿ §aùÞµí¿àÕí ÉÞÀÍÞ·B{áÎÞÃáUÄí.²çø ØÎÏ¢ µIᢠçµGᢠÉÀßAÞÈáU Ø¢ÕßÇÞÈÎÞÃí æÕÌí çÉÞVGW ÈWµáKÄí. ·ÃßÄ dÉÖíÈBZ øصøÎÞÏ dÉÕVJ ÈB{ßÜâæ¿ ÎÈTßÜÞAÞÈᢠ¥ÕØøÎáIí. èŠÁáµ{áæ¿ dÉßaí ®¿áAÞÈÞµá¢. ùËùXØí èØxáµ{ßçÜAáU ÜßCᢠ²øáAßÏß GáIí. çdÉÞ¼µí¿áµZAí ¦ÕÖcÎÞÏ èÜdÌùß Ø¢ÕßÇÞÈÕáÎáIí. ØÞçCÄßµ Ø¢ÕßÇÞÈBZ ®Øí殧¿ßÏáæ¿ÏᢠæØVÕV ÈÞ×È W §XËVÎÞxßµí æØaùßæaÏáÎÞÃí. ¥Fí ÕV×æJ ·çÕ×à dÉÕVJÈBZAá çÖ×ÎÞÃí çÉÞVGW ÄÏÞùÞAßÏæÄKí ®Øí殧¿ß ÁÏùµí¿V çÁÞ.ÌÞÌá æØÌÞØíxcX ÉùEá. §Jø¢ çÉÞVGV øÞ¼cJí ¦ÆcÎÞÃí. ÍÞÕßÏßW ÕßÆcÞVÅßµZAí dÉ·WÍçøÞ¿í Ø¢ÕÆßAÞX ØÞÇßAᢠÕßÇ¢ èÁÈÞÎßµí çÉÞVG ÜÞÕáµÏÞÃí Üfc¢. ©Æí¸Þ¿È¢ ¥¿áJ ÎÞØ¢ Îá~cÎdLß ÈßVÕÙßAá¢. ÕßÜÞØ¢:
www.sietkerala.gov.in. 

for more educational news need to read click here


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

2012 എസ എസ എല്‍ സി പരീക്ഷ മാര്‍ച്ച്‌ 12 മുതല്‍ !!

¨ ÕV×æJ ®Øí®Øí®WØß Éøàf ÎÞV‚í 12Èá Äá¿Bá¢. 24ÈÞÃí Éøàf ¥ÕØÞÈßAáµ. °¿ß dÉÞµí¿ßAW Éøàf æËdÌáÕøß 22 ÎáÄW ÎÞV‚í ¥Fá Õæø ¥ÄÞÄí ÉøàfÞçµdwB{ßW È¿Já¢. æÕUßÏÞÝíºµ{ßW Éøàf ©IÞÏßøßAáKÄÜï. ɵø¢ ÖÈßÏÞÝíº Éøàf ©IÞÏßøßAá¢. µÝßE ÕV×æJ ¥çÉfß‚í §JÕà Éøàf ®ÝáÄáKÄßW 11,113 ÕßÆcÞVÅßµ{áæ¿ ÕVÇÈÏáIí.®Øí®Øí®WØß çÎÞÁW Éàf æËdÌáÕøß 13 ÎáÄW 21 ÕæøÏÞÃí dµÎàµøß‚ßøßAáKÄí. çÎÞÁW °¿ß dÉÞçÏÞ·ßµ Éøàf æËdÌáÕøß ²Ká ÎáÄW 13 ÕæøÏᢠȿJá¢. ®Øí®Øí®WØß çºÞÆcçÉMùáµZ ÎÞV‚í ²Kí, øIí, ÎâKí ÄàÏÄßµ{ßÜÞÏß ºàËí ØâdÉIßæaÏᢠÁÉcâGß ºàËí ØâdÉIßæaÏᢠØÞÈßÇcJßW Äø¢Äßøß‚í d¿×ùßµ{ßÜᢠçÆÖØÞÄíµãÄ ÌÞCáµ{ßÜáÎÞÏß ØâfßAá¢. ÉøàfÞÆßÕØ¢ øÞÕßæÜÏÞÃí §Õ Øíµâ{áµ{ßW ®JßAáµ.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

മരാമത്ത് വകുപ്പില്‍ സമ്പൂര്‍ണ ഇ-പയ്മെന്റ്റ്‌ !!

ÄßøáÕÈLÉáø¢: ÎÞV‚í ÎÞØçJÞæ¿ æÉÞÄáÎøÞÎJí ÕµáMßW §_ çÉæÎaí Ø¢ÕßÇÞÈ¢ ÉâVÃÎÞÏß È¿MÞAá¢. §ÄßÈá µVÎÉiÄß ÄÏÞùÞÏÄÞÏß ÎdLß Õß.æµ. §dÌÞÙߢ µáEí ¥ùßÏß‚á. ÉÄßÈFÞ¢ ÄàÏÄßçÏÞæ¿ æÉÞÄáÎøÞÎJí ÕµáMßæÜ ®ÜïÞ ÕßÍÞ·Õᢠ§_ çÉæÎaí Ø¢ÕßÇÞÈJßçÜAá ÎÞùá¢. §Äßæa ÍÞ·ÎÞÏß ®ÜïÞ µøÞùáµÞVAᢠ¥ùßÏßMá ÈWµÞÈᢠ¥Õøáæ¿ ¥AìIáµ{áæ¿ ÕßÖÆÕßÕøBZ ÈWµÞÈᢠ¥ÄÄí ØVAßZ_ ÁßÕß×X_ ØÌíÁßÕß×X ³ËßØVÎÞVAá ØVAÞV ÈßVçÆÖ¢ ÈWµß. ÌßÜïáµZ ÎÞùÞX µøÞùáµÞV æÉÞÄáÎøÞÎJí ³ËßØáµ{ßW µÏùßÏßùçBI ¥ÕØíÅÏáIÞÕßÜï. ¥ÕV ÈWµáK ¥AìIßçÜAá ÌßW Äáµ ®Já¢.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ജിദ്ദഹ് യില്‍ ഒരു കി മി. ഒയരമുള്ള കെട്ടിടത്തിനു അനുമതി !!

 ¼ßg: çÜÞµJßæÜ ¯xÕᢠ©Ïø¢ µâ¿ßÏ æµGß¿ÎÞÏß ÕßÍÞÕÈ¢ 溇áK µß¹íÁ¢ ¿ÕùßÈí È·øØÍ ÈßVÎÞÃÞÈáÎÄß ÈWµß. ©Ïø¢ ²øá µßçÜÞÎàxùßçÜæù ¦-ÏßøßAá-æÎKÞÃá ØâºÈ. ÆáÌÞÏßæÜ-   ÌáV¼í ¶ÜàË(828 ÎàxV)ÏÞÃá ÈßÜÕßW ©Ïø¢ µâ¿ßÏ æµGß¿¢. ØìÆß øÞ¼µá¿á¢ÌÞ¢·Õᢠ¥ùÌí çζÜÏßæÜ ¯xÕᢠØOK ÕcÕØÞÏßÏáÎÞÏ ¥W ÕÜàÆí ÌßX ÄÜÞW øÞ¼µáÎÞøæa ©¿ÎØí@ÄÏßÜáU µß¹íÁ¢ çÙÞZÁß¹í µOÈßÏáç¿ÄÞÃá ØbÉíÈ ÉiÄß. µß¹íÁ¢ Øßxß ®K çÉøßW ÕßµØßMßAáK ©Éd·ÙÈ·øJßæa ÙãÆÏÍÞ·JÞÃá ¿ÕV. æºC¿W ÄàøJÞÃá ÎâKá ¸GÎÞÏß µß¹íÁ¢ Øßxß ÈßVÎßAáKÄí. ¥Fá Üf¢ ºÄáødÖ Îàxù޵ᢠ¿Õùßæa ÎÞdÄ¢ ÕßØíÄãÄß.63 ÎÞØ¢ æµÞIá ÉâVJßÏÞAáµÏÞÃá Üfc¢. 200 Èßܵ{ßçÜæù- ©IÞµá¢. Ïá®Øí d·âMÞÏ ¥dÁßÏÞX ØíÎßÄí ¦XÁí ç·ÞVÁX ·ßˆßçaÄÞÃá øâÉçø~. ¼ßg §AçÃÞÎßµí µOÈßAᢠØìÆß ÌßX ÜÞÆX d·âMßÈáÎÞÃá ÈßVÎÞÂáÎÄÜ. æºÜÕí 460 çµÞ¿ß ùßÏÞW (¦ùÞÏßøJßçÜæù çµÞ¿ß øâÉ).


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ട്രെയിന്‍ ടിക്കറ്റുകള്‍ നാലുമാസം മുമ്പ് ബുക്ക് ചെയ്യാം !!

അഹമ്മദാബാദ്:ട്രെയിന്ടിക്കറ്റുകള്ഇനി മുതല്നൂറ്റി ഇരുപതുദിവസം മുമ്പ് ബുക്ക് ചെയ്യാം. മാര്ച്ച് 10 മുതല്നിലവില്വരുന്ന സമ്പ്രദായത്തിന് പക്ഷേ, ഗുജറാത്തിലെ മലയാളി യാത്രക്കാര്ക്കിടയില്തണുത്ത പ്രതികരണം.
അവധിക്കാല ടിക്കറ്റുകള്നാലുമാസം മുമ്പ് തന്നെ എടുത്തവെക്കുന്നത് പ്രത്യേക ഗുണമൊന്നുമില്ലെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍, നേരത്തേ തന്നെ ടിക്കറ്റ് എടുക്കാന്കഴിയുമെന്നത് കരിഞ്ചന്തക്കാരെ ഒഴിവാക്കാന്ഏറെ സഹായിക്കുമെന്ന് ചിലരെങ്കിലും കരുതുന്നു. കരിഞ്ചന്തക്കാര്ക്ക് ഇത് അവസരമുണ്ടാക്കുമെന്നാണ് മറ്റൊരുപക്ഷം. നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തുവെക്കുന്നത് റെയില്വേക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുമെങ്കിലും കൂടുതല്ടിക്കറ്റ് എടുക്കേണ്ടവര്ക്ക് നാലുമാസത്തോളം തങ്ങളുടെ പണം മുടങ്ങിക്കിടക്കുമെന്ന ഖേദവും ഉണ്ട്.
സ്കൂള്അവധിക്കാലത്ത് നാട്ടിലേക്ക് യാത്രതിരിക്കാന്ഇനി നാലുമാസം മുമ്പ് തന്നെ തയ്യാറെടുപ്പു തുടങ്ങേണ്ടിവരുന്നതിനാല്നാലുമാസം മുമ്പ് തന്നെ സ്കൂള്പരീക്ഷകളുടെ തിയ്യതികള്പ്രഖ്യാപിക്കേണ്ടിവരുമെന്ന് സ്കൂള്അധികൃതര്ഭയപ്പെടുന്നു.
ഓണക്കാലത്ത് നാട്ടില്പോകാന്വിഷുവിനുതന്നെ തയ്യാറെടുക്കേണ്ടിവരുന്നതില്പ്രതിഷേധിക്കുന്നവരില്ഏറെയും അവിവാഹിതരോ, കുടുംബം നാട്ടില്കഴിയുന്നവരോ ആണെന്ന് അവരുടെ പ്രതികരണങ്ങള്വ്യക്തമാക്കുന്നു. തത്ക്കാല്ടിക്കറ്റ് ഇരുപത്തിനാലുമണിക്കൂറായി ചുരുക്കിയതിനെ പക്ഷേ, ഭൂരിഭാഗം മലയാളികളും അനുകൂലിക്കുന്നു
.




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റെയില്‍വേ സിഗ്നല്‍ സംവിധാനം പുതുക്കുന്നു. !!

ÄãÖâV: ùÏßWçÕ Øíçx×Èáµ{ßæÜ æd¿ÏßÈáµ{áæ¿ ØÎÏÈ×í¿¢ ²ÝßÕÞAáKÄßÈÞÏß ØßoW Ø¢ÕßÇÞÈ¢ Éøß×íµøßAáKá. æd¿ÏßÈáµZ Øíçx×ÈßW ®JßÏÞW ©¿X ÄæK ÉáùæM¿ÞÈáU É‚ ØßoW Øíçx×X ÎÞçȼV ÈWµßÏßøßAÃæÎKÞÃá ÉáÄßÏ ÈßVçÆÖ¢. æd¿ÏßÈáµZ èÕµßçÏÞ¿áKÄßÈí µÞøâ Øíçx×X ÎÞØíxV É‚ ØßoW ÈWµáKÄßÈáU µÞÜÄÞÎØÎÞæÃK µæIJÜßæÈ Äá¿VKÞÃí Æfßà ùÏßWçÕÏáæ¿ ÉáÄßÏ Éøß×íµÞø¢. æd¿ÏßÈáµ{áæ¿ èÕµßçÏÞ¿W Ø¢Ìtß‚í ·ÞVÁáÎÞV çø~æM¿áJáK 'çÜxí d¿ÞÕW æÎçNÞµ{ßW ÈßKÞÃí ³Éçù×XØí ÕßÍÞ·¢ Øíçx×Èáµ{ßæÜ ØßoW èÕµáKÄí µæIJßÏÄá¢.  ØßoW èÕµßÏÞW Øíçx×X ÎÞØíxVæAÄßæø ¥‚¿A È¿É¿ß ®¿áAáæÎKᢠÎáKùßÏßMáIí. æd¿ÏßÈáµ{áæ¿ èÕµßçÏÞ¿W µáùÏáæÎCßÜᢠÏÞdÄAÞøáæ¿ ØáøfæÏ ÉáÄßÏ ÄàøáÎÞÈ¢ ÌÞÇßAáæÎK ÈcâÈÄÏáIí.
·ÞVÁßæaÏᢠØíçx×X ÎÞçȼùáæ¿Ïᢠɂ ØßoW ÜÍßAáçOÞÝÞÃí æd¿ÏßÈáµZ ÏÞdÄ ÉáÈøÞø¢ÍßAáµ. æd¿ÏßX ÈßVJáKÄßÈí ºáÕK ØßoW ÈWµáK Øíçx×X ÎÞçȼV ÉáùæM¿áKÄßÈí æÄÞGá ÎáOÞÃí É‚ ØßoW ÈWµáKÄí. ÏÞdÄAÞVAí æd¿ÏßX ©¿æÈ ÉáùæM¿áæÎK ÎáKùßÏßMí ÜÍßAáKÄí ØßoW É‚ÏÞµáKçÄÞæ¿ÏÞÃí. §Èß ÎáÄW æd¿ÏßX ƒÞxíçËÞÎßW ®JßÏÞW ©¿X ØßoW É‚ÏÞµá¢. çÈøæJ ³¿ßæÏJáK æd¿ÏßÈáµæ{ Øíçx×Èáµ{ßW Éß¿ß‚ßGí µãÄcØÎÏJí Õß¿áKÄᢠØíçx×Èáµ{ßW ÈßKÞÃí. §Èß ¥ÄᢠȿA߈. æd¿ÏßÈáµ{áæ¿ ØÎÏdµÎ¢ §Èß ÎáÄW çÜÞçAÞ èÉÜxßæaÏᢠ·ÞVÁßæaÏᢠ©JøÕÞÆßJÎÞÃí. ·ÞVÁßæa É‚æAÞ¿ßÏᢠƒÞxíçËÞÎßæÜ ¥ÈìYØíæÎaᢠdÖißAáµ ÎÞdÄÎÞÃí §Èß ÏÞdÄAÞøæa ÎáXÉßÜáU çÉÞ¢ÕÝß.   
 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Private est. need to given salary thier employee by bank - Govt.

ÄßøáÕÈLÉáø¢D çµø{JßW ØbµÞøc çζÜÏßÜáU ØíÅÞÉÈBæ{ˆÞ¢ §Èß ÎáÄW ¼àÕÈAÞVAáU ÖO{¢ ÌÞCí Îáç¶È ÈWµÃ¢. ØVAÞV ©JøÕí dɵÞøÎáU ÎßÈß΢ ÖO{JßÈÞÏß ØbµÞøc ¦ÖáÉdÄßµ{ßæÜ ÈÝíØáÎÞV È¿JáK ØÎøJßæa ÉÖíºÞJÜJßW µÝßE ÆßÕØ¢ Ø¢ØíÅÞÈ ØVAÞV §ùAßÏ ©JøÕí ËÜJßW Ø¢ØíÅÞÈæJ ØbµÞøc ØíÅÞÉÈBZæAˆÞ¢ ÌÞǵÎÞÕá¢. §Äá Ø¢Ìtß‚ ©JøÕßæa ɵVMí ÎçÈÞøÎ ³YèÜÈá ÜÍß‚á.æÄÞÝßW ÕµáMí §ùAßÏ ©JøÕßW ÉùÏáKÄí §dɵÞøÎÞÃí _ çµø{JßW ØbµÞøc çζÜÏßæÜ æÄÞÝßÜá¿ÎµZ ¼àÕÈAÞVAáU ÖO{¢ ¨ ©JøÕí dɵÞø¢ §Èß ÎáÄW ÌÞCí æºAí ¦Ïß ¥ÅÕÞ ¼àÕÈAÞøáæ¿ ÌÞCí ¥AìIßW ÈßçfÉß‚í ÈWµÃ¢. ÖO{¢ ÈWµß ÕøáKÄßW §çMÞZ È¿Ká ÕøáK dµÎçA¿áµZ Ä¿ÏÞX ©çgÖß‚ÞÃí ¨ ©JøÕí (¨ ©JøÕßæa dÉصíÄÎÞÏ ÍÞ·¢ ¨ ÕÞVJÏíæAÞM¢). ÖO{¢ ÉÃÎÞÏß ÎÞdÄ¢ ÈWµáK øàÄß ¥ÕØÞÈßMßAÞÈÞÃí ØVAÞV ©JøÕßW ÈßVçgÖßAáKÄí.ÖO{¢ µáùÕá æµÞ¿áJ çÖ×¢ µâ¿áÄW Äáµ ¥AìIßW µÞÃß‚áU ØÞOJßµ ÄGßMí ØbµÞøc çζÜÏßW ÕcÞɵÎÞÏß È¿AáKáæIKᢠØbµÞøc ¦ÖáÉdÄßµZ ¥ÄßæÜÞKáÎÞdÄÎÞæÃKᢠæÄÞÝßW ÕµâMí È¿JßÏ ¥çÈb×ÃJßW µæIJßÏßøáKá. ¨ ØÞÙºøcJßÜÞÃí ØbµÞøc çζÜÏßW dÉÕVJßAáK ®ˆÞ Øí@ÞÉÈBZAᢠÌÞǵÎÞÏ ©JøÕí ØVAÞV §ùAßÏÄí. Ø¢ØíÅÞÈJí ÉÜ ØbµÞøc ÕßÆcÞÍcÞØ ØíÅÉÈB{ßÜᢠØbÞdÖÏ dÉË×ÈW ØíÅíÉÈB{ßÜᢠÕÜßÏ çÄÞÄßW §Jø¢ ÄGßMáµZ È¿JáKÄÞÏÞÃí æÄÞÝßW ÕµáMßæa µæIJW.1936_æÜ çÉÏíæÎaí ³Ëí çÕ¼Øí ¦µí¿í dɵÞø¢ ÖO{¢ çÈøßGí ÉÃÎÞçÏÞ ¥æˆCßW ÌÞCí Îáç¶ÈçÏÞ ÈWµÞ¢ ®Ká ÉùÏáKáIí. µÞÜÙøÃæMG ¨ ÈßÏ΢ ÆáøáÉçÏÞ·¢ æºÏíÄÞÃí µÃAßW µãdÄß΢ µÞGß æÄÞÝßW çζÜÏßW ¼àÕÈAÞæø ºâ×â 溇áKÄí . ÉáÄßÏ ©JøÕí §ÄßW µÞÄÜÞÏ ÎÞx¢ æµÞIáÕøáæÎKÞÃí µøáÄáKÄí.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

ബ്ലാക്ക്ബെര്ര്യ്ക്ക് ഇന്ത്യയില്‍ സെര്‍വര്‍ ആയി !!

ÎÞØBZ ÈàI ¥ÈßÖíºß ÄÄbJßÈá Õß¿ ÉùEí †ÞAí Ìùß çËÞY ÈßVÎÞÄÞA{ÞÏ ùßØV‚í §X çÎÞ×X (ùߢ) §LcÏßW ÄB{áæ¿ æØVÕV ØíÅÞÉß‚á. kkçµdwØVAÞøßæa ÈßøLøÎÞÏ ØNVgæJJá¿VKÞÃí Îá¢èÌÏßW æØVÕV ØíÅÞÉß‚Äí. †ÞAíÌùßÏáæ¿ æØVÕV µÞÈÁÏßÜÞÏÄßÈÞW §LcÏßW ÈßKáU æÎTFV ØVÕàØáµ{ᢠ§æÎÏßÜᢠÈßøàfßAÞX ØVAÞøßÈá Ø¢ÕßÇÞÈÎßÜïÞÏßøáKá. çÆÖÕßøái dÉÕVJÈBZAí §ÄáɵøßAÞÈáU ØÞÇcÄÏáæIKá µI ¦ÍcLøÕµáMí ùßØV‚í §X çÎÞ×çÈÞ¿í µÞÈÁÏßæÜ æØVÕùßW ÈßKá §LcÏíAá æÎçؼØí ÉøßçÖÞÇßAÞÈáU ¥ÈáÎÄß ÈWµÃæÎKá ¦ÕÖcæMGá. ®KÞW †ÞAÌùß §ÄßÈá ÄÏÞùÞÏßÜï. Äá¿VKá ¥Õæø §LcÏßW  ÈßçøÞÇßAÞÈáU È¿É¿ßµZ ®¿áAáK ¸GJßÜÞÃí §LcÏßW æØVÕV ØíÅÞÉßAÞX ¥ÕV ÄÏÞùÞÏÄí. ¦ÍcLø ÕµáMßæÜ ØÞçCÄßµ ÕßÆ·íÇV æØVÕùáµZ ÉøßçÖÞÇß‚á. dÉÕVJÈÞÈáÎÄß ©¿X ÄæK ÈWµá¢. çÈÞAßÏÏáæ¿ Éá×íæÎÏßW ØÞçCÄßµÄÏᢠÈßçøÞÇÈJßæa Íà×ÃßÏßÜÞÃí. ¥Õøᢠ†ÞAíÌùßÏáæ¿ ÉÞÄ ÉßLá¿çøIß ÕøáæÎKá æ¿ÜßçµÞ¢ ÕµáMí ¥ÇßµãÄV ÕcµíÄÎÞAß.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

എക്സലന്‍റ്, ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 23ന് ശേഷവും പ്രൊഫഷന്‍ മാറാം !!

റിയാദ്: ഫെബ്രുവരി 23ന് ശേഷവും എക്സലന്‍റ്, ഗ്രീന്‍ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രൊഫഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും പൂര്‍ത്തീകരിക്കാമെന്ന്  മന്ത്രാലയം വ്യക്തമാക്കി. ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് അനുവദിച്ച സമയം ഈ മാസം 22 ഓടെ അവസാനിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
മന്ത്രാലയത്തിന്‍െറ സൈറ്റ് (www.emol.gov.sa) വഴി പ്രൊഫഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫീസിനത്തില്‍ ആയിരം റിയാല്‍ ബാങ്കുവഴി അടക്കുകയും അതത് നാടുകളിലെ സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിക്കുന്നതോടെയാണ് ഒൗദ്യോഗികമായി പ്രൊഫഷന്‍ മാറ്റ പ്രക്രിയ പൂര്‍ത്തിയാകുന്നത്. എന്നാല്‍ എന്‍ജിനീയറിങ് പ്രൊഫഷനിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ലേബര്‍ ഓഫിസിനെയാണ് സമീപിക്കേണ്ടത്. മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിനൊപ്പം സൗദി ആരോഗ്യ മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള മെഡിക്കല്‍ അസോസിയേഷന്‍െറ പ്രത്യേക അനുമതി പത്രവും കൂടി ലേബര്‍ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. എന്നാല്‍ തൊഴില്‍ കാര്യ മേധാവി, ക്ളാര്‍ക്, റിസപ്ഷനിസ്റ്റ്, കാഷ്യര്‍, മുആഖിബ്, സെക്യൂരിറ്റി ജീവനക്കാര്‍, ഗാര്‍ഡ്, കമ്പനികളുടെ മാനവ വിഭവശേഷി വകുപ്പ് മേധാവി തുടങ്ങിയ പ്രൊഫഷനുകളൊഴിച്ച് മറ്റേത് പ്രൊഫഷനിലേക്കും മാറ്റം അനുവദിക്കുന്നതാണെന്നും കഴിഞ്ഞ മാസം ഒമ്പതിന് മന്ത്രാലയത്തിന്‍െറ സൈറ്റില്‍ അറിയിച്ചിരുന്നു.ഫ്രെബ്രുവരി 23 മുതല്‍ മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലേബര്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതടക്കമുള്ള മന്ത്രാലയ സേവനങ്ങള്‍ സ്ഥാപനം പച്ച വിഭാഗത്തിലേക്ക് മാറ്റുന്നതുവരെ നിര്‍ത്തിവെക്കുമെന്നും മന്ത്രാലയം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ ഇങ്ങനെ !!

 ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി വ്യക്തിപരമായ രേഖകള്‍ ആദ്യം അതാത് സംസ്ഥാനത്തെ പൊതുഭരണ വകുപ്പോ, ആഭ്യന്തരവകുപ്പോ സാക്ഷ്യപ്പെടുത്തണം. ഇതിന് തിരുവനന്തപുരത്ത്  സെക്രട്ടറിയേറ്റില്‍ സൗകര്യമുണ്ട്. ഇവര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പിന്നീട് ദല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ഗുവാഹത്തി, ഗോവ എന്നിവിടങ്ങിലെ വിദേശകാര്യമന്ത്രാല ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്തണം.
* ഡിഗ്രി, ഡിപ്ളോമ, മറ്റ് വിദ്യാഭ്യാസരേഖകള്‍ അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ആദ്യം സാക്ഷ്യപ്പെടുത്തണം. പിന്നീട് മേല്‍പറഞ്ഞ വിദേശകാര്യമന്ത്രാലയ ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്താം. * വാണിജ്യാവശ്യത്തിനുള്ള രേഖകള്‍ ആദ്യം ഇന്ത്യയിലെ ബന്ധപ്പെട്ട ചേംബര്‍ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയ ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്താം. qതിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് 12.30 വരെയാണ് വിദേശകാര്യമന്ത്രാലയം ഓഫീസുകള്‍ രേഖകള്‍ സ്വീകരിക്കുക. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ വൈകുന്നേരം നാല് മുതല്‍ അഞ്ചര വരെ അപേക്ഷകര്‍ക്ക് തിരിച്ചു നല്‍കും.* അസല്‍ സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുക. പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കില്ല. അസല്‍ രേഖ, അതിന്‍െറ ഫോട്ടോകോപ്പി, രേഖയുടെ ഉടമസ്ഥന്‍െറ പാസ്പോര്‍ട്ട് കോപ്പി എന്നിവ ഒപ്പം സമര്‍പ്പിക്കണം.   * വിദേശകാര്യമന്ത്രാലയം പേ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസറുടെ പേരില്‍ എടുത്ത 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ വഴിയാണ് പണമടക്കേണ്ടത്.
* തപാല്‍ വഴി രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ സ്വീകരിക്കില്ല. നേരിട്ടോ ഉത്തരവാദിത്തപെട്ട പ്രതിനിധിയോ നേരില്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം. വിദേശകാര്യമന്ത്രാലയം അപോസ്റ്റില്‍ അറ്റസ്റ്റേ ഷന്‍ കേന്ദ്രങ്ങളുടെ വിലാസം: * ദല്‍ഹി: വിദേശകാര്യമന്ത്രാലയം (കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ ഡിവിഷന്‍), അറ്റസ്റ്റേഷന്‍ സെല്‍, പാട്യാല ഹൗസ് അനക്സ്, തിലക് മാര്‍ഗ്, ന്യൂദല്‍ഹി 110011. ചെന്നൈ: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 68, കോളജ് റോഡ്, ഇ.വി.കെ. സമ്പത്ത് മല്ലാലിഗൈ, ഏഴാം നില, നുങ്കംപാക്കം, ചെന്നൈ 600006. ഫോണ്‍: 04428252200, 28251323. ഹൈദരാബാദ്: വിദേശകാര്യമന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ബി ബ്ളോക്ക്, റൂം നമ്പര്‍ 310-312, ആന്ധ്രപ്രദേശ് സെക്രട്ടറിയേറ്റ്, ഹൈദരാബാദ്. ഫോണ്‍: 040 23456051. കൊല്‍കത്ത: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 2, ബള്ളിഗുംഗേ, പാര്‍ക്ക് റോഡ്, കൊല്‍കത്ത 700019, ഫോണ്‍: 033 22879701.
ഗുവാഹത്തി: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ഹൗസ് നമ്പര്‍ 307, ബെല്‍ട്ടോല, ബാസിസ്ത റോഡ്, ഗുവാഹത്തി: 781028,ഗോവ: ഗോവ പാസ്പോര്‍ട്ട് ഓഫീസ്, ഫോണ്‍: 0832- 2437603. * കേരളത്തില്‍ മുന്‍കൂര്‍ അറ്റസ്റ്റേഷന് സൗകര്യമുള്ള പൊതുഭരണ/വിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ വിവരം www.indemb-oman.org എന്ന വെബ്സൈറ്റിലെ consularservice എന്ന സെക്ഷനില്‍ ലഭ്യമാണ്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

ഇന്‍ഷുറന്‍സ് ലഭിക്കില്ല; ഇറാന്‍ എണ്ണ കൊണ്ടുവരാന്‍ വീണ്ടും തടസ്സം !!

മുംബൈ: യൂറോപ്യന്‍ യൂനിയന്‍െറയും അമേരിക്കയുടെയും ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. ഉപരോധം നിലവില്‍ വരുന്നതോടെ ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുവരുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനുള്ള സാധ്യത ഇല്ലാതാവുന്നതാണ് പുതിയ പ്രതിസന്ധി. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതാകുന്നതോടെ ഷിപ്പിങ് കമ്പനികള്‍ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവരാന്‍ വിസമ്മതിക്കും. ഈ പ്രശ്നം മറികടക്കണമെങ്കില്‍ ഇന്ത്യയിലെ ജറനല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ ഉപയോഗിച്ച് ഈ ബദല്‍ സംവിധാനം ഒരുക്കണം. പൊടുന്നനെ അതിന് സാധ്യത ഇല്ലാത്തതിനാല്‍ വൈകാതെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മുടങ്ങിയേക്കുമെന്ന ആശങ്ക ശക്തമാണ്.
ജനുവരി 23നാണ് യൂറോപ്യന്‍ യൂനിയന്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ഇറാനില്‍ നിന്ന് എണ്ണ കൊണ്ടു പോകുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ നിന്ന് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ വിലക്കുന്നുണ്ട്. ഇന്ത്യയിലെ ഷിപ്പിങ് കമ്പനികളെല്ലാം യൂറോപ്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്നാണ് ചരക്ക് നീക്കത്തിന് ഇന്‍ഷുറന്‍സ് എടുക്കുന്നത്. മാര്‍ച്ചില്‍ ഉപരോധം നിലവില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയില്ളെന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയിലെ ഷിപ്പിങ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ജനുവരി 23ന് ശേഷമുള്ള എണ്ണ ഇറക്കുമതി കരാറുകള്‍ക്ക് പരിരക്ഷ നല്‍കില്ളെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ കരാറുകള്‍ ജൂലൈയോടെ അവസാനിപ്പിക്കുകയും ചെയ്യും. ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടത്തൊനായില്ളെങ്കില്‍ ജൂലൈയോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിലയ്്ക്കുന്ന സാഹചര്യമാണ്.നിലവില്‍ ഇന്ത്യയുടെ ആവശ്യത്തിന്‍െറ 12 ശതമാനം എണ്ണ ഇറാനില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ അമേരിക്കയും  യൂറോപ്യന്‍ യൂനിയനും ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ഇത് 10 ശതമാനമായി കുറഞ്ഞു. ഇതു വരെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പണം നല്‍കുകയായിരുന്നു പ്രയാസം. അത് പകുതിയേളം ഇന്ത്യന്‍ രൂപയില്‍ നല്‍കുന്നതുള്‍പ്പെടെയുള്ള പരിഹാരം കണ്ടത്തെിയതിനു തൊട്ടു പിറകെയാണ് എണ്ണ കൊണ്ടു വരുന്നതിനു തന്നെ തടസം ഉയര്‍ന്നു വന്നിരിക്കുന്നത്. എണ്ണ കൊണ്ടു വരുന്നതിലെ പ്രയാസം ഷിപ്പിങ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിനെയും പെട്രോളിയം കമ്പനികളെയും അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഷിപ്പിങ് മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക്് പണം നിക്ഷേപിക്കാന്‍ ഇനി ബാങ്കിലെത്തേണ്ട

 തൃശൂര്‍: ബാങ്കിങ് ജോലികള്‍ പുറംകരാര്‍ നല്‍കുന്നത് വ്യാപകമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ   തങ്ങളുടെ ഇടപാടുകാരായ വന്‍കിട സ്വകാര്യ കമ്പനികളുടെ കറണ്ട് അക്കൗണ്ടിലേക്കുള്ള  നിക്ഷേപം സ്വീകരിക്കാന്‍ സ്വന്തം ചെലവില്‍  ഏജന്‍റുമാരെവെക്കുന്നു.  ‘ക്യാഷ് പിക്അപ് സര്‍വീസ്’ എന്ന ഈ പുതിയ സമ്പ്രദായം വഴി അക്കൗണ്ട് ഉടമയുടെ അടുത്ത് ചെന്ന് ബാങ്ക് ഏര്‍പ്പെടുത്തുന്ന ഏജന്‍റ്  പണം സ്വീകരിക്കും. ബാങ്കുമായി ഇടപാടുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇതിന്‍െറ അറിയിപ്പ് ലഭിച്ചു. 10,000 രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാന്‍ കമീഷന്‍ വാങ്ങുന്ന കസ്റ്റമര്‍ സര്‍വീസ് പോയന്‍റുകള്‍ ഏര്‍പ്പെടുത്തി ചെറുകിട നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമ്പോഴാണ്രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ വന്‍കിട നിക്ഷേപകര്‍ക്ക് വേണ്ടി സ്വന്തം പണം ചെലവഴിച്ച് ഏജന്‍റ്മാരെ വെക്കുന്നത്.
 ഈ വര്‍ഷത്തിന്‍െറ തുടക്കം മുതലാണ്  പുതിയ സമ്പ്രദായം. വന്‍കിട നിക്ഷേപകര്‍ക്ക് മാത്രമെ   ഈ സേവനം ലഭിക്കൂ.  ബാങ്കിന്‍െറ   ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍, റീജനല്‍ മാനേജര്‍മാര്‍, ശാഖാ മാനേജര്‍മാര്‍ എന്നിവര്‍ക്ക് പുതിയ സേവനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ക്യാഷ് മാനേജ്മെന്‍റ്  ഏജന്‍സികളുമായി ബാങ്ക് ഇതിന് കരാര്‍ വെച്ചുകഴിഞ്ഞു.
ആദ്യഘട്ടത്തില്‍ ഏജന്‍സിയുടെ പ്രതിനിധി ഇടപാടുകാരന്‍െറ  ഓഫിസിലത്തെും. ‘ഡ്രൈ റണ്‍’ എന്നാണ് ഇതിന് പറയുന്നത്. ക്യാഷ് ഡെപ്പോസിറ്റ് സ്ളിപ്പ് ബുക്ക്, സ്ക്രാച്ച് കാര്‍ഡ് ബുക്ക്, റേഡിയന്‍റിന്‍െറ മുഖ്യ ഓഫിസില്‍നിന്ന് ചീഫ്് എക്സിക്യൂട്ടീവ് നല്‍കുന്ന പരിചയപ്പെടുത്തല്‍ കത്ത്, തിരിച്ചറിയല്‍ കാര്‍ഡിന്‍െറ ഫോട്ടോ കോപ്പി തുടങ്ങിയവ പ്രതിനിധി ബാങ്കിന്്് നല്‍കും. ഈ ഘട്ടം പിന്നിട്ടാല്‍ നിക്ഷേപത്തുക സ്വീകരിക്കാന്‍ പതിവായി ഏജന്‍സിയുടെ പ്രതിനിധി ബാങ്കില്‍ വരും.കസ്റ്റമര്‍ സര്‍വീസ് പോയന്‍റ് എന്ന മറ്റൊരു  പരീക്ഷണവും എസ്.ബി.ഐ വ്യാപകമാക്കിയിട്ടുണ്ട്. പണം നിക്ഷേപിക്കാന്‍ ചെറുകിട ഇടപാടുകാര്‍ കമീഷന്‍ നല്‍കേണ്ട അവസ്ഥയാണ് കസ്റ്റമര്‍ സര്‍വീസ് പോയന്‍റുകളിലുള്ളത്. ഒരുപടി കൂടി കടന്ന് ക്യാഷ് പിക്അപ് സര്‍വീസ് ഏര്‍പ്പെടുത്തിയ ബാങ്ക് വരേണ്യ ബാങ്കിങ് സമ്പ്രദായത്തോടുള്ള ആഭിമുഖ്യം കൂടുതല്‍ വ്യക്തമാക്കുകയാണ്.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

കാരുണ്യ ചികിത്സ ധന സഹായം ഫണ്ട്‌ അപേക്ഷ !!

കാരുണ്യ ബാഗ്യകുരിയുടെ വരുമാനം ഉപയോഗിച്ച് നിര്‍ധന രോഗികള്‍ക്ക് കാരുണ്യ ബെനെവലന്റ്റ് ഫുണ്ടിലൂടെ ചികിത്സ ധന സഹായം നല്‍കുന്നതിനു സംസ്ഥാന ബാഗ്യകുറി vakuppu അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ബി പി എല്‍ വിഭാഗക്കാരും അല്ലെങ്കില്‍ രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനം പരിധിയില്‍ താഴെയുല്ലവരുമായ രോഗികള്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ധിഷ്ട ഫോറം പൂരിപ്പിച്ചു റഷന്‍ കാര്‍ഡിന്റെ കോപ്യും ആശുപത്രി രേഖകളും സഹിതം അതതു ജില്ല ബാഗ്യകുറി ഓഫീസുകളുമായി ബന്ധപെടനം. സംസ്ഥാന ബാഗ്യകുറി വെബ്സിടിലും ഫോം ലഭ്യമാണ്. www.keralalotteries.com


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സൗജന്യ പര്‍ച്ചേസ് കൂപ്പണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകമാവുന്നു !!

കുവൈത്ത് സിറ്റി: പല വിധ തട്ടിപ്പുകള്‍ക്കും വിധേയരായ പ്രവാസികള്‍ക്കിടയില്‍  തട്ടിപ്പിന്റെ വേറിട്ട മുഖവുമായി വീണ്ടും വിരുതന്മാര്‍ രംഗത്ത്. ഇത്തവണ പര്‍ച്ചേസ് കൂപ്പണ്‍  സൗജന്യമായി നല്‍കാമെന്ന് മോഹിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സൗജന്യമെന്ന് കേട്ടാല്‍ ചാടിവീഴുന്ന പതിവ് എത്ര തട്ടിപ്പില്‍ കുടുങ്ങിയാലും നിര്‍ത്താനാവാത്തവര്‍ അനുകൂലമായി പ്രതികരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവണം പുതിയ തട്ടിപ്പുവീരന്മാരുടെ വലവീശല്‍.ഫോണില്‍ പറഞ്ഞതനുസരിച്ച് മികച്ച സൗകര്യങ്ങളുള്ള ഓഫീസിലെത്തിയാല്‍ 1850 ദീനാറിന്റെ പര്‍ച്ചേസിങ് കൂപ്പണ്‍ തരുമെന്ന വാഗ്ദാനത്തില്‍ തട്ടിപ്പൊന്നുമില്ല. എന്നാല്‍, അതിനുമുമ്പ് 25 ദീനാര്‍ അടക്കണമെന്നും അതിന് പകരം രണ്ടു വാച്ചുകള്‍ 'സൗജന്യമായി' നല്‍കുമെന്നും പറയും. 1850 ദീനാര്‍ വെറുതെ കിട്ടുമ്പോള്‍ 25 ദീനാര്‍ കൊടുത്താലെന്താ, പോരാത്തതിന് രണ്ടും വാച്ചും കിട്ടുമല്ലോ എന്ന് കരുതി പണം കൊടുത്തവര്‍ക്ക് തുച്ഛമായ വിലയുള്ള വാച്ചുകളാണ് ലഭിക്കുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. അടുത്തിടെ ഒരു ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ഫോണ്‍ വിളിയുണ്ടാവുകയും കമ്പനിയുടെ ആളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. കമ്പനിയുടെ ആളുകള്‍ നല്കിയ വാഗ്ദാനം കൂപ്പണ്‍ തരാം, അമ്പത്തച്ച് ദീനാറിന്റെ 'നോകിയ 500' ഫോണ്‍ 30 ദീനാറിന് തരാമെന്നുമൊക്കെയായിരുന്നു. എന്നാല്‍  ഗ്യാരണ്ടിയില്ലാത്ത ഫോണായതിനാല്‍ പ്രതിനിധിയെ തിരിച്ചയക്കുകയായിരുന്നു.പര്‍ച്ചേസിങ് കൂപ്പണുകള്‍ കൂപ്പണുകളുടെ സമാഹാരമാണ്. വിവിധ പേജുകളിലായി വ്യത്യസ്ത സാധനങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാനുള്ള കൂപ്പണുകള്‍. വ്യത്യസ്തമായ മൊബൈല്‍ ഫോണുകള്‍ മുതല്‍ മേക്കപ്പ് സാധനങ്ങളുടെ വരെ പര്‍ച്ചേസിങ് കൂപ്പണുകള്‍ ബുക്കിലുണ്ട്. ഓരോ കൂപ്പണിലും ചേര്‍ത്തിരിക്കുന്ന കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നിശ്ചിത ശതമാനം കിഴിവ് ലഭിക്കും. എന്നാല്‍ ഇവയില്‍ മിക്കതും കൂപ്പണ്‍ നല്‍കിയവര്‍ വാഗ്ദാനം ചെയ്തതുപോലെ സൗജന്യമല്ലെന്നാണ് അറിയുന്നത്. വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളാണ് അവരുടെ കൂടി സഹകരണത്തോടെ കൂപ്പണ്‍ നല്‍കിയ കമ്പനി ഒരു കൂപ്പണ്‍ ബുക്കിന് 25 ദീനാര്‍ ഈടാക്കി കച്ചവടമാക്കുന്നത്. എന്നാലും ലാഭമല്ലേ എന്നാണ് ചോദ്യമെങ്കില്‍ കൂപ്പണുകളില്‍ പറയുന്ന പല സാധനങ്ങളും ഒട്ടും നിലവാരമില്ലാത്തവയാണെന്നും വാങ്ങിയവര്‍  സാക്ഷ്യപ്പെടുത്തുന്നുണ്ട്.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഫെബ്രുവരി 17, 2012

How to escape by earthquake !!

ÈcâÁWÙßD ÖµíÄÎÞÏ ÍâºÜÈÎáIÞµáK ØÞÙºøcJßW, øfÞdÉÕVJÈJßÈá ØáøfÞ çØÈæÏ Ø¼í¼ÎÞAÞX ÜfcÎßGá È·øJßW çÎÞµí dÁßW Ø¢¸¿ßMß‚á. ºøßdÄJßæÜ ¯xÕᢠÕÜßÏ çÎÞµí dÁ߈ßÈÞÃí øÞ¼cÄÜØíÅÞÈ È·øß §KÜæJ ɵW ØÞfc¢ ÕÙß‚Äí.

ùÏßWçÕ, æÎçd¿Þ Øíçx×ÈáµZ, Øíµâ{áµZ, ¦ÖáÉdÄßµZ, ÕßÎÞÈJÞÕ{¢, ç×ÞMß¹í ÎÞ{áµZ, çÎWMÞĵZ ®KßÕÏáZæMæ¿ È·øJßæÜ ¦Ïßø¢ ØíÅÜB{ßÜÞÏßøáKá çÎÞµí dÁßW. æÉÞÜàØí, ¥oßÖÎÈ çØÈ, ¦çøÞ·c ÕµáMí ®KßÕÏßæÜ 15,000 ©çÆcÞ·ØíÅV 11.30 ÎáÄW øIá Õæø È¿K ÉøßÖàÜÈJßW ÉæC¿áJá.

ÉøßÖàÜÈæJ Äá¿VKí, ÕÞÙÈ, æÎçd¿Þ ·ÄÞ·Ä¢ ¯ÄÞÈᢠØÎÏ¢ Îá¿Bß. ¦ùá æÎçd¿Þ Øíçx×Èáµ{ßÜÞÏßøáKá çÎÞµí dÁßW. ®ÏߢØí, §wVçÜÞµí, µVAVÁâÎ, Äßܵí È·V, ~ÞX ÎÞVAxí, ÆbÞøµ æصí¿V ÉJí ®Kà Øíçx×Èáµ{ßW ¥ø ÎÃßAâV çÈø¢ ÉøßÖàÜÈ¢ È¿Jß. ÁWÙß ¥ÄßVJßÏßÜáU æÎÞùÞÆÞÌÞÆí dÉÍÕçµdwÎÞÏß 7.9 ÄàdÕÄÏßW 11.30Èá ÍâºÜÈÎáIÞÏß ®Ká ØCWÉß‚ÞÏßøáKá ÉøßÖàÜÈ¢.

ÍâºÜÈæJJá¿VKáIÞµáK ®ˆÞ ¥Éµ¿ ØÞÙºøcB{ᢠµãdÄßÎÎÞÏß Øã×í¿ß‚á.  ÍâºÜÈÎáIÞÏÞW, ÌÙáÈßÜ æµGß¿BZAáIÞµáK 絿áÉÞ¿áµZ ÉøßÖàÜÈ Ø¢¸¢ ÕßÜÏßøáJß. çÎWMÞÜBZ ĵVKá ÕàÝáKÄᢠæÎçd¿Þ Øíçx×Èáµ{ßW 絿áÉÞ¿á Ø¢ÍÕßAáKÄáæΈޢ Ø¢¸¢ ÉøßçÖÞÇß‚á.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Anganwadi workers pension will increse 50%

µHâVD ¥¢·XÕÞ¿ß ¼àÕÈAÞøáæ¿ æÉX×X Äáµ 50 ÖÄÎÞÈ¢ ÕVÇßMßç‚Aá¢. §ÄßÈÞÏß ØÞÎâÙßµ çfÎ ÕµáMí æØdµGùßÏáæ¿ ¦ÕÖcdɵÞø¢ ¥¢·XÕÞ¿ß çfÎÈßÇß æصí×ÈßW ÈßKá ÕßÖÆÎÞÏ ùßçMÞVGᢠÖáÉÞVÖÏᢠØVAÞøßÈá ØÎVMß‚á. ÇȵÞøc ÕµáMßæa §¿æÉ¿W ÎâÜ¢ µÝßE ØVAÞV ÎÞxßÕ‚ ËÏÜÞÃí ²øá ÕV×JßÈáçÖ×¢ æÉÞ¿ß ÄGßæÏ¿áJßøßAáKÄí.

¼àÕÈAÞøáæ¿ çfÎÈßÇßÏßW èµÕÏíAÞæÄ Ø¢ØíÅÞÈ Ì¼xßW ©ZæM¿áJß Äáµ ÕVÇßMßAÞÈÞÃá dÖ΢. ÈßÜÕßW ÕVAVAí 500 øâÉÏᢠæÙWMVAí 300 øâÉÏáÎÞÃá æÉX×X. §Äí ÏÅÞdµÎ¢ 750 øâÉÏᢠ500 øâÉÏáÎÞÏß ÕVÇßMßAÃæÎKÞÃí ÖáÉÞVÖ. ÕV×¢ ¯ÄÞIá øIøçAÞ¿ß øâÉÏÞÃá ØVAÞV ¥ÇßµÎÞÏß µæIçJIÄí. ¼àÕÈAÞøáæ¿ çfÎÈßÇß ÕßÙßÄ¢ §øGßÏÞAß æÉX×X Äáµ §øGßÏÞAÃæÎK ÎæxÞøá ÖáÉÞVÖÏᢠ §ÄßæÈÞM¢ ÈWµßÏßGáIí.

ÕVAV 30 øâÉÏᢠæÙWÉV 15 øâÉÏáÎÞÃá çfÎÈßÇß ÕßÙßÄÎÞÏß ¥¿ÏíAáKÄí. ÄáÜc Äáµ ØVAÞøᢠÈWµáKáIí. ÕßÙßÄ¢ ©ÏVJáKÄí ®ÄßVMßÈí §¿ÏÞAáæÎKÄßÈÞW §ÄßçÈÞ¿á ØVAÞøßÈí ¥ÈáµâÜ ØÎàÉÈÎ߈. ¥¢·XÕÞ¿ß ®¢çƒÞÏàØí æËÁçù×X çÈÄÞA{ÞÏ ¥¼Ïí ÄùÏßÜᢠÎÞÄcá µá{BøÏᢠÎá~cÎdLßÏáÎÞÏß È¿JßÏ µâ¿ßAÞÝíºÏßÜÞÃí ËÏÜßÈí ¥ÈA¢ Õ‚Äí. çµdwØVAÞøßæa °ØßÁß®Øí ÉiÄß dɵÞø¢ dÉÕVJßAáK ¥¢·XÕÞ¿ß ¼àÕÈAÞVAá çµø{JßW ÎÞdÄÎÞÃá æÉX×X ÉiÄßÏáUÄí. 2010W ¦Ãá ÉiÄß È¿MÞAáKÄí.

60 ÕÏTá ÉâVJßÏÞÏß ÕßøÎß‚ ¦ùÞÏßøçJÞ{¢ çÉV ÉiÄßAá µàÝßÜáæIKÞÃá ØÞÎâÙßµ çfÎ ÁÏùµí¿çùxßæa µÃæACßÜᢠæÉX×X ÜÍßAáKÄá ÎâÕÞÏßøçJÞ{¢ çÉVAÞÃí. 60 ÕÏTá µÝßEÕæø Äá¿øÞX ¥ÈáÕÆßAáæÎKá ùßçMÞVGáµ{áIÞÏßøáKÄßÈÞW ÎxáUÕV æÉX×Èí ¥çÉfßAÞJÄÞÃá µÞøâ. ºßÜøáæ¿ ¥çÉf ØÞçCÄßµ µÞøÃB{ÞW Éøß·Ãß‚áÎ߈. µáùEÄí 20 ÕV×¢ ØVÕàØáU ¥¢·XÕÞ¿ß ¼àÕÈAÞVAá çµdwØVAÞV ÉiÄßÏßW æÉ¿áJß æÉX×X ÈWµÞÈáU ÖáÉÞVÖÏᢠØÞÎâÙßµ çfÎ ÕµáMí ÄÏÞùÞAáKáIí. 40 ÕÏTßÈá ÎáXÉá ç¼ÞÜßÏßW µÏùßÏÕVAá ÎÞdÄçÎ ¨ ÉiÄßÏáæ¿ dÉçÏ޼Ȣ ÜÍßAâ.    

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഷൌചാലയം വേണമെന്ന് ആവശ്യപെട്ടു; പാരിതോഷികം 5 ലക്ഷം രൂപ !!

çÍÞMÞW: ÍVÄc·ãÙJßW ÖìºÞÜÏ¢ çÕÃæÎKí ¦ÕÖcæMG ¦ÆßÕÞØß ÏáÕÄß §çMÞZ ÈÞGßæÜ ÄÞøÎÞÃí. ¥Fá Üf¢ øâÉ ÉÞøßçÄÞ×ßµ¢ ÜÍß‚Äá µâ¿ÞæÄ Öáºàµøà ÉiÄßµ{áæ¿ dÌÞXÁí ¥¢ÌÞØÁV ÉÆÕßÏᢠ¨ ÏáÕÄßæÏ çÄ¿ßæÏJß. ÎÇcdÉçÆÖßæÜ çÌÄáW ¼ßˆÏßÜÞÃí Ø¢ÍÕ¢. ÍVÄã·ãÙJßW ÖìºÞÜÏ¢ çÕÃæÎK ¦ÕÖcÎÞÃí ¥ÈßÄ ÈÞæø ®K §øáÉJßÎâKáµÞøßÏáæ¿ ¼àÕßÄ¢ ÎÞxßÎùß‚Äí.

¦ÆßÕÞØß ÕßÍÞ·JßWæMG ¥ÈßÄ 2011 çÎÏí 13êÈÞÃí ÖßÕíùÞ¢ ÈÞæøæÏ ÕßÕÞÙ¢ µÝß‚Äí. dÉÞÅÎßµ µãÄcBZ ÈßVÕÙßAÞX ÄáùØÞÏ ØíÅÜB{ÞÃí ©ÉçÏÞ·ßAáKæÄKí ÎÈØßÜÞAßÏ ¥ÈßÄ, ÖìºÞÜÏ¢ ÈßVÎßAÃæÎKí ÍVÄãÕàGáµÞçøÞ¿í ¦ÕÖcæMGá. ¥ÈßÄÏáæ¿ ÖµíÄÎÞÏ ¦ÕÖc¢ ÍVÄãÕàGáµÞæø ÖìºÞÜÏ¢ ÈßVÎßAÃæÎK ÄàøáÎÞÈæοáAÞX çdÉøßMß‚á. §çÄ Äá¿VKí ÖßÕíùÞ¢ ÈÞæø ÉFÞÏJí ¥ÇßµãÄæø ØÎàÉß‚á. ÉFÞÏJí ¥ÇßµãÄøßW ÈßKí ¥ÈßÄÏáæ¿ d·ÞÎJßæa çÖÞºÈàÏÞÕØíÅ ¥ùßE ØáÜÍí §aVÈÞ×ÈW ®K ØÞÎâÙßµ Ø¢¸¿È ¦ d·ÞÎJßW ØOâVà ÖâºßÄb ÉiÄß È¿MÞAÞX ÄÏÞùÞÏß.

ÕßÕÞÙ ¼àÕßÄ¢ çÉÞÜᢠ¥Éµ¿JßWæM¿áJß ÖìºÞÜÏ¢ ®K ¦ÕÖcJßW ©ù‚áÈßKÄßÈí ØáÜÍí §aVÈÞ×ÈW ¥ÈßÄÏíAí ¥Fá Üf¢ øâÉ ÉÞøßçÄÞ×ßµÕᢠdÉ~cÞÉß‚á. ÖáºßÄbæJ µáùß‚í çÌÞÇÕÄßµ{ÞµÞX ¥ÈßÄÏáæ¿ ÈßÜÉÞ¿í Îxá ØídÄàµZAᢠçdÉøÃÏÞµáæÎKí Ø¢¸¿ÈÏáæ¿ æºÏVÎÞX çÁÞ. ÌßçwÖbV ÉÞÀµí ÉùEá.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Important informations !

 1.If you see children Begging anywhere in TAMIL NADU, please contact: "RED SOCIETY" at 9940217816. They will help the children for their studies.
...........................................................................................................
2.  Where you can search for any BLOOD GROUP, you will get housand's of donor address.www.friendstosupport.org
...........................................................................................................
3.Engineering Students can register in www.campuscouncil.com
...........................................................................................................
4. Free Education and Free hostel for Handicapped/Physically
Challenged children. Contact:- 9842062501 & 9894067506.

...........................................................................................................
5. If anyone met with fire accident or people born with problems in their ear, nose and mouth can get free PLASTIC SURGERY done by Kodaikanal   PASAM Hospital . From 23rd March to 4th April by German
Doctors.
verything is free. Contact : 045420-240668,245732 "Helping Hands are Better than Praying Lips"
...........................................................................................................
 6. If you find any important documents like Driving license, Ration card, Passport, Bank Pass Book, etc., missed by someone, simply put them into any nearby Post Boxes. They will automatically reach the
owner and Fine will be collected from them.

...........................................................................................................
7.  Heart Surgery free of cost for children (0-10 yr)
SriValliBaba Institute, Bangalore. 10.
             Contact : 9916737471
...........................................................................................................
8. Medicine for Blood Cancer!!!!
             'Imitinef Mercilet' is a medicine which cures blood cancer. Its available free of cost at "Adyar Cancer Institute in Chennai". Create Awareness. It might help someone.
             Cancer Institute  in Adyar, Chennai
             Category:  Cancer
com/chennai/health-services-medicine/hospitals-medical-centers/cancer/48.htm>
             Address:
             East Canal Bank Road, Gandhi Nagar
             Adyar
             Chennai -600020
             Landmark: Near Michael School
             Phone:  044-24910754  044-24910754 ,  044-24911526
044-24911526
,  044-22350241  044-22350241
...........................................................................................................
9.  Please CHECK WASTAGE OF FOOD
             If you have a function/party at your home in India and food
Gets wasted, don't hesitate to call 1098 (only in India) - Its not a Joke,
This is the number of Child helpline.They will come and collect the food. Please circulate this Message which can help feed many children.
...........................................................................................................
AND LETS TRY TO HELP INDIA BE 
                                       A BETTER PLACE TO LIVE IN



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സ്വന്തം ഫോണില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ കണ്ടെത്താം !!

 നമ്മളുടെ മൊബൈല്‍ നമ്പര്‍ ഏതെന്നു ആരെങ്കിലും ചോദിച്ചാല്‍ അപരന്റെ മോബിളിലേക്ക് മിസ്സ്‌ കാള്‍ അടിച്ചഉ ചെക്ക് ചെയ്യുക ആണ് പതിവ് ല്ലേ !എന്നാല്‍ അതിനും ഒരു സൂത്ര പണി ഉണ്ട്.  ഇന്ത്യയിലെ പ്രധാന മൊബൈല്‍ കമ്പനി കാന്നക്ഷനുകളില്‍ ഒരു എളുപ്പ വഴി ഉണ്ട്; 

ഐഡിയ; *789 # പ്രസ്‌ കാള്‍ ബട്ടന്‍
ടോകമോ: *# 1 # പ്രസ്‌ കാള്‍ ബട്ടന്‍
എയര്‍ടെല്‍; *140 * 6575 # പ്രസ്‌ ബട്ടന്‍
ഐര്സേല്‍ ; *# 1 # പ്രസ്‌ ബട്ടന്‍
 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

മ്മുള കൊണ്ടൊരു സ്മാര്‍ട്ട്‌ ഫോണ്‍ !!

©ÉçÏÞ·ß‚á οáJ æÎxàøßÏW... ÁßèØX... ØíÎÞVGí çËÞÃáµæ{ÜïÞ¢ ²çø è¿Mí. µIí οáMá çÄÞKáKßçÜï? æÎxàøßÏW ²Ká ÎÞxÞX ²øá °ÁßÏ µJßçÏÞ? ¥Bí dÌßGÈßW ²øÞZAí °ÁßÏ µJß. ÄÞÎØ¢ÕßÈÞ çÆ... Îá{ æµÞæIÞøá ØíÎÞVGíçËÞÃᢠæùÁß. ¦ÁíØàçùÞ (ADzero) ®K çÉøßW. ¥Äᢠ²øá §øáÉJßÎâKáµÞøX ɇXØí
ÁßèØX Õø‚í ÜIX ÁßèØX ÕàAí 2011W dÉÆVÖßMß‚á. ¥Õßæ¿AßGßÏ ¦øÞǵÕãwJßæa ÉßLáÃÏßW çÈæø ³YèÜÈßW çÉÞØíxí æºÏíÄá. ÉßæK ɇXØßÈá çµÞ{¿ß‚ßçÜï. ²øá æ¿Aß ÕcÕØÞÏß É‡æÈÏᢠ®X¼ßÈàÏæùÏᢠµâGß µOÈß Äá¿Bß. µÝßE ÕV×æJ ÜIX ÁßèØX ÕàAßW dÉÆVÖßMß‚ çËÞY ¨ ÕV×ÞÕØÞÈ¢ ÕßÉÃßÏßæÜJá¢. µßæùXêØíçµÞGí ÕáÁíÙìØí ®K ÕßÆcÞVÅßÏÞÃí Îá{æµÞIáU '°ÁßÏ ØíÎÞVGíçËÞÃßæa ©É¼í¾ÞÄÞÕí. ÎßÁßW æصíØí ØVÕµÜÞÖÞÜÏßæÜ ædÉÞÁµí¿í ÁßèØX ÕßÆcÞVÅßÏÞÃí µßæùXêØíçµÞGí. è¼ÕøàÄßÏßW Õ{VJßÏ ÈÞÜáÕV×¢ dÉÞÏÎÞÏ Îá{ÏßW ÈßKÞÃí ¦ÁíØàçùÞÏáæ¿ ¼ÈÈ¢. ÆàV¸µÞÜ¢ ÈßÜÈßWAÞX ÁcâùÌß{ßxß d¿àxíæÎaí È¿Jß. Îá{æµÞIáIÞAßÏÄá ÎÞdÄÎÜï ¦ÁíØàçùÞÏáæ¿ dÉçÄcµÄ. ÈßÜÕßW Îxá çËÞÃáµ{ßW ÜÍcÎÜïÞJ 'ùß¹í ËïÞ×ÞÃí §ÄßÜáUÄí. µcÞÎù æÜXØßæÈ ºáxßÏáU ËïÞ×í, ÈßÝW µáùÏíAáµÏᢠÕ{æø æºùßÏ æÕ{ß‚¢ çÉÞÜᢠºßdÄJßW ©ùMÞAáµÏᢠ溇á¢. ¦MßZ °çËÞÃßæa ɵáÄß µÈ¢ ÎÞdÄçÎ Îá{ ØíÎÞVGíçËÞÃßÈáUâ. ÕÜßÏ ØídµàÈáU ¦ÁíØàçùÞ ¦XçdÁÞÏßÁí ³Mçùxß¹í ØßØíxJßÜÞÃí dÉÕVJßAáKÄí. ædÉÞÁµí¿í ÁßèØÈß¹í ¥ÕØÞÈÕV× ÌßøáÆÉÀÈçJÞæ¿ÞM¢ ØíÎÞVGíçËÞÃáIÞAßÏ µßæùXêØíçµÞGí §çMÞZ ØbL¢ µOÈßÏÞÏ '®.Áß
(A.D)Ïáæ¿ dÌÞXÁßBßÜᢠæÕÌíèØxí øâɵWMÈÏßÜáÎÞÃí dÖi çµdwàµøß‚ßøßAáKÄí. èºÈàØí ÕßÉÃßæÏ ÜfcÎßGÞÃí Îá{ ØíÎÞVGíçËÞY ÄÏÞùÞAßÏÄí. ®KÞW ÜIX ÁßèØX ÕàAí 2011W ÜÍß‚ dÉÄßµøÃBZ µßæùXêØíçµÞGßæÈæAÞIí ÎÞxß ºßLßMß‚á. ¦Æc¢ dÌßGÈßæÜ ÕßÉÃßÏßÜßùAÞÈÞÃí §çMÞZ ÉiÄßÏß¿áKÄí. Äá¿VKí Îxá ÕßÉÃßµ{ßçÜÏíAá¢.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സൗദിയില്‍ നിന്നു ബഹ്‌റൈനിലേക്ക് റെയില്‍ !!

ജിദ്ദ: ജിസിസി റെയില്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി സൗദി-ബഹ്‌റൈന്‍ റെയില്‍പാത വരുന്നു. 540 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് പാത പണിയുന്നത്. 1550 കോടി ഡോളറിന്റെ ജിസിസി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജിസിസിയിലെ ആറു രാജ്യങ്ങളും റയില്‍മുഖേന ബന്ധിപ്പിക്കപ്പെടും.രണ്ടു സര്‍ക്കാറുകളുടെയും സ്വകാര്യനിക്ഷേപകരുടെയും സാമ്പത്തികസഹായത്തോടെയാണ് പണി പൂര്‍ത്തിയാക്കുക. 2014ല്‍ പണി ആരംഭിച്ച് 2014ഓലെ ജിസിസി പ്രൊജക്ട് പൂര്‍ത്തീകരിക്കാനാണ് പദ്ധതി. യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മറ്റ് ജിസിസി രാജ്യങ്ങള്‍.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അര്‍ബുദ ഗ്രാമം, ജര്‍മ്മനിയുടെ ശാപം !!

ശപിക്കപ്പെട്ട ഗ്രാമം' എന്നാണ്‌ വടക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ ഗ്രാമമായ വെവെല്‍സ്‌ഫ്ളെത്ത്‌ അറിയപ്പെടുന്നത്‌. ഒരുതരത്തില്‍ അത്‌ ശരിയാണ്‌, എല്ലാ വീടുകളിലും അര്‍ബുദ ബാധിതരായ ആളുകളുളള ഒരു ഗ്രാമത്തെ മറ്റെന്ത്‌ പേരില്‍ വിളിക്കാന്‍!

എല്‍ബേ നദിയുടെ തീരത്താണ്‌ 'ശപിക്കപ്പെട്ട ഗ്രാമം' സ്‌ഥിതിചെയ്യുന്നത്‌. അര്‍ബുദം മനുഷ്യശരീരത്തിലെന്നവണ്ണം ഗ്രാമത്തിലും പടര്‍ന്നുപിടിക്കുമ്പോള്‍ ആരും സഹായിക്കാനില്ലാതെ ഇവിടുത്തുകാര്‍ ഒരു മരവിപ്പിന്‌ അടിമപ്പെട്ടിരിക്കുന്നു. ഗ്രാമത്തില്‍ അര്‍ബുദം പടര്‍ന്ന്‌ പിടിക്കുന്നതിന്‌ യഥാര്‍ഥ കാരണം എന്തെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച പഠന സംഘങ്ങള്‍ക്കും പറയാന്‍ കഴിഞ്ഞില്ല. ഗ്രാമത്തിന്‌ അടുത്ത്‌ മൂന്ന്‌ ആണവ റിയാക്‌ടറുകളും ഒരു തുറമുഖവും ഉണ്ട്‌. തുറമുഖത്ത്‌ കപ്പലുകള്‍ക്ക്‌ മാരക വിഷാംശമുളള പെയിന്റാണ്‌ അടിക്കുന്നത്‌ എന്നും പഠനം നടത്തിയവര്‍ പറയുന്നു. എന്നാല്‍, ഇക്കാരണങ്ങളാലാണ്‌ ഗ്രാമത്തില്‍ അര്‍ബുദം പടരുന്നത്‌ എന്ന്‌ സര്‍ക്കാരിന്‌ ഉറപ്പിച്ചു പറയാനും സാധിക്കുന്നില്ല.

വെവെല്‍സ്‌ഫ്ളെത്തിലെ മേയറുടെ രണ്ട്‌ ഭാര്യമാരും അര്‍ബുദം ബാധിച്ചാണ്‌ മരിച്ചത്‌. ഇത്‌ വിധിയാണെന്ന്‌ പറഞ്ഞ്‌ സമാധാനിക്കാന്‍ മേയര്‍ ഒരുക്കമല്ല. പ്രദേശത്തെ അര്‍ബുദ ശാപത്തിന്‌ കാരണമെന്തെന്ന്‌ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ സമഗ്രമായ പഠനം വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു കഴിഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ട്രെയിനുകളില്‍ സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ ചെലവില്‍ പോലീസ്‌ !!

 തിരുവനന്തപുരം: ട്രെയിനുകളില്‍ സ്‌ത്രീകളുടെ സുരക്ഷ ശക്‌തമാക്കാന്‍ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ സര്‍ക്കാര്‍ ചെലവില്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനം. വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ പോലീസിന്‌ 128 പാസുകള്‍ അനുവദിക്കണമെന്ന്‌ സര്‍ക്കാര്‍ റെയില്‍വേയോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റെയില്‍വേയുടെ ഭാഗത്തുനിന്നു അനുകൂല തീരുമാനമുണ്ടായില്ല. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതു സംസ്‌ഥാന സര്‍ക്കാരിന്റെ ബാധ്യതയായതിനാലാണു റെയില്‍വേ പാസ്‌ നല്‍കിയില്ലെങ്കിലും ടിക്കറ്റെടുത്ത്‌ പോലിസിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ട്രെയിനുകളില്‍ റെയില്‍വേ പോലിസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ്‌ ആക്‌ടിന്റെ ഭാഗമായി രൂപീകരിച്ച സ്‌റ്റേറ്റ്‌ സെക്യൂരിറ്റി മിഷന്റെ പ്രഥമ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ ഇതിനെതിരേ നടപടികള്‍ കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. പോലിസ്‌ സ്‌റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കും. പ്രതിവര്‍ഷം 800 ക്രിമിനല്‍ കേസുകള്‍ക്കു മുകളില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന ഇരുന്നൂറോളം സ്‌റ്റേഷനുകളിലായിരിക്കും പരീക്ഷണാടിസ്‌ഥാനത്തില്‍ പദ്ധതി ആരംഭിക്കുക. ഈ സ്‌റ്റേഷനുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡി.ജി.പിയെ യോഗം ചുമതലപ്പെടുത്തി. സംസ്‌ഥാനത്തെ 450 പോലീസ്‌ സ്‌റ്റേഷനുകളിലായി ശരാശരി നാലുലക്ഷം കേസുകളാണ്‌ പ്രതിവര്‍ഷം രജിസ്‌റ്റര്‍ ചെയ്യുന്നത്‌. പോലിസ്‌ സേനയുടെ അംഗബലം വര്‍ധിപ്പിക്കും. പോലിസില്‍ 54,000 പേരാണ്‌ ഇപ്പോഴുള്ളത്‌. അഞ്ചുവര്‍ഷത്തിനുള്ളില്‍ 68,000 പേരിലെത്തിക്കാനാണ്‌ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പോലീസ്‌ പദ്ധതി 100 സ്‌റ്റേഷനുകളില്‍ കൂടി വ്യാപിപ്പിക്കും. സ്‌റ്റുഡന്റ്‌ കേഡറ്റ്‌ പദ്ധതിയും വ്യാപിപ്പിക്കും. നിലവില്‍ 148 സ്‌കൂളുകളിലുള്ള സ്‌റ്റുഡന്റ്‌ കേഡറ്റ്‌ പദ്ധതി 100 ഇടത്തുകൂടി നടപ്പാക്കും. പരീക്ഷകളിലും പോലീസിലേക്കുള്ള തെരഞ്ഞെടുപ്പിലും സ്‌റ്റുഡന്റ്‌ കേഡറ്റുകള്‍ക്ക്‌ വെയ്‌റ്റേജ്‌ നല്‍കും. മികച്ച സ്‌റ്റുഡന്റ്‌ കേഡറ്റുകള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

കടലിലെ വെടിവയ്‌പ്: ഇറ്റാലിയന്‍ അംബാസഡറോട്‌ വിശദീകരണം തേടി‍‍‍‍ !!

 ന്യുഡല്‍ഹി: നീണ്ടകര ഉള്‍ക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്‌പില്‍ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇറ്റാലിയന്‍ അംബാസഡറോട്‌ വിശദീകരണം തേടി. അംബാസഡര്‍ ജി.എസ് ​​മോണ്ടേഫോര്‍ട്ടിനെ (Giacomo Sanfelice di Montefort)വിളിച്ചുവരുത്തിയാണ്‌ വിശദീകരണം തേടിയത്‌. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് കപ്പലിന്റെ ക്യാപ്റ്റന്‍ സഹകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, ഇറ്റാലിയന്‍ കപ്പല്‍ രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാന്‍ തയ്യാകാതിരുന്നതിനാലാണ് വെടിവച്ചതെന്നും അംബാഡര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കടല്‍കൊള്ളക്കാരാണെന്ന് ധരിച്ചാണ് വെടിവച്ചതെന്നും അംബാസഡര്‍ പാശ്ചാത്യ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ സെക്രട്ടറി എം.ഗണപതിയെ അറിയിച്ചു.

കടല്‍കൊള്ളക്കാരാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കപ്പലിനെ നാവികസേന വെടിവച്ചത്. ആക്രകമണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പലതവണ കപ്പല്‍ ശ്രമിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്നവരോട് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ കപ്പലിനെ സമീപിക്കുകയായിരുന്നു. കപ്പല്‍ ജീവനക്കാര്‍ ബൈനോക്കുലറിലൂടെ വീക്ഷിച്ചപ്പോള്‍ ബോട്ടില്‍ ആയുധധാരികളെ കണ്ടതോടെയാണ് കടല്‍ കൊള്ളക്കാരാണെന്ന് ഉറപ്പിച്ച് വെടിയുതിര്‍ത്തതെന്നും അംബാഡര്‍ അറിയിച്ചു. കൊച്ചിയിലെ തീരദേശസേനയുമായി ബന്ധപ്പെട്ടശേഷം കൊച്ചിയിലേക്ക് തിരിച്ചുപോകാനും കപ്പല്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇനി കുരുമുളക് സ്പ്രേയും നഗരത്തില്‍ കിട്ടും !!

ÕX È·øB{ßæÜ ØídÄàµZ ØbÏøfÏíAÞÏß ©ÉçÏÞ·ßAáK µáøáÎá{µí ØíçdÉ çµÞÝßçAÞGáæÎJß. çÎÞ×í¿ÞA{ßW ÈßKᢠÉâÕÞÜXÎÞøßW ÈßKᢠæ¾Þ¿ßÏß¿ÏßW øf çÈ¿ÞÈÞµáK µáøáÎá{µí ØíçdÉ ÌÞ¢±âV, ÈcâÁWÙß, Îá¢èÌ ®Kà ÕXÈ·øB{ßæ܈ޢ ØídÄàµZ ËÜdÉÆÎÞÏß ©ÉçÏÞ·ß‚í Éøàfß‚ÄÞÃí. ØídÄàµZ §ÈßÎáÄW ÄÈß‚í ÏÞdÄ æº‡áKÄßÈí ¦æøÏᢠÍÏæMç¿IÄßæˆKÞÃí ¦VÎV æØWËí ÁßËXØí æÉMV ØíçdÉÏáæ¿ çµø{JßæÜ ÕßÄøÃAÞøÞÏ çµÞÝßçAÞæG µÞXØí ÎÞVAxß¹í µOÈß ÈWµáK ÉøØcJßW ©ùMáÈWµáKÄí. ØídÄàµ{áæ¿ ÕÞÈßxß ÌÞ·ßW æµÞIá È¿AÞÕáK 25 Î߈ßÏáæ¿ µáøáÎá{µí ØíçdÉÏÞÃí §çMÞZ ÕßÉÃßÏßÜáUÄí. ØáøfÞ ©çÆcÞ·ØíÅVAí ¦ÕÖcæÎCßW 100 Î߈ßÏáæ¿ µáøáÎá{µí ØíçdÉÏᢠ§ÕV ÄÏÞùÞAß ÈWµá¢. ÌÞ¢±âøßæÜ ¦V®¢ ÁßËXØí ®aVèdÉØØÞÃí §Äßæa ÈßVÎÞÄÞAZ ¥dµÎßÏáæ¿ µHáµ{ßçÜAí ØíçdÉ æºÏíÄÞW µHí ÄáùAÞÈÞµÞJ ÕßÇ¢ ÈàxÜáIÞµáµÏᢠÄá¿V‚ÏÞÏ ºáÎÏáIÞµáµÏᢠ溇á¢. ÕàGNÎÞVAᢠçµÞ{¼í ÕßÆcÞVÅßÈßµZAᢠç¼ÞÜß æº‡áK ØídÄàµZAáæΈޢ ØbÏøfÏíAÞÏß µøáÄß ÕÏíAÞÕáKÄÞÃí ¨ µáøáÎá{µí ØíçdÉ.

§Äßæa ÆáøáÉçÏÞ·¢ Ä¿ÏáKÄßæa ÍÞ·ÎÞÏß µÞXØí ÎÞVAxß¹í µOÈß §çMÞÝßÄí µ¿µ{ßW ÜÍcÎÞAáK߈. ¨Øíxí È¿AÞÕí Éß.®¢. µáGß çùÞÁßÜáU §Õøáæ¿ ²ÞËßØí ÕÝß Äßøß‚ùßÏW µÞVÁßæa ɵVMí ÕÞBßÕ‚ çÖ×¢ ÎÞdÄçÎ ÈWµáKáUâ. §Äí ØídÄàµ{áæ¿ ØbÏøfÏíAí ÎÞdÄæÎ ©ÉçÏÞ·ßAáKáUâæÕKí ©ùMí ÕøáJÞÈÞÏß Ø¢ØíÅÞÈ ÕÈßÄÞ ÕßµØÈ çµÞVÉçù×X, ØÞÎâÙßµ çfÎ ÕµáMí ®KßÕ Îáç~È ØídÄàµ{áæ¿ èµÕÖ¢ ®JßAÞÈÞµáçÎÞæÏK ¥çÈb×ÃJßÜÞÃí µÞXØí ÎÞVAxß¹í µOÈß.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഫേസ് ബുക്ക്‌ നിരോധനം പട്ടാളത്തിലും !!

 ØáøfÞ µÞøÃBZ ÎáXÈßVJß çËØíÌáAí, ¿bßxV, ³VAáGí, ·â·ßZ ƒØí Äá¿BßÏ çØÞ×cW æÈxíÕVAß¹í èØxáµ{ßW ¥AìIáµZ dµàçÏxí 溇øáæÄKᢠÈßÜÕßW ¥AìIáUÕV ¥ÄßW ÈßKá ÉßzÞùÃæÎKᢠ§LcÏßæÜ ÉGÞ{AÞVAí µVÖÈ ÈßVçÆÖ¢ ÈWµßÏÄÞÏß ùßçMÞVGáµZ. ´çÆcÞ·ßµÎÞÏß ÕßÕøBZ ÉáùJá ÕKßGßæÜïCßÜᢠÈßVçÆÖ¢ ©¿X ÄæK dÉÞÌÜcJßW ÕøáJÞÈÞÃí èØÈcJßæa ÈàA¢. µáù‚á ÈÞ{áµ{ÞÏß çØÞ×cW ÎàÁßÏÏßÜáU ÉGÞ{AÞøáæ¿ ædÉÞèËÜáµZ èØÈcJßæa ØâfíÎ ÈßøàfÃJßÜÞÏßøáKá. ÏâÃßçËÞ¢ Çøß‚á ÈßWAáK çËÞçGÞµZ, ¦ÏáÇ¢ èµÕÖ¢ Õ‚ßøßAáK çËÞçGÞµZ Äá¿Bß ÄdLdÉÇÞÈÎÞÏ ÕßÕøBZ ædÉÞèËW ÕÝß æ×ÏV 溇æM¿áKáçIÞ ®KÄí µVÖÈÎÞÏß ÈßøàfßAáKáIÞÏßøáKá. ¥Äßæa ËÜÎÞÏß ÕÜáMæ‚ùáMÎßÜïÞæÄ ®ÜïÞ ©çÆcÞ·ØíÅVAᢠçØÞ×cW æÈxíÕVAß¹í èØxáµZ ÈßçøÞÇß‚á æµÞIí èØÈc¢ ©JøÕßùAß. ®KÞW ÉGÞ{AÞV ØbÏ¢ æØXØV×ßMí È¿JÞÈÞçÃÞ ¥çÄÞ ÉGÞ{JßÈá çØÞ×cW ÎàÁßÏ æÎÞJÎÞÏß ÈßçøÞÇßAÞÈÞçÃÞ èØÈcJßæa ÉiÄßæÏKá ÕcµíÄÎÞÏßGßÜï. µáù‚á ÆßÕØBZAá ÎáXÉí ¥çÎøßAÏßÜᢠÉGÞ{AÞV çØÞ×cW ÎßÁßÏÏßW ÕßÕøBZ æÕ{ßæM¿áJáKÄßÈí ÈßÏdLÃBZ ¯VæM¿áJßÏßøáKá. ¥W ~ÞÏßÆ ©ZæMæ¿ÏáU ÄàdÕÕÞÆ Ø¢¸¿ÈµZ ¨ ÕßÕøBZ ©ÉçÏÞ·æM¿áJßçÏAÞ¢ ®K ¦ÖC ÎâÜÎÞÃí ÈßÏdLÃBZ æµÞIáÕKÄí. ØbµÞøc ÕßÕøBZ ÄÈßAᢠ¥¿áJ µâGáµÞVAᢠÎÞdÄçÎ æ×ÏV 溇ÞX ÉÞ¿áUâ. ÄÞçÈÞ µá¿á¢ÌçÎÞ Äßøß‚ùßÏæM¿ÞX ÉÞµJßÈáU ÕßÕøBZ èØxáµ{ßW ÈßKá ÈàA¢ 溇áµ. ¦ÏáÇÇÞøßÏÞçÏÞ ÉGÞ{µcÞ¢ÉßæÜçÏÞ ÉGÞ{ ÕÞÙÈB{áæ¿çÏÞ ºßdÄBZ æ×ÏV 溇øáÄí, ¿ÞPß¹í ÉÞ¿ßÜï, æÎÞèÌÜßæÜ ¼ßÉß®Øí Ø¢ÕßÇÞÈ¢ ©ÉçÏÞ·ßAøáÄí Äá¿BßÏ ÈßÌtȵ{ÞÃí ¦ÆcÉ¿ßÏÞÏß ¥çÎøßAX ÉGÞ{AÞVAí ÈWµßÏÄí. ¥çÎøßAX ÉGÞ{AÞVAß¿ÏßW èØxí ÈßçøÞÇßAÞX ØÞÇcÄ µáùÕÞæÃKÞÃí ÕßÆ·íÇøáæ¿ ¥ÍßdÉÞÏ¢. ¥Õßæ¿ ÉGÞ{JßÈá ØbLÎÞÏß çËØíÌáAí çÉ¼í ©Ií. ®KÞW §LcX ÉGÞ{¢ çËØíÌáAßÜßÜï. ædÉÞèËÜßW çø~æM¿áJßÏßøßAáK ÕßÕøBZ øÞ¼cæJ ÎÞdÄÎÜï, ÕcµíÄßµæ{ÏᢠçÈÞGÎß¿ÞX ÄàdÕÕÞÆßµæ{ ØÙÞÏßAá¢. ÌßØßÈØí ø¢·Jí §Jø¢ ÄdLBZ ØíÅøÎÞÏß dÉÞÕVJßµÎÞµÞùáIí. ÈßÏdLÃBZ æÄxß‚ÞW µÀßÈÎÞÏ ÖßfÏÞÃí èØÈßµVAí ¯VæM¿áJáµ. ®KÞW ÕßÕø¢ ´çÆcÞ·ßµÎÞÏß ÉáùJáÕøÞJÄßÈÞW ÖßfæÏAáù߂ᢠÕcµíÄÄÏßÜï. çØÞ×cW æÈxíÕVAß¹í èØxáµ{áæ¿ ©ÉçÏÞ·JßÈá ÈßÏdLâ ¯VæM¿áJÃæÎKí ¦ÕÖcæMGí 2009W èØÈc¢ ØVAáÜV §ùAßÏßøáKá. ÈßÏdLÃBZ æÄxßAáKÕVAí ¯Ýá ÕV×æJ ÖßfÏÞÃí ¥Kí ÉùEßøáKÄí.  çÈøçJ, Øߢ·MâøßæÜ ÉGÞ{AÞVAí µcÞÎùÏáU ØíÎÞVGíçËÞÃáµZ èµÕÖ¢ ÕÏíAÞÈÞÕßÜïÞÏßøáKá. µcÞÎù ÎÞxß ¦Mß{ßæa °çËÞY Øߢ·MâøßW §ùAßÏßøáKá.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പാട്ട് കോപ്പി ചെയ്യാന്‍ ഇനി ഭയക്കെണ്ടാ !!

ÉÞGáµZ æÎÞèÌW çËÞÃßçÜÏíAí çµÞMß æº‡ÞX §Èß ¦æøÏᢠÍÏçAI µÞøcÎßÜï. ɵVMÕµÞÖ¢ §ÜïÞæÄ ÉÞGáµZ çµÞMßÏ¿ß‚ÞW ¥ÝßæÏçHIß ÕøáçÎÞ ®K ÍÏ¢ §Èß çÕI.  çµÞMßææùxí Ü¢¸È¢ È¿JÞæÄ §×í¿æMG ÉÞGáµZ æÎÞææÌW çËÞY ºßMßçÜAí ɵVJÞX §Èß ÉáÄßÏ ææÜØXØí ØdOÆÞÏ¢.

·ÞÈBZ ɵVJáKÄßÈí ØìJí §Lc Áß¼ßxW ÎcâØßµí ÎÞçȼíæÎaí ÜßÎßxÁí dÌÞXÁÞÏ æØW ÎcâØßAÞÃí çµø{JßW ææÜØXØí ÕßÄøâ 溇áKÄí. §Äßæa ÎÜÌÞV çζÜÏßæÜ ææÜØXØí ÕßÄøÃAÞøÞÏ ®µíØídÉØí ÎcâØßAí çµÞÝßçAÞ¿í È·øJßW dÉÕVJÈ¢ Äá¿Bß.

§LcX ɵVMÕµÞÖ ÈßÏÎ dɵÞø¢ æÎÞææÌWçËÞY ºßMáµ{ßçÜAí ·ÞÈBZ ɵVJáµ, §Äßæa ÕßWMÈ È¿Jáµ ®KßÕÏíAÞÃí ææÜØXØí ¯VæM¿áJßÏÄí. §ì çζÜÏßW ÈßÏ΢ Ü¢¸ÈÎáIÞµáKÄá ÎâÜ¢ çµÞMß ææùxí ©¿ÎØí@VAí çµø{JßæÜ ÕcÞÉÞø¢ È×í¿A‚Õ¿ÎÞÏßGáIí.

ÉJá ÕV×¢ ÎáOí §LcÏßæÜ ÎcâØßµí µOÈßµZ ®ÜïÞ¢ çºVKí 1600 çµÞ¿ßÏáæ¿ ÕÞV×ßµ µ‚Õ¿¢ È¿JßÏßøáKá. §çMÞÝÄí 672 çµÞ¿ßÏÞÏß µáùEá. æÎÞèÌW çËÞÃßÜâæ¿ ÉÞGáµZ èµÎÞùáKÄÞÃí µOÈßµZAí Äßøß‚¿ßÏÞÏÄí. èÜØXØí ÕßÄøÃJßÜâæ¿ È×í¿ dÉÄÞÉ¢ ÕàæI¿áAÞ¢ ®K dÉÄàfÏßÜÞÃí µOÈßµZ.

®KÞW §ì ææÜØXØí ØdOÆÞÏ¢ ÕøáKÄí çµÞMßææùxí ©¿ÎØí@VAᢠÕcÞÉÞøßµZAᢠ·áâ 溇áæÎKí ÕcÞÉÞøß ÕcÕØÞÏß ¯çµÞÉÈ ØÎßÄß Ø¢Øí@ÞÈdÉØßÁaí ¿ß. ÈØßùágàX, æØW ÎcâØßµí ÁÏùµí¿V ؼßÄí ÉÞ‚ÞGí ®KßÕV ÉùEá. 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

സ്വന്തം മുഖവുമായി തപാല്‍ സ്റ്റാമ്പ് ഇന്നുമുതല്‍ !!

 ShareThis
സ്വന്തം മുഖവുമായി തപാല്‍ സ്റ്റാമ്പ് ഇന്നുമുതല്‍
കോഴിക്കോട്: ഇനിമേലില്‍ സ്വന്തം പടമുള്ള സ്റ്റാമ്പും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് തയാറാക്കിത്തരും. അതുപയോഗിച്ച് ലോകത്തെവിടേക്കും നിങ്ങള്‍ക്കു കത്തയക്കാം. കോഴിക്കോട്ട് ചൊവ്വാഴ്ച തുടങ്ങുന്ന സ്റ്റാമ്പ് പ്രദര്‍ശന പരിപാടിയില്‍ ‘മൈ സ്റ്റാമ്പ്’ ലഭ്യമാവും. കേരളത്തില്‍ ആദ്യമായാണ് തപാല്‍ വകുപ്പ് മൈ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി പറഞ്ഞു. ഫാമിലി ഫോട്ടോയും സ്റ്റാമ്പിലുപയോഗിക്കാം. 12 സ്റ്റാമ്പുകളുള്ള ഒരു ഷീറ്റിന് 300 രൂപയാണ് വില. എടക്കല്‍ഗുഹ, മുഴുപ്പിലങ്ങാട് ബീച്ച്, രേവതി പട്ടത്താനം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കോഴിക്കോട്ടെ പ്രദര്‍ശനത്തോടനുബന്ധിച്ച് സ്റ്റാമ്പുകളില്‍ ഇടംനേടും.  ഫെബ്രുവരി 14മുതല്‍ 17വരെയാണ് കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ പ്രദര്‍ശനം.  അത്യപൂര്‍വ സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിനത്തെും. ‘കേരാപെക്സ്-2012’ വിളംബരജാഥ നടത്തി. ഹെഡ് പോസ്റ്റ്ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച വിളംബരജാഥ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി ഫ്ളാഗ്ഓഫ് ചെയ്തു.

(Photo & Matter courtesy; madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത