[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, മാർച്ച് 31, 2012

L D Clerk Rank list Publish on 5 pm today !

ÄßøáÕÈLÉáø¢: Ø¢ØíÅÞÈæJ 14 ¼ßˆµ{ßæÜÏᢠ®WÁß ÐÞVAí ùÞCí ÉGßµ §Ká Éß®ØíØßÏáæ¿ æÕÌíèØxßW dÉØßiàµøßAá¢. ºøßdÄJßW ¦ÆcÎÞÏÞÃí §dÄ çÕ·JßW ÉGßµ ²Kß‚á dÉØßiàµøßAáKÄí. ®ˆÞ ¼ßˆµ{ßæÜÏᢠÎá¶c ÉGßµÏßW ¦æµ 24,012 çÉøÞÃí ©UÄí.؃ßæÎaùß ÉGßµÏßW ©UÕæøAâ¿ß çºVJí ¥ùáÉÄßÈÞÏßøçJÞ{¢ çÉøáæ¿ ÉGßµÏÞÏßøßAᢠ§Ká dÉØßiàµøßAáµ. øIÞÏßøJß ÈÞÈâçùÞ{¢ ÕßµÜÞ¢·øáæ¿ ÉGßµÏᢠdÉçÄcµ¢ dÉØßiàµøßAáKáIí. ¼ßˆÞÄÜ ÉGßµµ{ßW ¯xÕᢠµâ¿áÄW ©çÆcÞ·ÞVÅßµZ ÄßøáÕÈLÉáøJÞÃí. 3,052 çÉV æÎÏßX ÜßØíxßÜáIí. §Ká èÕµßGí ¥FßÈá ÎáXÉá ÉGßµµZ æÕÌíèØxßW §¿áæÎKᢠÉß®ØíØßÏßæÜ ¼àÕÈAÞøáæ¿ µÀßÈÞÇbÞÈ¢ æµÞIÞÃí ¨ çÈG¢ èµÕøß‚æÄKᢠæºÏVÎÞX çÁÞ. æµ.®Øí. øÞÇÞµã×íÃX ÉùEá. ùÞCí ÉGßµµZAí §KæÜ èÕµßGá æºÏVÎÞX ¥¢·àµÞø¢ ÈWµß.2010 ÁßØ¢ÌV 30ÈÞÃí ®WÁß ÐÞVAí ÄØíÄßµÏßçÜAí ¥çÉf fÃß‚Äí. 14.25 Üf¢ çÉV ¥çÉfß‚ßøáKá. µÝßE çÎÏí, ¼âY, ¼âèÜ, ³·Øíxí ÎÞØB{ßW ÈÞÜá ¸GB{ßÜÞÏÞÃá Éøàf È¿JßÏÄí. 12 ÜfçJÞ{¢ çÉV ®ÝáÄß. ¥ÕØÞȸG Éøàf µÝßEí ¯Ýá ÎÞØJßȵ¢ ùÞCí ÉGßµ dÉØßiàµøß‚á.  ÉGßµ dÉØßiàµøßAáKçÄÞæ¿ ÈßÜÕßÜáU ®WÁß ÐÞVAí ùÞCí ÉGßµµZ §ˆÞÄÞµá¢.
District wise list below link via available; click below link
Districtwise selection:
Thiruvananthapuram

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മാർച്ച് 30, 2012

എമിറേറ്റ്സ് ഐ.ഡി: അബൂദബിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കും

അബൂദബി: അബൂദബിയില്‍ പിഴയില്ലാതെ എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷന്‍ നടത്താനുള്ള സമയപരിധി നാളെ അവസാനിക്കും. ഈ സാഹചര്യത്തില്‍, വൈകി രജിസ്ട്രേഷന്‍ നടത്തുന്നവരില്‍നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുമെന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു. എന്നാല്‍, ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് വിസ കാലാവധി അവസാനിക്കുന്ന അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ വിദേശികള്‍ വിസ പുതുക്കുമ്പോള്‍ എമിറേറ്റ്സ് ഐ.ഡി എടുത്താല്‍ മതിയെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
അബൂദബിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കാത്തവരും അടിയന്തരമായി രജിസ്ട്രേഷനും കാര്‍ഡ് പുതുക്കലും നടത്തണമെന്നും അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനുവേണ്ടി അംഗീകൃത ടൈപിങ് സെന്‍ററുകളില്‍ പോയി ഇലക്ട്രോണിക് അപേക്ഷാ ഫോം പൂരിപ്പിക്കുകയോ അതോറിറ്റി വെബ്സൈറ്റ് ഉപയോഗപ്പെടുത്തുകയോ ചെയ്യാം. അബൂദബിയിലെ ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണം. ഫ്രീ സോണിലുള്ളവര്‍ക്ക് അനുവദിച്ച സമയ പരിധിയും നാളെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു.രാജ്യത്തെ മുഴുവന്‍ വിദേശികളും സ്വദേശികളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം. അബൂദബിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുന്നത് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബാധകമല്ല. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഇവരുടെ കാര്യത്തിലും പിഴ ചുമത്തും.
ദേശീയ ജനസംഖ്യ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ 2011 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച സമയക്രമത്തിന്‍െറ അടിസ്ഥാനത്തിലാണ് അബൂദബിയില്‍ നാളെ സമയപരിധി തീരുന്നത്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സുപ്രധാന നടപടിയാണ് എമിറേറ്റ്സ് ഐ.ഡിയും ജനസംഖ്യ രജിസ്ട്രേഷനുമെന്ന് വ്യക്തമാക്കിയ അതോറിറ്റി, രാജ്യത്തിന്‍െറ പദ്ധതി ആസൂത്രണ-നിര്‍വഹണത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിന് നിര്‍ണായക പങ്കുണ്ടെന്ന് അറിയിച്ചു.18 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ നടപടികള്‍ക്ക് ഐ.ഡി നിര്‍ബന്ധമാണ്. ഇത് അടുത്തുതന്നെ 29 ആയി വര്‍ധിക്കും. നിലവിലെ ലേബര്‍ കാര്‍ഡ് ഒഴിവാക്കി, പകരം എമിറേറ്റ്സ് ഐ.ഡി ആധികാരിക രേഖയാക്കാനും പദ്ധതിയുണ്ട്. for more uae news click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മാർച്ച് 28, 2012

സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് (April 2 / 2012)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നല്‍കിയതോടെയാണിത്.രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുക. വ്യാഴാഴ്ച മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ ഭീതിയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലം ഒഴുക്കി വിട്ടതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.
 തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ്

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പകലും രാത്രിയും അര മണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണം. രാവിലെ ആറിനും വൈകീട്ട് ആറിനുമിടെ അരമണിക്കൂറും വൈകീട്ട് ആറിനും രാത്രി പത്തിനും ഇടെ അര മണിക്കൂറും ലോഡ് ഷെഡ്ഡിങ് ഉണ്ടാവും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം അറുപത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമുണ്ട്. ഇതിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രവിഹിതം കൂട്ടിയാലും പ്രതിദിനം 20 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും. നിലവില്‍ യൂണിറ്റൊന്നിന് 11.45 രൂപ കൊടുത്ത് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ബുധനാഴ്ച വരെ മാത്രമേ ഈ വൈദ്യുതി വാങ്ങാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത്.


ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ഒപ്പം വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു. ഈ നിലയ്ക്ക് പോയാല്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. കേന്ദ്രത്തില്‍ നിന്ന് മുന്നൂറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ഇരുന്നൂറ് മെഗാവാട്ട് എങ്കിലും ഉടനടി ലഭ്യമാക്കുകയും കായംകുളം താപനിലയത്തില്‍ നിന്ന് തുടര്‍ന്ന് വൈദ്യുതി വാങ്ങുകയും ചെയ്താലേ ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിന്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചെക്ക് കാലാവധി 3 മാസം !!

അടുത്ത മാസം മുതല്‍ ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവയുടെ കാലാവധി മൂന്നു മാസം. ഇഷ്യു തീയതി മുതല്‍ മൂന്നു മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്സ് ചെക്ക് എന്നിവ പരിഗണിക്കേണ്ടെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചാണു പുതിയ ചട്ടം കൊണ്ടുവന്നതെന്ന് റിസര്‍വ് ബാങ്ക്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ആകാശത്തെ SPECIAL GUEST

 കഴിഞ്ഞ ദിവസം ദുബായില്‍ നിന്നു റിയാദിലേക്കു ള്ള എമിറേറ്റ്സ് വിമാനത്തില്‍ ഒരു സ്പെഷ്യല്‍ ഗസ്റ്റ് ഉണ്ടായിരുന്നു. ഈ അതിഥിയുടെ സാന്നിധ്യം കൊണ്ടു തന്നെ മറ്റുള്ള യാത്രക്കാരും ത്രില്ലില്‍. സ്പെഷ്യല്‍ ഗസ്റ്റിന്‍റെ പേര് ഇബ്ന് സിനാ, അറബി സംസാരിക്കുന്ന റോബോട്ട്. പരമ്പരാഗത അറബിവേഷത്തില്‍ സഹയാത്രികരോടു കുശലം പറഞ്ഞ് ഇബ്ന് സിന എത്തിയപ്പോള്‍ എല്ലാവര്‍ക്കുമതു കൗതുകമായി. ആകാംക്ഷയോടെ പലരും ഇബ്ന് സിനയോടു സംസാരിച്ചു. റോബോട്ട് മറുപടിയും പറഞ്ഞു.പതിനൊന്നാം നൂറ്റാണ്ടിലെ ഒരു തത്വചിന്തകന്‍റെ സ്മരണാര്‍ഥമാണ് റോബോട്ടിന് ഇബ്ന് സിന എന്നു പേരിട്ടത്. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ് ത് ലോഞ്ചില്‍ കാത്തു നില്‍ക്കുമ്പോള്‍ത്തന്നെ ഇബ്ന് സിനയെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റോബോട്ടാണെന്ന് ആദ്യം പലര്‍ക്കും മന സിലായില്ല. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര നായിരുന്നു കക്ഷി. പരമ്പരാഗത വേഷത്തില്‍ നീളന്‍ കുപ്പായവും, നീണ്ട താടിയുമൊക്കെയായി ആദ്യമായി വിമാനയാത്ര ആസ്വദിച്ചു.ഈ റോബോട്ടിന് മുഖം തിരിച്ചറിയാന്‍ കഴിയും. പറയുന്നതു മനസിലാക്കും മറുപടി പറയാനും സാധിക്കും. ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള ഇബ്ന് സിനയുടെ പ്രതികരണങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി നിയന്ത്രിക്കുന്നു. ലോകത്തിലെ തന്നെ അഡ്വാന്‍സ്ഡ് റോബോട്ടുകളില്‍ ഒന്നാണ് ഇബ്ന് സിന. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി കോളജ് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലാ ണ് റോബോട്ടിനെ വികസിപ്പിച്ചത്. റിയാദിലേക്കുള്ള യാത്രയില്‍ റോബോട്ടിനൊപ്പം, യൂണിവേഴ്സിറ്റി കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോക്റ്റര്‍ നിക്കോളാസ് മാവ്റിഡിസും ഉണ്ടായിരു ന്നു. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ഇബ്ന് സിന യുടെ റിയാദ് യാത്ര. എന്തായാലും റോബോട്ടിന്‍റെ യാത്ര യാത്രക്കാര്‍ക്കു മാത്രമല്ല, ഫ്ളൈറ്റ് അധികൃതര്‍ക്കും പുതിയൊരു അനുഭവമായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇന്ന് !!

വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ നടപ്പാക്കുന്നു. ഉദ്ഘാടനം ഇന്നുച്ചയ്ക്ക് പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി ലോകത്തെവിടെനിന്നും യോഗ്യതകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിന്നീട് കേരള പിഎസ്സിയുടെ 18 കേന്ദ്രങ്ങളില്‍ ഏതില്‍ വേണമെങ്കിലും സൗകര്യമുള്ള സമയത്തു വെരിഫിക്കേഷനു ഹാജരാകാം. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കെറ്റ് ലഭിച്ച ഉദ്യോഗാര്‍ഥിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനാകാം. പദ്ധതിയുടെ അടുത്ത പടിയായി രജിസ്ട്രേഷന്‍ സമയത്ത് ഉദ്യോഗാര്‍ഥിയുടെ യോഗ്യതകള്‍ക്കനുസരിച്ചുള്ള ജോലികളുടെ ലിസ്റ്റ് ലഭ്യമാക്കാനും നീക്കമുണ്ട്. അതില്‍നിന്നു താത്പര്യമുള്ളവ തെരഞ്ഞെടുത്ത് മാര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. തെരഞ്ഞെടുത്ത ജോലികളില്‍ ഒഴിവു വരുമ്പോള്‍ അവരുടെ അപേക്ഷ ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ. മുരളീധരന്‍ എംഎല്‍എ, പിഎസ്സി അംഗം കെ.എന്‍. മോഹനന്‍ നമ്പ്യാ ര്‍ തുടങ്ങിയവര്‍ പങ്കെ ടുക്കും.

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ണനിലയിലാകുന്നു. ഇതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും തന്റെ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇതോടൊപ്പം പി.എസ്.സി.യുടെ ഏതെങ്കിലും ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടണം. ഇതോടെ തനിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി ഈ ഉദ്യോഗാര്‍ഥി മാറും.


ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


പി.എസ്.സി.യില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പായാണ് ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടുന്ന ഉദ്യോഗാര്‍ഥി തുടര്‍ന്ന് നേടുന്ന യോഗ്യതകളും മറ്റും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്തണം. പി.എസ്.സി. പുറപ്പെടുവിക്കുന്ന വിവിധ വിജ്ഞാപനങ്ങള്‍ക്ക് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. എല്ലാ തുടര്‍നടപടികളും പ്രൊഫൈലിലൂടെ അറിയാനാകുമെന്നും ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.


ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിക്കുപുറമേ 14 ജില്ലകളിലെയും എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍) റാങ്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ച് മറ്റൊരു ചരിത്രനേട്ടം കൂടി പി.എസ്.സി. കൈവരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മാർച്ച് 27, 2012

തൊഴിലുറപ്പുപദ്ധതി: കേരളത്തിലെ കൂലി 164 രൂപ !!

 ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132 ആയും കര്‍ണാടകത്തിലേത് 125ല്‍നിന്ന് 155 ആയും ഉയര്‍ത്തി. മഹാരാഷ്ട്രയിലെ പുതുക്കിയ കൂലി 145 രൂപയാണ്. നേരത്തേ ഇത് 127 രൂപയായിരുന്നു. കര്‍ണാടകത്തിലെ കൂലിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞകൂലി 145 രൂപയാണ്. എന്നാല്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപ്രകാരം 125 രൂപയേ കൂലിയുള്ളൂ. ഇത് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

തിങ്കളാഴ്‌ച, മാർച്ച് 26, 2012

ദുബായില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കായി പെന്‍ഷന്‍ പദ്ധതി !!

for reading news click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

മുഖ്യ മന്ത്രിക്കു ഓണ്‍ലൈനില്‍ പരാതി നല്കാന്‍ !!

Chief Minister's Sutharya Keralam

ആദ്യമായി ഏറ്റവും താഴെ പറയുന്ന സൈറ്റില്‍ കയറി ഒരു ഉസര്‍ ഉം പസ്സ്വോര്‍ഡും ക്രെഅറ്റ്‌  ചെയ്യുക. അതിനു ശേഷം പരാതി സമര്പിക്കാനുള്ള ഇടത്തു വിവരങ്ങള്‍ മലയാളത്തിലോ എന്ഗ്ലിഷിലോ എഴുതി സമര്‍പിക്കാം. സമര്‍പിച്ച ശേഷം കിട്ടുന്ന ഡോക്കെറ്റ് നമ്പര്‍ സൂക്ഷിക്കുക. ഇത് വച്ച് പിന്നീടു ചെക്ക്‌  ചെയ്തു വിവരങ്ങള്‍ അറിയാം. മലയാളത്തില്‍ ടൈപ്പ് ചെയ്യാനായി ഇവിടെ ക്ലിക്ക്  ചെയ്തു ടൈപ്പ് ചെയ്തു കോപ്പി പാസ്റ്റ്  ചെയ്യാം.
Sutharyakeralam, the innovative initiative of the Government of Kerala, helps to bring the complaints and grievances of citizens directly to the notice of the Chief Minister, thereby ensuring transparency and efficiency in the functions of the Government. This is achieved through the automation of Chief Minister's Grievance Redressal Cell and convergence of all the available forms of communication to redress the grievances of the citizens.

Main arms of the project from Kerala State IT Mission
Citizens Call Centre (155300)Interactive video programme (Video Conferencing)

How you can register your complaint?

Dial 155300 and register your complaint. This Citizens Call Center (CCC) number is functional on a 24x7 basis except on national holidays. Experienced call centre professionals receive the calls. As multiple terminals are operating simultaneously, the chance for a call being missed is minimized. These calls are also being recorded as voice files and kept @ CCC server. The recorded calls will be converted to electronic data and will be sent to the Chief Minister's Grievance Redressal cell there it will be kept in a server.
Accessible from anywhere in the state using the number 155300 at local call charges (Mobile users may prefix 0471)
Networks other than BSNL may use 0471-2335523, 0471-2115054 or 0471-2115098
How does it work?
The data collected via the call centre will be saved in a database and will facilitate the grievance redressal process. This data will act as a guideline for deciding the priority of a particular petition. The petitions will be selected after scrutiny and Chief Minister will respond to the selected grievances. The public can watch Chief Minister's response through the Sutharyakeralam programme in Doordarshan Keralam on all Sundays between 7:15 PM to 8 PM


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, മാർച്ച് 24, 2012

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ citizen കാള്‍ സെന്റര് നിലവില്‍ വന്നു. !!

കാലിക്കറ്റ്‌; കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ citizen കാള്‍ സെന്റര് നിലവില്‍ വന്നു.  സിടിസേന്‍ കാള്‍ സെന്റെറില്‍ നിന്ന്. ഒരേ സമയം 20 പേര്‍ക് മറുപടി ലഭിക്കും. വിളികേണ്ട നമ്പറുകള്‍ ; ബി എസ് എന്‍ എല്‍; 0471 -1155300 മൊബൈല്‍ മറ്റുള്ളവ; 0471 -2115054,0471-2115098,വിദേശത്ത് നിന്ന് വിളിക്കാന്‍; 00914712115054 ,
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ജര്‍മ്മനി യില്‍ കുട്ടികള്‍ക്കും പാസ്പോര്‍ട്ട്‌ നിര്‍ബന്ധം !!

æÌVÜòX: ¼VÎX ÉìøÄbÎáU ®ˆÞ µáGòµZAᢠ2012 ¼âY 26 ÎáÄW ØbL¢ ÉÞØ¡çÉÞVG¡ ÈòVÌtÎÞAáKá. çÈøæJ ¼VÎX µáGòµæ{ 16 ÕÏØ¡ Õæø ¥Õøáæ¿ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVAÞX ¥ÈáÕÆòºîòøáKá. ®KÞW 5 ÕV×BZA¡ ÎáO¡ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVAW ÈòùáJÜÞAò ÉáÄòÏÄÞÏò ¼ÈòAáK ¼VÎX µáGòµZA¡ ØbLÎÞÏò ÉÞØ¡çÉÞVG¡ çÕÃæÎK¡ ÈòÏÎÞAò.  ¨ ÈòÏ΢ ÕKçMÞÝᢠçÈøæJ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVJòøáKÕ µcÞXØW æºÏîÞæÄ dÉÞÌÜcJòW Äá¿VKá. §BæÈ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVJòøáK µáGòµZAÞá 2012 ¼âY 26 ÎáÄW ØbLÎÞÏò ÉÞØ¡çÉÞVG¡ çÕÃæÎK¡  ÈòÏ΢ ÕøáKÄ¡.ÏâçùÞÉcX ÏâÃòÏÈòW µáGòµZAᢠÎáÄòVKÕVAᢠçÉÝ¡ØÃW °ÁXxòxò µÞVÁ¡ ©ÉçÏÞ·òºî¡ ÏÞdÄ æºÏîÞæÎCòÜᢠÎx¡ ÕòçÆÖ øÞ¼cB{òçÜA¡ ÏÞdÄ æºÏîÞX ØbL¢ ÉÞØ¡çÉÞVG¡ ÈòVÌtÎÞá. §çMÞÝᢠÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çÉø¡ çºVJòøòAáK µáGòµZ ¨ ÕV×æJ ØNV ¥ÕÇòA¡ ÏÞdÄ æºÏîÞX ©çgÖòAáæKCòW ©¿X ÄæK ØbLÎÞÏò ÉÞØ¡çÉÞVG¡ ®¿áJòøòAâ. ¼VÎX ÉìøÄb¢ ®¿áJòGáU §LcÞAÞøᢠ§AÞøcJòW ÉáÄòÏ ÈòÏ΢ dÉÞÌÜcJòW ÕøáKÄ¡ dÖiòAáµ.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇന്റര്‍നെറ്റ്‌ ഉണ്ടോ, ക്ലാസ് റൂം വേണ്ട !!

 µcÞ¢ÉØí §aVÕcâÕßÈí ²øá ·¢ÍàøX ÄÏÞæù¿áMí È¿JßÏÞçÜÞ? ¥ÄßÈá çµÞ‚ß¹í æØaV çÄ¿ß çÉÞçµI, ÕàGßçÜÞ çµÞ{¼ßçÜÞ  µ¢ÉcâGùᢠ§aVæÈxí µÃµí×ÈáÎá æICßW ®ˆÞ¢ ³æµ.

ÜfJßæÜÞøáÕX!  
40 Üf¢ ÌßøáÆÇÞøßµ{ÞÃí ³çøÞ ÕV×ÕᢠµcÞ¢ÉØßWÈßKí ÉáùJßùBáKÄí. ÉÜøᢠÌßøáÆ¢ µÝßEÏá¿æÈ ÈæˆÞøá ç¼ÞÜß ¥çÈb×ßAáKÄÞÃí µáù‚á µÞÜÎÞÏáU µcÞ¢ÉØßæa æd¿XÁí.  µOÈß ¦d·ÙßAáK ÈßÜÕÞøÎáU ©çÆcÞ·ÞV Åßµæ{ ÉÜçMÞÝᢠùßdµâGíæÎaßW ÜÍßAáK߈. ¨æÏÞøá çÉÞøÞÏíÎ ÉøßÙøßAÞÈÞÃí µYØWGß¹í µOÈßÏÞÏ dËç×ÝíØí çÕZÁßæa çÈÄãÄbJßW ÕßÆcÞVÅßµZAí çƒØí æÎaßÈÞÏáU Éøàf ê §aVÕcâ ÉøßÖàÜÈ¢ ÈWµÞÈÞÏß ÉáÄßæÏÞøá çdÉÞd·Þ¢ ¦ø¢Íß‚ßøßAáKÄí.

µcÞ¢ÉØßçÜAá Éß dÄà 
ÉÕV çÉïØíæÎaí dÉßMçù×X(ÉßdÄà) ®Ká çÉøßGßøßAáK çdÉÞd·ÞÎßÜâæ¿ çµÞ{¼í ÕßÆcÞVÅßµZAí µcÞ¢ÉØí ùßdµâGíæÎaí Éøàfµæ{Ïᢠ§aVÕcâÕßæÈÏáæΈޢ çÈøßGí dÉÎá~ µOÈßµ{ßW ç¼ÞÜß çÈ¿ßæÏ¿áAÞÈáU ÕÝßµZ ÉùEá æµÞ¿áAáµÏÞÃí 溇áKÄí. ³çøÞ µOÈßAᢠ³çøÞ ¦ÕÖcB{ÞÃçˆÞ. ¥Jø¢ ¦ÕÖc BZ Äßøß‚ùßEí ¥æĈޢ µãÄcÎÞÏß æº‡ÞX ØÞÇßAáK ÄøJßW ÕßÆcÞVÅßæÏ ÉÞµæM¿áJßæÏ¿áAáµÏÞÃá ÉiÄß Ïáæ¿ ÜfcæÎKá ºáøáA¢. µbÞIßçxxàÕí, æÕVÌW, ùàØÃß¹í, ÁÞx §aVdÉçx×X çÎ~ܵ{ßæÜ ÉøßÖàÜÈ Éøàfµ{ÞÃí ÉßdÄà çdÉÞd·ÞÎßæÜ dÉÇÞÈ ÕßÍÞ·¢. ÕßÆcÞVÅßµZAí
http://placement.freshersworld.com ®K æÕÌíèØxßW çÉøí ù¼ßØíxV 溇ޢ. d¿ÏW ÉøàfÏíAáU ¥ÕØø¢ ¥ÄßÜâæ¿ ÜÍßAá¢. °¿ß, °¿ß §Äø, ÌßÉß², ÌÞCß¹í §BæÈ ¯ÄáçÎ~ÜÏßÜÞÃí ç¼ÞÜß çÕIæÄKÄÈáØøß‚í dÉçÄcµ ÉÞçA¼áµ{ᢠæÕÌíèØxßW ÄÏÞùÞAßÏßGáIí. æºùßÏ ËàçØÞæ¿ ¦ ÉÞçA¼áµ{ᢠ©ÉçÏÞ·æM¿áJÞ¢. ÉøßÖàÜÈ æΈޢ ³YèÜÈÞÃí. §øáÉÄßÈÞÏßøJßÜÇßµ¢ çºÞÆcçMMùáµ{ᢠ¥ÕÏáæ¿ ©JøB{áÎÞÃí æÕÌíèØxßW ³çøÞ ÕßÆcÞVÅß AáÎÞÏß ÄÏÞùÞAßÏßøßAáKÄí.

ØbÏ¢ ÕßÜÏßøáJÞ¢.. 
ÕßÆcÞVÅßµZAí ØbLÎÞÏß ÎÞÄãµÞÉøàfµZ È¿Jß ¥ÕÏáæ¿ ©JøBZ ÉøßçÖÞÇß‚í ¦ÕÖcÎáU ÄßøáJÜáµ{ᢠÕßÖÆàµø ÃÕᢠÈWµáæÎKÄÞÃí æÕÌíèØxí 溇áK ÕÜßÏ ØÙÞÏB{ßæÜÞKí. ²øá çºÞÆcJßÈí ©JøæÎÝáÄÞX ³çøÞ ÄÕÃÏᢠ®dÄ ØÎÏæοáæJKá çÈÞAß ¥ÄßÈÈá   Øøß‚í ÉßKà¿í ØÎÏ¢ æ΂æM¿áJÞ¢. ¥~ßçÜLcÞÄÜJßW æÉVçËÞÎXØí ùÞCß¹í ®dÄÏÞæÃKá ÎÈTßÜÞAÞÈᢠ¥ÕØøÎáIí. ®ˆÞ ùßØWGᢠæÕÌíèØxí ædÉÞèËÜßW ÜÍcÎÞAá¢. ³çøÞ µOÈßµ{ᢠȿJáK ÕßÇJßW ÎÞØ¢ çÄÞùᢠçÎÞAí æ¿Øíxáµ{ᢠ¨ çdÉÞd·ÞÎßÜâæ¿ È¿JáKáIí. µcÞ¢ÉØí §aVÕcâÕßæa ØàØY ¥¿áJ ØÞÙºøcJßW ÕßÆcÞVÅßµZAí ØbÏ¢ ÕßÜÏßøáJÜßÈÞÏß ®¢çƒÞÏÌßÜßxß ¥æØØíæÎaí æ¿ØíxᢠædËç×ÝíØí çÕZÁí È¿JÞæÈÞøá BáµÏÞÃí. ³YèÜÈÞÏß ¯dÉßW 1, 2, 3 ÄàÏÄßµ{ßÜÞ ÏßøßAᢠÉøàf. ÕàGßÜßøáçKÞ çµÞ{¼ßçÜÞ Éøàf ®ÝáÄÞ¢. 

³YèÜX ®Xd¿XØí  
®X¼ßÈàÏùß¹íêæÎÁßAW, Ïá¼ßØß, æÈxí..dÉçÕÖÈ Éøàfµ{áæ¿ ÌÙ{ÎÞæÃBá¢. ÉÝÏ çºÞÆcçMMùáµ{ᢠ©JøB{áοBßÏ µbØíxcX ÌÞCáµ{ÞÃí ÕßÉÃßÏßæÜ æd¿XÁí. ÉÀßAáKÄßæÈÞM¢ ÉÀß‚Äí ÉøàfßAÞX ²øá çÎÞAí æ¿Øíxß ÈáÎáU ¥ÕØø¢ ÜÍß‚ÞçÜÞ? ¥ÄÞÃí  
www.exams.educationobserver.com ®K æÕÌíèØxí ÈWµáKÄí. ÕßÕßÇ Îrø Éøàfµ{ßW ÉæC¿áAáKÕVAí Øì¼Èc ³YèÜX çÎÞAí æ¿Øíxí È¿JáKÄßæÈÞM¢ ¥ÕÏáæ¿æψޢ ©JøÕᢠæÕÌíèØxí ÈWµá¢. ®Xd¿XØí ÉøàfÏßæÜ ËßØßµíØí, æµÎßØíd¿ß çÉMùáµ{ßæÜ §øáÉÄß ÈÞÏßøçJÞ{¢ çºÞÆcBZ, ÌçÏÞ{¼ß 40000, Ïá¼ßØßÏáæ¿ 5000, æÈxí 500, §¢·ïà×í ÍÞ×êd·ÞÎV 20000, °®®Øí dÉßÜß ÎßÈùß ÉøàfÏßWÈßKá ÄßøæE¿áJ ¼ÈùW çÈÞ{¼í ®KßBæÈ ÕX çºÞÆcB{áæ¿Ïᢠ¥ÕÏáæ¿æψޢ ©JøÕᢠèØxßW ÜÍcÎÞÃí. ®X¼ßÈàÏùß¹íêæÎÁßAW ®Xd¿XØß ÜᢠÏá¼ßØß æ¿ØíxßÜá æΈޢ ÎáXÕV×B{ßW ÕK çºÞÆcçMMùáµ{ßWÈßKÞÃí çºÞÆcBæ{¿áJßøßAáKÄí. §BæÈ ÄÏÞùÞAßÏ µbØíxcX ÌÞCßWÈßKÞÃí çºÞÆcBæ{Jáµ. ³çøÞ çÎÞAí æ¿ØíxßÜᢠ10 çºÞÆcBZ ÕàÄ¢. ÈßÖíºßÄØÎÏ¢ µÝßEÞW ¥¿áJ çºÞÆc¢ Õøá¢. §JøJßW ®Xd¿XØßÈí ÄÏÞæù¿áAáK ÕßÆcÞVÅßAí ²øá Üf¢ çÎÞAí æ¿Øíxí Õæø ®ÝáÄß ®Õßæ¿æÏÞæAÏÞÃí ÉÞ{ßÏÄí, ¯æĈޢ Õß×ÏB{ßÜÞÃí Îßµ‚ æÉVçËÞÎXØí µÞÝíºÕ‚ æÄKáæÎÞæA ÎÈTßÜÞAÞ¢. ®dÄ ØÎÏ¢æµÞIí ©JøæÎÝáÄß æÏKᢠÕßÜÏßøáJÞ¢. ®ˆÞ çØÕÈB{ᢠØì¼ÈcÎÞÃí. ÎÜMáù¢ æÉøßLWÎHÏßæÜ ¥ÇcÞɵ ÆOÄßµ{ÞÏ Ìß¼á ÎÞÄcá æµÞKAÜᢠÈàÄáÕáÎÞÃí ¨ æÕÌíèØxßÈá ÉßKßW. §aVæÈxí ®µíØíçÉïÞùùßW æÕÌíèØxí ÄáùAÞÈÞÕ߈. ɵø¢ çÎÞØßÜ ËÏVçËÞµíØí, çdµÞ¢, ²çÉù Äá¿BßÏ dÌìØùáµZ çÕâ ©ÉçÏÞ·ßAÞX.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മാർച്ച് 23, 2012

എം.എല്‍.എമാരുടെ ശമ്പളവും ബത്തയും വര്‍ധിപ്പിക്കുന്ന ബില്‍ പാസാക്കി

തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുവരെയുള്ളവരെയാണ്‌ നിയമിക്കുന്നത്‌. അത്‌ അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക്‌ പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക്‌ 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ്‌ ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.

എം.എല്‍.എമാരുടെ അലവന്‍സും യാത്രാബത്തയും മറ്റും അഞ്ചുവര്‍ഷം മുന്‍പു നിശ്‌ചയിച്ചതാണെന്നു ബില്ലുകള്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മറ്റു നിയമസഭകളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ കുറഞ്ഞ തുകയാണു സാമാജികര്‍ക്കു ലഭിക്കുന്നത്‌. അതുകൊണ്ടാണ്‌ തുക വര്‍ധിപ്പിക്കാനുള്ള ജസ്‌റ്റിസ്‌ രാജേന്ദ്ര ബാബു കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ ബില്ലുകള്‍ കൊണ്ടുവന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, മാർച്ച് 22, 2012

പി.എസ്.സി : അപേക്ഷിക്കാനുള്ള പ്രായ പരിധി 36 ആക്കും !!

തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 ആക്കുമെന്ന് ധനമന്ത്രി കെ.എം മാണി . നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അറിയിപ്പ്. നിലവില്‍ 35 വയസാണ് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുളള പ്രായ പരിധി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വിമാനങ്ങളുടെ പുതിയ സമയക്രമമായി

കൊച്ചിയില്‍നിന്ന് 180 രാജ്യാന്തര സര്‍വീസുകള്‍, ആഭ്യന്തര സര്‍വീസുകള്‍ 235. നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 25 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരുന്നത്. ഇതനുസരിച്ച് രാജ്യാന്തര സര്‍വീസുകള്‍ ആഴ്ചയില്‍ 180 ആയും ആഭ്യന്തര സര്‍വീസുകള്‍ 235 ആയും ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ദല്‍ഹി, ബംഗളൂരു, മുംബൈ, ചെന്നൈ,അഗത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകളുണ്ട്. ബിസിനസുകാരുടെ സൗകര്യാര്‍ഥം ദല്‍ഹി,മുംബൈ,ബംഗളൂരു, ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലേക്ക് അതിരാവിലെയും പ്രത്യേക സര്‍വീസുണ്ട്.  രാജ്യാന്തര തലത്തില്‍ റിയാദ്, മസ്കത്ത്, ഷാര്‍ജ, ദുബൈ, അബൂദബി, ദോഹ, കുവൈത്ത്, ജിദ്ദ, ദമാം, സലാല, കൊളംബോ, ക്വാലാലംപുര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. കുവൈത്ത് എയര്‍ വേസ്,ഖത്തര്‍ എയര്‍വേസ്,എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാന കമ്പനികള്‍ക്ക്  യു.എസിലേക്കും യൂറോപ്പിലേക്കും കണക്ഷന്‍ വിമാനങ്ങളുണ്ട്. ഇതു കൂടാതെ കൊളംബോ ക്വാലാലംപുര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ന്യൂസിലന്‍ഡിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ വിമാനങ്ങളുമുണ്ട്.
ആഴ്ചയില്‍ മൂന്ന് വീതം ജെറ്റ് എയര്‍വേയ്സിന്‍െറ ബഹ്റൈന്‍-കൊച്ചി-ബഹ്റൈന്‍, മൂന്നു വീതം എയര്‍ ഇന്ത്യയുടെ മസ്കത്ത്-കൊച്ചി-മസ്കത്ത്, പ്രതിദിനം ടൈഗര്‍ എയര്‍വേസിന്‍െറ സിംഗപ്പൂര്‍-കൊച്ചി-സിംഗപ്പൂര്‍, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ ഹൈദരാബാദ്-കൊച്ചി-തിരുവനന്തപുരം, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ തിരുവനന്തപുരം-കൊച്ചി-ഹൈദരാബാദ് എന്നിവയാണ് പുതിയ സര്‍വീസുകള്‍.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റെയില്‍വേ നിരക്ക് വര്‍ധന പിന്‍വലിച്ചു


ന്യൂദല്‍ഹി: റെയില്‍വേ യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെയാണ് റെയില്‍വേ മന്ത്രി മുകുള്‍ റോയ്ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.
ഫസ്റ്റ് എ.സി, സെക്കന്‍്റ് എ.സി എന്നീ ക്ളാസുകളിലെ നിരക്ക് വര്‍ധന പിന്‍വലിച്ചിട്ടില്ല. റെയില്‍വേയുടെ സാമ്പത്തിക ഭദ്രത പ്രധാനമാണെങ്കിലും സാധാരണ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പിക്കാനാവില്ലെന്ന് മുകുള്‍ റോയ് ചൂണ്ടിക്കാട്ടി.ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. കിലോമീറ്ററിന് 10 പൈസമുതല്‍ 30 പൈസ വരെയായിരുന്നു വര്‍ധന. ഇതിന്റെപേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെഅതൃപ്തിക്ക് പാത്രമായ ത്രിവേദിക്ക് മന്ത്രി സ്ഥാനം വരെ നഷ്ടമായി.
(courtesy:madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Apply online for School Teachers transfer & posting

സ്കൂള്‍ ടീചെര്സ്‌ നു  ട്രാന്‍സ്ഫര്‍ ഇന്റര്‍ ദിസ്തൃച്റ്റ്‌, ഔട്ടെര്‍ ദിസ്തൃച്റ്റ്‌ അപേക്ഷിക്കുന്ന വിധം, മറ്റു ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ക്കായി ഈ സൈറ്റ് പ്രയോജനപെടും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധതിനു ഇവിടെ ക്ലിക്ക് ചെയ്യുക. പോസ്റ്റ്‌ സന്ക്ഷന്‍ ആയ വിവരത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക. !


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

L D C Special news question answers !

സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് നേരിട്ട് എത്തണം !
പരിശോധനക്ക് ഏതാതവര്‍ക്ക് കത്തയക്കും !
അധിക യോഗ്യതയ്ക്ക് വെഇറ്റ്അജ്  ഇല്ല !
എല്‍ ഡി സി ; എല്‍ ജി എസ് മാര്‍ക്സ് വെബ്‌സൈറ്റില്‍ ! (see this blog 2 days before post for direct link)
ഹാള്‍ ടിക്കറ്റ്‌ നഷ്ടപെട്ടവര്‍ക്ക് പേര്, ജനനതിയ്യതി ; എഴുതിയ കാറ്റെഗരി നും. വിലാസം നല്‍കി രേജിസ്റെര്‍ നമ്പര്‍ അറിയാം !
നേരിട്ടെത്താന്‍ നിര്‍വഹാമില്ലത്തവര്‍ കേന്ദ്ര ഓഫീസുമായി ബന്ധപെടുക. 0471 -2554000
ഉത്തരകടലാസിന്റെ ഫോട്ടോ കോപ്പി ലഭിക്കും; ജില്ല ഓഫീസി,/  ഓര്‍ / വെബ്സൈറ്റ് വഴി ഫോം ഡൌണ്‍ലോഡ് ചെയ്തെടുത്. അപേക്ഷിക്കണം. ഫീ 200 രൂപ. 0051 PSC-800 State PSC-99-അദര്‍ receipts എന്നാ അക്കൗണ്ട്‌  ഹെഡില്‍ ഏതെങ്കിലും ട്രീഷര്യില്‍ പണം അടച്ചു ഒറിജിനല്‍ റെസിപ്റ്റ്  അപേക്ഷയോടൊപ്പം അയകണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. rejistered പോസ്റ്റില്‍ ഉത്തര കടലാസിന്റെ കോപ്പി ലഭിക്കും. ഒരു തവണ മാത്രമേ ലഭിക്കൂ.
ഉത്തര കടലാസ്സ്‌ പുന പരിശോദിക്കാന്‍  ജില്ല്ല ഓഫീസില്‍ നിന്നും, സൈറ്റ്ലൂടെയും     ഫോം ലഭിക്കും . റാങ്ക് ലിസ്റ്റ് പ്രസിധേക്കരിച്ചു 45 ദിവസത്തിനുള്ളില്‍  അപേക്ഷ നല്‍കേണ്ടത്. 50 രൂപ ഫീസ്‌. '0051 PSC 105 State PSC-99 examination fee' എന്നാ അക്കൗണ്ട്‌ ഹെഡ് ഇല പണമടച്ചു അസ്സല്‍ ചാലന്‍ രസീതും അപേക്ഷയോടൊപ്പം അയകണം. ജില്ല തലതി പ്രസിദ്ധീകരിച് റാങ്ക് ലിസ്റ്റ് നു ജില്ലയിലേക്കും (ഓഫീസര്‍ ടെ പേരില്‍) ആണ് അപേക്ഷികേണ്ടത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മാർച്ച് 21, 2012

16000 വിരമിക്കല്‍ ഒഴിവിലേക്ക് ഉടന്‍ പി എസ് സി നിയമനം !!

ÄßøáÕÈLÉáø¢: æÉX×X dÉÞÏ¢ ²øá ÕV×¢ ©ÏVJßÏÄßÈá ɵøÎÞÏß, §ì ÎÞØ¢ 31Èá ÕßøÎßçAIßÏßøáK ØVAÞV ¼àÕÈAÞøáæ¿ ®HJßÈá ÄáÜcÎÞÏ ²ÝßÕáµ{ßçÜAá ÈßÏÎÈ¢ È¿JÞX Éß®ØíØßçÏÞ¿á ØVAÞV ©¿X ¦ÕÖcæM¿á¢. Éß®ØíØß ¥dÄÏᢠ²ÝßÕßçÜAí ¥èÁbØí æÎçNÞ ¥ÏÏíAá¢. ØâMVÈcâÎùùß ÄØíÄßµ Øã×í¿ß‚޵ᢠÉß®ØíØß ÈßÏÎÈ¢ ©ùMÞAáµ.§ì ÎÞØ¢ 31Èí 55 ÕÏTí ÄßµEí ®dÄ çÉV ÕßøÎßçAIßÏßøáKá ®K  µÃAí ÜÍcÎÞÏßGßÜï. ¯ÄÞIá 16,000 çÉV ÕßøÎßAáæÎKÞÃá µÃAÞAáKÄí. ¥dÄÏᢠØâMVÈcâÎùùß ÄØíÄßµ Øã×í¿ß‚ÞÃá Éß®ØíØß ÕÝß ÈßÏÎÈ¢ È¿Jáµ. ÕßøÎßAW ÎâÜÎÜïÞæÄ ©IÞµáK ²ÝßÕáµ{ßçÜAí §ÄßÈá ÉáùæÎ ÈßÏÎÈ¢ È¿Já¢.ÏáÕÞAZAí ¦µV×µÎÞÏ æÄÞÝßÜÕØø ÉÞçA¼í æµÞIáÕøáæÎKᢠçµØøß d¿Øíxßæa Îá¶ÞÎá¶JßW ÇÈÎdLß æµ.®¢. ÎÞÃß ÉùEá. §ì ÉÞçA¼í ºV‚ÏßÜÞÃí. æÉX×X dÉÞÏ¢ µâGßÏÄßæa çÉøßW ²øÞZAá çÉÞÜᢠ¥VÙÎÞÏ ¥ÕØø¢ È×í¿æM¿ßˆ.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Piravom with Anoop jacob he won 12070 !!

æµÞ‚ß: øÞ×íd¿àÏ çµø{¢ æÈFß¿ßçMÞæ¿ ©xáçÈÞAßÏ ÉßùÕ¢ ©ÉÄßøæE¿áMßW ÏáÁß®ËßÈí ©¼í¼bÜ Õ߼Ϣ. 12,070 çÕÞGáµ{áæ¿ ÍâøßÉfçJÞæ¿ÏÞÃí ÏáÁß®Ëí ØíÅÞÈÞVÅß ¥ÈâÉí ç¼AÌí Õß¼Ïß‚Äí. ¦æµ çÈ¿ßÏÄí: ¥ÈâÉí ç¼AÌí(çµø{ çµÞYd·Øí êç¼AÌí)ê82,756, ®¢.æ¼.ç¼AÌí(ØßÉß®¢)ê70,686, æµ.¦V.øÞ¼ç·ÞÉÞW(Ìßæ¼Éß)ê3,241. Ìßæ¼Éß ØíÅÞÈÞVÅßAᢠµÝßE ÄÕÃçJÄßçÈAÞZ çÕÞGá µáùEá. 4,324 çÕÞGáµ{ÞÃí 2011æÜ ÄßøæE¿áMßW Ìßæ¼Éß çÈ¿ßÏÄí.¦Æc ÈßÎß×B{ßW ®WÁß®ËßÈí ¥ÈáµâÜÎÞÏßøáK ÜàÁí ÈßÜ æÉæGKÞÃá ÄßøßEáÎùßEÄí. ɵáÄß çÕÞGáµZ ®HßAÝßEçMÞZ ÄæK ¥ÈâÉí ç¼AÌí ÕcµíÄÎÞÏ çÎWææA ©ùMß‚á. ¥ùáÉÄá ÖÄÎÞÈ¢ çÕÞGáµZ ®HßAÝßEçMÞZ Õ߼Ϣ ¥ÈâÉßæa µ‡ßÜÞÏÄÞÏß ÈßT¢ÖÏ¢ ÉùÏÞÕáK ¥ÕØíÅÏÞÏß. §çÄÞæ¿ ÏáÁß®Ëí dÉÕVJµV ÎÇáøÉÜÙÞøÕßÄøÃÕᢠ¦ø¢Íß‚á.

®WÁß®ËßÈí ¥ÈáµâÜÎÞÏ ÉFÞÏJáµ{ßW çÉÞÜᢠÏáÁß®Ëí ÎáçKx¢ Äá¿øáK µÞÝíºÏÞÏßøáKá. 92% çÕÞGáµZ ®HßAÝßEçMÞZ ¥ÈâÉßæa ÍâøßÉf¢ ÉÄßÈÞÏßø¢ µ¿Ká.2011æÜ ÄßøæE¿áMßW ÎáXÎdLß ¿ß.®¢.ç¼AÌí çµÕÜ¢ 157 çÕÞGáµ{áæ¿ ÍâøßÉfJßÜÞÃí ®¢.æ¼.ç¼AÌßæÈ ÉøÞ¼ÏæM¿áJßÏÄí. ¥ÄáæµÞIá ÄæK ÕX dÉÄàfçÏÞæ¿ÏÞÃí ®WÁß®ËᢠÉßùÕ¢ ÄßøæE¿áMßæÈ çÈøßGÄí. ²XÉÄá ØíÅÞÈÞVÅßµ{ÞÃí Îrøø¢·JáIÞÏßøáKÄí. 12 ÉFÞÏJáµ{ßæÜ 134 ÌâJáµ{ßÜÞÏßøáKá çÕÞæG¿áMí.

  ÉßùÕJí ÏáÁß®Ëí ¼ÞÄßÎÄÖµíÄßµæ{ ©ÉçÏÞ·ß‚á: ÉßÃùÞÏß
  ÍøÃÎßµÕßÈáU ¥¢·àµÞø¢: ææÙÆøÜß ÖßÙÞÌí ÄBZ
  Õ߼Ϣ æȇÞxßXµø ©ÉÄßøæE¿áMßæa ÎáçKÞ¿ßæÏKí Üà·í
  ©NXºÞIß ØVAÞøßæa dÉÕVJÈB{áæ¿ ÕßÇßæÏÝáJí:ÎÞÃß

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

ചൊവ്വാഴ്ച, മാർച്ച് 20, 2012

Tech News - Lifestyles !

കൊച്ചി: ഐഡിയ സെല്ലുലാറിന്റെ 3ജി സേവനം കേരളത്തിലെ എല്ലാ ജില്ലകളിലും ലഭ്യമാകുന്നു. ഏറ്റവുമൊടുവില്‍ ഇടുക്കിയിലാണ് 3ജി സേവനമെത്തിച്ചത്. കേരളത്തില്‍ 73 ലക്ഷം വരിക്കാരുള്ള ഐഡിയക്ക് 13... തുടര്‍ന്നു വായിക്കുക








"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

എയര്‍ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്ക്; ഈ മാസം 25 മുതല്‍ !!

 ദമ്മാം: എയര്‍ ഇന്ത്യയുടെ ജനപ്രിയ ബജറ്റ് എയര്‍ലൈന്‍ സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കും. ഈ മാസം 25 മുതല്‍ ദമ്മാമില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കന്നതോടെ യാത്രക്കാര്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഗുണകരമായ സേവനങ്ങള്‍ ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യാ കിഴക്കന്‍ പ്രവിശ്യാ മാനേജര്‍ വിനോദ് കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്കും, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും ആയിരിക്കും  സര്‍വീസുകള്‍.
മുംബൈ, ഹൈദരാബാദ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. എക്സ്പ്രസിലേക്ക് മാറുന്നതോടെ എയര്‍ ഇന്ത്യയുടെ നേരത്തെയുള്ള സമയത്തിലും മാറ്റം വന്നിട്ടുണ്ട്. രാത്രി 8.30ന് ദമ്മാമില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.10ന് നാട്ടില്‍ എത്തും. എറ്റവും പുതിയ ബോയിങ് 737-800 സീരിസിലുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് നടത്തുക. ഇവിടെ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാര്‍ക്ക് 30 കി.ഗ്രാം ബാഗേജും നാട്ടില്‍ നിന്ന് ഇവിടേക്ക് 20 കിലോ ബാഗേജും ഏഴു കിലോ ഹാന്‍റ് ബാഗേജുമാണ് യാത്രക്കാര്‍ക്ക് അനുവദിക്കുക. അധിക ബാഗേജിന് 30 റിയാല്‍ വീതമാണ് ഈടാക്കുക. മറ്റ് ബജറ്റ് എയര്‍ലൈനുകളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യാ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ചായയും വെള്ളവും സ്നാക്സും വിതരണം ചെയ്യും. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പി എസ് സി എല്‍ ഡി ക്ലാര്‍ക്ക് , ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് മാര്‍ക്ക്‌ അറിയാന്‍

പി എസ് സി എല്‍ ഡി ക്ലാര്‍ക്ക് , ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് മാര്‍ക്ക്‌ അറിയാന്‍  പോസ്റ്റ്‌, ജില്ല അടങ്ങിയ ലിങ്ക് സെലക്ട്‌ ചെയ്ത ശേഷം; ഗോ ബട്ടന്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് രേജിസ്റെര്‍ നമ്പര്‍ എന്റര്‍ ചെയ്യുക,  click here for direct link



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, മാർച്ച് 19, 2012

ഐഡിയ ഉണ്ടോ കാശ് വാരാം !!

¾ÞX Ȉ ÌáißÏáU æºùáAÈÞÏßGÞÃí ¼Èß‚Äí. Éçf ¨ ÕßÆcÞÍcÞØ ØdOÆÞÏ¢ ®æK ĵ߿¢Îùß‚áµ{Eáê ÉÀßMßØíxáµ{ᢠÉÀßAÞÈß×í¿Î߈ÞJÕøᢠ ²øáçÉÞæÜ µ‡¿ß‚á ÉÞØÞAáK ÁÏçÜÞ·í. Ø¢ÖÏÎáæICßW ÈÕÏá· ÏáÕ¼ÈÄÏáæ¿ ÕÝßµÞGßµ{ÞÏ ÎâKá 濵í Ìáiß¼àÕßµæ{ çÈÞAÞ¢ ê ÌßWç·xíØí (èÎçdµÞçØÞËíxí), ØíxàÕí ç¼ÞÌíØí (¦MßZ), ÎÞVAí ØáAVÌV·í (çËØíÌáAí)ꮈÞÕøᢠÉÞÄßÕÝßÏßW çµÞ{¼í ÕßGÕV. ®KßGᢠ§ÕæøBæÈ ÎÙÞzÞøÞÏß? µ‡ßW µáçù Ȉ °Áßϵ{ᢠÕß¼Ïß‚ßçG ¥¿Bâ ®K ÎÈTᢠ²MÎáIÞÏßøáKÄáæµÞIí çÈ¿ßæÏ¿áJ Õß¼ÏJßæa µÅÏÞÃÕøáç¿Äí. ÈßB{áæ¿ ÉAÜᢠȈ dÉÞµí¿ßAW ØbÉíÈB{áIÞÏÞW ÎÄß, ÏÞÅÞVÅcÎÞAÞX ÕÝßµ{áIí...

ØbÉíÈBZAí ¥ÕÇß çÕI...      
ÎÈTßæÜÞøá °ÁßÏ æÉÞGßæÏKá µøáÄáµ. ¦ °ÁßÏ ©ÉçÏÞ·ß‚í ÈæˆÞøá ©WMK¢ / çØÕÈ¢ ÄÏÞùÞAÞÈÞÕáçÎÞ ®KÞÃí ¦Æc¢ ¦çÜÞºßçAIÄí. Ø¢·Äß È¿MÞAßÏÞW ®GáÈßÜÏßW æÉÞGáçÎÞ ¥çÄÞ ÎÞVAxßW ÈßùçEÞ¿áçÎÞ ®KᢠÉøßçÖÞÇßAáµ. ¥ÄßÈí ÎÞVAxßW ÈßÜÕßW ÈßB{áæ¿ °ÁßÏÏíAí ÌÆÜÞÏáU ©WMKB{ᢠçØÕÈB{ᢠ¯ÄÞæÃKᢠ¥ÕÏáæ¿ ÕßÜÏᢠçÉÞøÞÏíε{ᢠ®æLÜïÞÎÞæÃKᢠçÈÞAâ. ØáÙãJáAZ ÕÝßÏᢠçØÞ×cW èØxáµ{ßÜâæ¿ÏáæΈޢ ¥ÍßdÉÞÏBZ Øbàµøß‚í ÕßÜÏßøáJâ (ÄÞWÉøcÎßæˆCßW ÉßæK ²øá ÌßØßÈØᢠÄá¿BÞX ÈßWAøáæÄKí ØíxàÕí ç¼ÞÌíØí ÉùEçÄÞVAÞ¢). ÉøßçÖÞÇȵæ{ˆÞ¢ µÝßEí, ÈßÜÕßW ÎÞVAxßÜáU ©WMK¢/ çØÕÈçJAÞZ Äæa °ÁßÏæµÞIáU ©WMKÎÞÃí µß¿ßÜ¢ ®KáùMáæICßW èÇøcÎÞÏß µOÈß Äá¿BÞ¢. ¥ÄßÈáU ÕÝßµZ...

濵íçÈÞÉÞVAí      
¯ÄáÄø¢ µOÈßÏÞÃí Äá¿BÞX çÉÞµáKÄí, ¥Äßæa ÕßÖÆÞ¢ÖBZ, ¦ÕÖcÎáU Éâ, µOÈßÏßW ÈßKá dÉÄàfßAÞÕáK µÞøcBZ, ÈßB{áæ¿ ÉÖíºÞJÜ¢ §æĈޢ çºVK ²øá ƒÞX ¦Æc¢ ÄÏÞùÞAáµ. ÉßæK ÄßøáÕÈLÉáøæJ 濵íçÈÞÉÞVAßçÜkAí Õ‚áÉß¿ßAáµ. ÏáÕØ¢ø¢Íµæø çdÉÞrÞÙßMßAáµ ®K ÜfcçJÞæ¿ æ¿µíçÈÞÉÞVAßW 15,000 ºÄáødÖÏ¿ß dÉçÆÖJí 濵íçÈÞ{¼ß ÌßØßÈØí §XµcáçÌ×X æØaV (¿ßÌß°) dÉÕVJßAáKáIí. çµdwÖÞØídÄêØÞçCÄßµÕµáMßæa ØÙµøÃçJÞæ¿ dÉÕVJßAáK ¨ æØaùßçÜAí ¦ÖÏB{áÎÞæÏJß µOÈß Äá¿BßÏ ÈâùáµÃAßÈí ÏáÕÞAZ §ÄßçÈÞ¿µ¢ Ø¢ø¢Íµ ø¢·æJ ÕXØ¢ÍÕB{ÞÏß ÎÞùßÏßGáIí. °ÁßÏÏáÎÞÏß §Õßç¿Aí ÕKÞW ƒÞX ÄÏÞùÞAÞÈáU µìYØÜß¹í Õæø Øì¼ÈcÎÞÏß ÜÍßAá¢. ÉiÄß ¥¢·àµøßAæMGÞW ¥¿ßØíÅÞÈ ØìµøcBæ{ˆÞÎáU ³ËßØᢠ濵íçÈÞÉÞVAßW ÖøßÏÞAßJøá¢. ²M¢ ØÞçCÄßµêØÞOJßµêÎÞVAxß¹í dÉÖíÈBZ ÉøßÙøßAÞÈᢠÌÞCí ÕÞÏíÉæÏ¿áAÞÈᢠÉiÄßµZAí ØVAÞV ØÙÞÏ¢ çÈ¿ßæÏ¿áAÞÈáÎáU ÕÝßµ{á¢. ÈßÖíºßÄ µÞÜçJAÞÃí ¨ ØÙÞÏBZ. ÕßÕøBZAí:   www.technoparktbi.org,  çËÞY: 0471 2700222

®X°¿ß ¿ßÌß°     
°Áßϵ{áÎÞÏß çµÞÝßçAÞ¿í ÈÞ×ÈW §XØíxßxcâGí ³Ëí 濵íçÈÞ{¼ßÏßæÜ ¿ßÌß°ÏßW ®JßÏÞW øIáIí ·áâ êÎÞçȼíæÎaí Ø¢ÌtßÏÞÏ Õß×ÏBZAí çµÞÝßçAÞ¿í °°®NßæaÏᢠ濵íÈßAÜßW ®X°¿ßÏáæ¿ÏᢠØÙÞÏ¢ ²øáÎß‚í ÜÍßAá¢. °¿ß, §Üµíçd¿ÞÃßµíØí çÎ~ܵ{ßW ÌßØßÈØí Äá¿BÞÈÞÃí ®X°¿ßØß _ ¿ßÌß°Ïáæ¿ dÉÇÞÈ ØÙÞÏ¢.  www.nit.ac.in   ®K æÕÌíèØxßW ¿ßÌß° ÕßÍÞ·JßW çÉÞÏÞW ¥¢·ÄbæοáAÞÈᢠÈßB{áæ¿ ÉiÄß ØÎVMßAÞÈáÎáU ³Éí×ÈáIí. ¦ÖÏ¢ ·¢ÍàøÎÞæÃCßW ÌßØßÈØí Äá¿BáKÄßÈá ÎáXÉáU ÎÞVAxí ùßØV‚ßÈá Õæø ¿ßÌß° ØÙÞÏßAá¢. ³ËßØí Äá¿BÞÈáU æµGß¿Õᢠ ÈWµá¢. ÎâKá ÕV×çJAí µYæØ×X ÈßøçAÞæ¿ÏÞÏßøßAᢠØìµøcBZ. µâ¿áÄÜùßÏÞX çËÞY: 0495 2286147.
 courtesy (manoramaonline.com/yuva)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

കൂലി പണിക്കു സോലുഷന്‍ അമേരിക്കയില്‍ !!

1989  : ¦dtdÉçÆÖßæÜ ÕÞùCW ¼ßˆÏßæÜ ²øá µád·Þ΢. ÆßÕØ¢ ¥FáøâÉ µâÜßAá ÉÃßæÏ¿áAáK µùáJá æÎÜßE æÉYµáGß. Îá×ßEá Èßù¢ÎBßÏ ØÞøßÏÞÃá çÕ×¢. 2000: ¥çÎøßAÏßæÜ ¥øßçØÞà آØíÅÞÈJáU ËàÈßµíØßæÜ µàÏíØí çØÞËíxíæÕÏV æØÞÜâ×XØí ®K çØÞËíxíæÕÏV µOÈßÏáæ¿ ¦ØíÅÞÈ¢. Øߧ² ØíÅÞÈJí ¦ ÉÝÏ æÉYµáGß ê Áß. ¥ÈßW ç¼cÞÄß æùÁíÁß.ÈøØߢÙá{·áÁ¢ ®K µád·ÞÎJßW µ¿áJ ÆÞøßdÆcJßæa È¿áÕßW ¼Èß‚í, ¥ÈÞÅÞÜÏJßW ÌÞÜc¢ æºÜÕßG ç¼cÞÄß æùÁíÁßÏáæ¿ Õ{V‚ ®KᢠdÉÄßØtßµç{Þ¿á çÉÞø¿ß‚ÞÏßøáKá. ¼àÕßÄJßW Õß¼ÏJßçÜAí ²ÞçøÞºáտᢠՂçÖ×¢ §ÈßÏᢠ©ÏøÞX ØÞÇßAáæÎK çÌÞÇcÕᢠèÆÕÕßÖbÞØÕáÎÞÏß ç¼cÞÄß ÈßVÍÏ¢ ¥¿áJ ºáÕ¿áÕ‚á. ¥ÄßçMÞZ ®JßÈßWAáKÄí ¥çÎøßAÏßæÜ ¥øßçØÞà آØíÅÞÈJáU µàÏíØí çØÞËíxíæÕÏV æØÞÜâ×XØí ®K çØÞËíxíæÕÏV µOÈßÏáæ¿ ÄÜMJÞÃí. ÆßÕØ¢ ¥FáøâÉ µâÜßAá ÉÃßæÏ¿áJßøáK ÈÞ¿X æÉYµáGß çµÞ¿ßAÃAßÈí çÁÞ{V ¦ØíÄßÏáU µOÈßÏáæ¿ ÄÜMæJJßÏ µÅ ÉùÏáµÏÞÃá ç¼cÞÄß æùÁíÁß...
¥ÈÞÅÞÜÏ¢ 
ÈßVÇÈøÞÏßøáKá µã×ßAÞøÞÏ ÎÞÄÞÉßÄÞAZ. ¼àÕßAÞX ÈßÕãJßÏ߈ÞÏßøáæKCßÜᢠ©ÏVK ÕßÍÞ·JßW ¼Èß‚ÄáµÞøâ ØVAÞV ¦ÈáµâÜc¢ ²KáÎ߈.¥ºí»X ÉGÞ{JßW çºVæKCßÜᢠ¾Bæ{ ÕßGáÈßWAÞÈáU Õß×΢æµÞIí ¥ÄáçÉfß‚í ÈÞGßæÜJß. Éâ ÕÜßæÏÞøá dÉÖíÈÎÞÏßøáKá. ÈßÕãJßÏ߈ÞæÄ ÙÈáÎçAÞIÏßæÜ ØVAÞV ¥ÈÞÅÞÜÏÎÞÏ ÌÞÜØÆÈßW ¥ºí»X ®æK çºVJá. ¥FÞ¢ÐÞØí ÎáÄW ÉJÞ¢ÐÞØí Õæø ¥Õßæ¿ÏÞÃá ¾ÞX µÝßEÄí. ÎÞÄÞÉßÄÞA{ßW ¦æøCßÜᢠÈ×í¿æMG µáGßµZAá ÎÞdÄçÎ ¥Õßæ¿ dÉçÕÖÈÎáUâ. ®ÈßAÕßæ¿ dÉçÕÖÈ¢ µßGÞX ¥ºí»æÈÞøá µU¢ÉùEá; §ÕZAí ¥NÏ߈!
²ÞçøÞ ¥ÕÇßAᢠÎxá µáGßµ{áæ¿ ¥ºí»çÈÞ ¥NçÏÞ ¥Õæø ÕàGßçÜAá æµÞIáçÉÞµÞX ÕøáÎÞÏßøáKá. ®æK æµÞIáçÉÞµÞX ¥ºí»X ÕøáæÎK dÉÄàf æÕùáæÄÏÞÕá¢. ¥ÕÇßAÞÜJí ÕÞVÁæa ÕàGßæÜ ç¼ÞÜß æºÏíÄÞÃá ¾ÞX Ífâ µÝß‚ßøáKÄí. ÉJÞ¢ÐÞØí Õæø ØbLÎÞÏß ØíµâZÌÞ·í çÉÞÜᢠ®ÈßA߈ÞÏßøáKá. æÎÜßEáÃBßÏ, µÞÃÞX ºLÎ߈ÞJ æÉYµáGßÏÞæÃK ºßL ®æa ÎÈTßW ÕˆÞJ Ø¢¸V×ÎáIÞAßÏßøáKá. Éçf, ºßLµæ{ µâ¿áÄW ÆàÉíÄÎÞAß dÉØÞÆÞvµ ÎçÈÞÍÞÕ¢ Õ{VJÞÈÞÃá ¾ÞX dÖÎß‚Äí. ²M¢ Ȉ ØáÙãJáA{áÎÞÏß ØìÙãÆ¢ ÈßÜÈßVJß ê ç¼cÞÄß ÉùEá.
  for read balance click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളതിനടിയിലും ഉപയോഗിക്കാവുന്ന മിസ്റ്റര്‍ ലൈറ്റ് ടോര്‍ച് !!

ÆáÌÞÏí:ÁßØíµÕùß ®W§Áß ®K çÉøßW ÎßØíxV èÜxí æÕUJßÈ¿ßÏßÜᢠ©ÉçÏÞ·ßAÞÕáK Ëí{Þ×í èÜxí ÉáùJßùAß. ÕÞGV dÉâËí Ø¢ÕßÇÞÈçJÞ¿áµâ¿ßÏ ¨ èÜxí ¼ÜÈßøMßæa 20 ÎàxV ÄÞÝíºÕæø ©ÉçÏÞ·ßAÞÈÞµá¢. ¼ÜÎVgæJ ¥Äß¼àÕßAÞÈᢠµâ¿áÄW Æâø¢ ÖµíÄÎÞÏ dɵÞÖ¢ ÈWµÞÈᢠµÝßÏáKÄÞÃßæÄKí d·âMí ¼ß®¢: ÎáÙNÆí ÙËàÆí, ®¼ß®¢: èËØW ¥ÌíÆáW µøࢠ®KßÕV ÉùEá.
æÕUJßÈ¿ßÏßÜᢠÉáùçÎÏᢠ©ÉçÏÞ·ßAÞÕáK ¨ ç¿ÞV‚áµ{ßW ÆàV¸µÞÜ ©ÉçÏÞ·JßÈáU ÈâÄÈ ØÞçCÄßµ ÕßÆcµ{ÞÃáUÄí. µ¿ÜßW ÎWØcÌtÈJßÈᢠÎxᢠçÉÞµáKÕæø µâ¿ß ©çgÖß‚ÞÃí ÈßVÎß‚Äí. ©MáæÕUçÎÞ ÎVg ÕcÄßÏÞÈBç{Þ dÉÕVJÈæJ ÌÞÇßA߈. µáùE ªV¼JßW µâ¿áÄW ØÎÏ¢ dÉÕVJßAáæÎKÄÞÃá ÎæxÞøá dÉçÄcµÄ. ÈßÜÕßW ²øá çÎÞÁÜÞÃí ©UæÄCßÜᢠÍÞÕßÏßW 4ê5 çÎÞÁÜáµ{ßÜáU èÜxáµZ ÉáùJßùAáæÎKᢠ¥ùßÏß‚á. §øáÉJFßçÜæù øÞ¼cB{ßW ÎßØíxV èÜxí ÜÍcÎÞÃí. ²XÉÄá øÞ¼cB{ßW ØbL¢ ØVÕàØí çµdwB{áIí.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇനി ഓണ്‍ലൈന്‍ റേഷന്‍ കടകള്‍ !!


ÇÈÎdLß dÉÃÌí Îá~V¼ß ¦ÙbÞÈ¢ 溇áKá: çù×X µ¿µZ Îá~¢ÎÞxJßÈí ²øáBáµ. ¨ ÁßØ¢ÌùßW æÉÞÄáÕßÄøà Öã¢~ÜÏáæ¿ ÎÞx¢ ÏÞÅÞVÅcÎÞµáæÎKÞÃá ̼xí dÉØ¢·JßW dÉÃÌí ÉùÏáKÄí. ÍfcØáøfÞ ÌßW dÉÞÌÜcJßW ÕøáçOÞZ ²øáÜf¢ çµÞ¿ß øâÉ ÉiÄß È¿JßMßÈÞÏß ÕµÏßøáJáæÎK ©ùMᢠ̼xí dÉ~cÞÉÈJßÜáIí. ÍfcØáøfÞ Ì߈ßæÜ ÕcÕØíŵZ ¥ÈáØøß‚áU ÉâVà §{ÕáµZ ¥¿áJ ØÞOJßµ ÕV×¢ ÎáÄW ÜÍßAá¢. øÞ¼cæJ 63.5% ¼ÈBZAᢠ§Äßæa ¦ÈáµâÜc¢ ÜÍßAá¢. æÉÞÄáÕßÄøà Öã¢~Ü ÈÕàµøßAáçOÞZ ¦ÇÞV ÈOøáµ{áæ¿ ØÙÞÏçJÞæ¿ ØÌíØßÁß çÈøßGá ·áÃçÍÞµíÄÞAZAá ÜÍcÎÞAáK Ø¢ÕßÇÞÈÕᢠØVAÞV Éøß·ÃÈÏßÜáIí. çù×X µ¿µZ µ¢ÉcâGVÕWAøßAáµ, çdÌÞÁíÌÞXÁí ØÙÞÏçJÞæ¿ µ¿µæ{ çµdwàµãÄ ³YèÜX Ø¢ÕßÇÞÈÕáÎÞÏß ÌtßMßAáµ Äá¿BßÏÕ ÎᶢÎÞxJßæa ÍÞ·ÎÞÏß È¿MÞAá¢. ³çøÞ µÞVÁí ©¿ÎÏáæ¿ÏᢠdÉÄßÎÞØ ©ÉçÍÞ·Õᢠ³çøÞ µ¿µ{ßæÜÏᢠØÞÇÈB{áæ¿ ÜÍcÄÏᢠçµdwàµãÄ Ø¢ÕßÇÞÈJßÜâæ¿ ¥ùßÏÞÈÞÕá¢.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇനി പരിശീലന കേന്ദ്രം കൂടി !!

ÄßøáÕÈLÉáø¢D ®¢çƒÞÏíæÎaí ®µííØíçºFáµZ æÄÞÝßW ÉøßÖàÜÈ çµdwB{ÞAáæÎKí ÇÈÎdLß æµ.®¢. ÎÞÃß Ø¢ØíÅÞÈ Ì¼xí ¥ÕÄøßMß‚á ÉùEá. æÄÞÝßÜßÈÞÏß ù¼ßØíxV 溇ÞÕáK çµdwBZ ®K ÈßÜÏßW ÈßKí æÄÞÝßÜßÈí dÉÞÉíÄøÞAáK çµdw¢ ®K ÈßÜÏßW §ÄßæÈ ÎÞxá¢. µáGÈÞGßÜᢠÉÞÜAÞGᢠèùØí ÌçÏÞ ÉÞVAáµZ ØíÅÞÉßAáæÎKᢠÎÞÃß ÉùEá. ©ùÕß¿ÎÞÜßÈc Ø¢ØíµøÃJßÈí 100 çµÞ¿ß øâÉÏᢠ̼xßW ÕµÏßøáJß. è¼ÕÎÞÜßÈc¢ Ø¢ØíµøßAáK ÉiÄßµZAí 75% ØÌíØßÁß ÈWµá¢.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വിരമിക്കല്‍ പ്രായം 56 ആയി ഉയര്‍ത്തി !!

ÄßøáÕÈLÉáø¢: ÕßøÎßAW dÉÞÏ¢ 56 ÕÏØÞAß Èß¼æM¿áJßÏÄÞÏß ÇÈÎdLß æµ.®¢.ÎÞÃß Ì¼xí dÉØ¢·JßW ¥ùßÏß‚á. ÕßøÎßAW ÄàÏÄß ¯µàµøâ ²ÝßÕÞAß.ÕßÇÕæÉX×X 525 øâÉÏÞAß. ÖÌøßÎÜ ÎÞÜßÈcØ¢ØíµøÃJßÈí 5 çµÞ¿ß øâÉ ÕµÏßøáJß. ÌßÉß®W ÕßÍÞ·ÈJßæÜ ÕãA çøÞ·ßµZAá dÉÄßÎÞØ¢ 525 øâÉ ÈWµá¢. æÄÞÝßÜáùMí ÉiÄßÏßW Èâùá ÆßÕØ¢ ÉâVJßÏÞAßÏ ØídÄà æÄÞÝßÜÞ{ßµ{áæ¿ ÎAZAá ØíµâZ ÄáùAáçOÞZ 1000 øâÉ ÈWµá¢. ÕßÆcÞÍcÞØ ÕÞÏíÉÏíAá ÉÜßÖ §{Õí ÈWµáæÎKᢠ¥çgÙ¢ ¥ùßÏß‚á.¥çÄØÎÏ¢,æÉX×XdÉÞÏ¢ ©ÏVJßÏÄßÜᢠÕßøÎßAW ÄàÏÄß ¯µµøÃJßÜᢠdÉÄßç×Çß‚í dÉÄßÉf¢ È¿áJ{JßÜßùBß ÌÙ{¢ Õ‚á. µáù‚á ØÎÏçJÏíAí ̼xí ¥ÕÄøâ Ä¿ØæMGá. ̼xí ¥ÕÄøâ ÎdLß Äá¿VKÄßæÈ Äá¿VKí dÉÄßÉf¢ ØÍÏáæ¿ È¿áJ{JßW µáJßÏßøáKá dÉÄßç×Çß‚á. ̼xí çºÞVKá ®KÞçøÞÉß‚í Äá¿A¢ ÎáÄW ÄæK dÉÄßÉf¢ ÌÙ{¢ ÕÏíAáKáIÞÏßøáKá.


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആക്കി ഉയര്‍ത്തി. സംസ്‌ഥാന ബജറ്റില്‍ ധനമന്ത്രി കെ എം മാണിയാണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനമുയര്‍ന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരാണ്‌ പെന്‍ഷന്‍ ഏകീകരണം കൊണ്ടുവന്നത്‌ എന്നും ഇതിന്റെ ഫലമായി നിലവിലും 56 വയസ്സില്‍ വിരമിക്കുന്ന ഉദ്യോഗസ്‌ഥരുണ്ട്‌ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, മാർച്ച് 17, 2012

ഇനി എ ടി എമ്മിലൂടെ പുസ്തകമെടുക്കം. !!


മീന്‍ പിടുത്തക്കാരെ വീണ്ടും ആക്രമിച്ചു !!

øÞçÎÖbø¢ D dÖàÜCX ÍÞ·Já ÈßKá ÄÎßÝí ÎrcæJÞÝßÜÞ{ßµZAá çÈæø ÕàIᢠ¦dµÎâ. µÝßEÆßÕØ¢ µ‚ßJàÕßÈá ØÎàÉ¢ ÄÎßÝí ÎrcæJÞÝßÜÞ{ßµ{áæ¿ çÌÞGßÈá çÈæø dÖàÜCX ÎrcæJÞÝßÜÞ{ßµZ çÌÞ¢Ìí ¦dµÎâ È¿Jß. §çÄJá¿VKá ĵVK çÌÞGí ÎáBßæÏCßÜᢠçÌÞGßÜáIÞÏßøáK øÞçÎÖbø¢ ØbçÆÖßµ{ÞÏ ÈÞÜá æÄÞÝßÜÞ{ßµæ{ ¥Õßæ¿ ÎrcÌtÈJßæÈJßÏ ÎæxÞøᠠآ¸¢ øfæM¿áJß.
ÉáÜVæ‚ ÎàXÉß¿ß‚á æµÞIßøáK æÄÞÝßÜÞ{ßµ{áæ¿ çÌÞGßÈá çÈæø ¥Õßæ¿ ØíÉàÁí çÌÞGßæÜJßÏ dÖàÜCX Ø¢¸¢ æÉçd¿ÞZ çÌÞ¢Ìí ®ùßÏáµÏÞÏßøáKá. §çÄJá¿VKá ĵVK çÌÞGíí ÎáBÞX Äá¿Bß. çÌÞGßÜáIÞÏßøáK øÞçÎÖbø¢ ØbçÆÖßµ{ÞÏ æØWÕX, øÞεã×íÃX, ÕßXæØaí, ¥ùáÎá~¢ ®KßÕV µ¿ÜßçÜAá ºÞ¿ß. §ìØÎÏ¢ ¥Õßæ¿ ÎæxÞøá çÌÞGßæÜJßÏ ÄÎßÝí æÄÞÝßÜÞ{ßµZ §Õæø µøÏíæAJßAáµÏÞÏßøáKá. ÎæxÞøá ÎrcÌtÈ çÌÞGßÈá çÈæøÏᢠ¦dµÎâ È¿JßÏÄÞÏß ùßçMÞVGáIí.


ÌVÜòX: çµø{JòæÜ ÎrcæJÞÝòÜÞ{òµæ{ §xÞÜòÏX ÈÞÕòµV çÄÞAòÈòøÏÞAòÏ Ø¢ÍÕJòW ¼VÎX ÎÞÇcÎBZ §LcX ÈòÜÉÞ¿òæÈ ¥ÈáµâÜò‚í ÕÞVJ dÉØßiàµøß‚á. §xÞÜòÏX ÈÞÕòµV È¿JòÏ ¥ùá¢æµÞÜæÏ ²øáÄøJòÜᢠÈcÞÏàµøòAÞÈÞÕòˆK¡ ÎÞÇcÎBZ ²K¿C¢ ÕòÜÏòøáJò.µ¿WæAÞUAÞøáæ¿ èµÏîòW ÈòKᢠµMÜòæÈ øfßAáKÄßÈÞÏß §xÞÜòÏX ÈÞÕòµV æÕ¿ßÕ‚áæÕKÞÏßøáKá, ¼VÎÈòÏòæÜ µ¡{ÞØòµ¡ ÉdÄÎÞÏ dËÞC¡ËVG¡ ¥W·èÎÈV èØxṡ (Frankfurter Allgemeine Zeitung)æa ¦Æc ùòçMÞVGí. ÉßKà¿í ÎÞÇcÎBZ ÈßÜÉÞ¿í ÎÞxß §LcÏíAí ¥ÈáµâÜÎÞÏß ®ÝáÄßJá¿Bß.ÈòøÞÏáÇøÞÏ ÎrcæJÞÝòÜÞ{òµæ{ ÈcÞÏàµøÃÎòˆÞæÄ ÈòVÆÞfòÃc¢ æÕ¿òæÕºîáæµÞKá ®KÞÃí øIÞÎæJ ùòçMÞVGòW dËÞC¡ËVG¡ ¥W·èÎÈV èØxṡ ÉøÞÎVÖß‚Äí. èÜÉ¡Øò·V çËÞZµ¡Ø¡ èØxṡ, Áò èØx¡, èùÈòæ× çÉÞØ¡x¡, Ø¡xÞG¡¥XèØ·V Äá¿BòÏ ÎáXÈòø ÎÞÇcÎBZ §LcÏ¡A¡ ¥ÈáµâÜÎÞÏ ÈòÜÉÞ¿ÞÃí Øbàµøß‚ßøßAáKÄí.§xÞÜòÏX ÈÞÕòµøáæ¿ ÇÞVס¿cÕᢠ¥ÙLÏáÎÞá æÕ¿òæÕÏ¡MòÜâæ¿ ÕcµíÄÎÞµáKæÄKᢠÉdÄBZ æÕ{òæM¿áJáKá. µ¿WæAÞUAÞøÞæÃCòW ®LáæµÞIí ÈÞÕòµV ©¿X ÄæK ©JøÕÞÆòÄbæMGÕæø ¥ùòÏòºîòˆ ®Kᢠ¼VÎX ÉdÄBZ çºÞÆòAáKá.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

"സുടിയ" സമുദായ പ്രൊഫൈല്‍ ഉള്ളവരെ facebookinu വേണ്ട !!

çËØíÌáAí ÎáÄÜÞ{ß ÎÞVAí ØAVÌV·í ®K çÉøí ÕÞÏßW æµÞUÞJÄáæµÞIᢠ¥ÄßW ¥‰àÜ‚áÕÏáçIÞ ®Ká Ø¢ÏÎáUÄáæµÞIᢠØAVÌV·ßÈá ×ßÌáçÎÞX ®Ká çÉøß¿ÃæÎKí ÈN{ÞøᢠÉùEßG߈. ®KÞW ÈNßW ºßÜøáæ¿æÏÞæA çÉøáµZ çËØíÌáAßÈá ÎÈTßÜÞÕÞJÄáæµÞIí ¥æÄÞæA ¥‰àÜÎÞæÃKᢠ¦ çÉøáÎÞxß ÕãJßÏáU çÉøáµ{ß¿ÃæÎKᢠ¥ˆÞJÕæøˆÞ¢ ÕcÞ¼XÎÞøÞæÃKᢠÉùÏáK æÜÕÜßçÜAí ®JßÈßWAáKá çÜÞçµÞJø çØÞ×cW æÈxíÕVAí.  ¥AìIí ÁßÜàxí æºç‡æICßW æ®Áß dÉâËí µÞÃßAÃæÎKá ÉùEÄáçµGí ÉÞØíçÉÞVGᢠæ®Áß µÞVÁáæÎÞæA ØíµÞX æºÏíÄí ¥ÉíçÜÞÁí 溇áµÏÞÃí ÈÞGáµÞV. ÈßÜÕßW ÉÃßµßGßÏßøßAáKÄí ²ùàTÏßæÜ Øá¿ßÏ ØÎáÆÞÏAÞVAÞÃí. §¢·ïß×ßW ®ÝáÄáçOÞZ chutiya ®Ká ØíæɈ߹í ÕøáKÄí ¥Õøáæ¿ µáxΈ. ®KÞW, ÙßwßÏßW chutiya ®Ká Õ‚ÞW ØÞÎÞÈc¢ Îßµ‚ æÄùßÏÞÃí ®KÄáæµÞIí çÉøßW æÄùßÏáU ®ˆÞÕøáæ¿Ïᢠ¥AìIáµZ ÕcÞ¼ÎÞæÃKá Äßøß‚ùßEí ç†ÞAí æºÏíÄí çËØíÌáAí ºøßdÄ¢ Øã×í¿ß‚ßøßAáµÏÞÃí. çÉøßW chutiya ®KáU ¦ÏßøAÃAßÈá ædÉÞææËÜáµ{ÞÃí çËØíÌáAí ç†ÞAí æºÏíÄÄí. çËØíÌáAßæa ¥dµÎJßæÈÄßçø dÉÄßç×Çß‚á Äá¿BßÏ ØÎáÆÞ¢ÏÞ¢·BZ Øá¿ßÏ ØÎáÆÞÏJßÈá ç·ÞdÄÉÆÕßÏᢠآÕøÃÕᢠÕæø ÈWµÃæÎKí ØVAÞøßçÈÞ¿ÞÕÖcæM¿áµÏÞÃí. ²ÞZ ¦TÞ¢ Øá¿ßÏ ØíxáÁaíØí ÏâÃßÏX çËØíÌáAí È¿É¿ßæAÄßçø dÉçfÞÍ¢ ¦ø¢Íß‚á µÝßEá. ¦TÞÎßæÜ ¥Fá ¼ßˆµ{ßW §çÄÞ¿ÈáÌtß‚í dɵ¿ÈB{ᢠÎxᢠȿJáµÏÞÃí. ØC¿¢ ØÙßAÕ‡ÞæÄ çËØíÌáAßæa çµÞÜÕᢠµJßAáKáIí. §aVæÈxí ØbÞÄdLcJßÈá çÕIß ÖÌíÆÎáÏVJáK çËØíÌáAßÈí ©ÉçÏÞµíÄÞÕßæa çÉçøÞ ÄÈÄá Ø¢ØíµÞøçÎÞ çÉÞÜᢠ©ZæAÞUÞÈÞÕ߈ ®K ÕßçøÞÇÞÍÞØ¢ ºV‚ 溇æM¿áµÏÞÃí.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

മൊബൈല്‍ ഫോണ്‍ സുരക്ഷിതമാക്കാം !!

¥JÞÝ¢ Îá¿AÞX ÈàVçAÞÜß ®Ká ÉùÏÞùáIí. ÈàVçAÞÜßæÏ Ø¢Ìtß‚í §Äí ®çMÞÝᢠÖøßψ. Éæf ®Øí®¢®Øßæa µÞøcJßW §Äí Õ{æø ÖøßÏÞÃáÄÞÈá¢. ²øá çËÞY ÈßV¼àÕÎÞAÞX ¥Éµ¿µøÎÞÏ ÜßçCÞ¿áµâ¿ßÏ ²øá ºßK ®Øí®¢®Øí ÎÄß. ÉÜçMÞÝᢠ§Äí Õøßµ æÈxíÕVAí çØÕÈ ÆÞÄÞA{ßW ÈßKá ÄæKÏÞÕá¢. ¥çMÞZ §êæÎÏßÜßæa µÞøc¢ ÉùÏÞÏÞÈáÎ߈. çËØí ÌáAí, ¿bßxV, ÜßCíÁí§X Äá¿BßÏ çØÞ×cW æÈxíÕVAáµZ, æÕÌíèØxáµZ, §XØíxÞZ 溇áK ¦ƒßçA×ÈáµZ... ¥Éµ¿µÞøßµ{áæ¿ ÉGßµ §BæÈ çÉÞµá¢. Îßµ‚ æÎÞèÌW æصcâøßxß ¦ƒßçA×X §XØíxÞZ æºÏíÄÞW §ÕæÏ dÉÄßçøÞÇßAÞ¢. æÈxíµbßX æÎÞèÌW æصcâøßxß ¦XÁí ¦aßèÕùØí, ÜáAìGí æصcâøßxß ¦XÁí ¦aßèÕùØí, ®Õß¼ß ¦aßèÕùØí, ¥ÕÞØíxí æÎÞèÌW æصcâøßxß, çÈÞVGX ¦aßèÕùØí ¦XÁí æصcâøßxß Äá¿Bß ¦ƒßçA×ÈáµZ ²çGæùÏáIí Øì¼ÈcÎÞÏß ÁìYçÜÞÁí 溇ÞX. §ÕÏßW ¯xÕᢠÎßµ‚ æصcâøßxß ¦ƒßçA×ÈÞÃí æÈxíµbßX.æÈxíµbßæa æÕÌíèØxßW ÈßçKÞ ¥ÄÄí ²ÞMçùxß¹í ØßØíxJßæa ØíçxÞùáµ{ßW ÈßçKÞ §Õ ÁìYçÜÞÁí 溇ޢ. (ØߢÌàÏX çËÞÃáµZAí æÈxíµbßX æÎÞèÌW æصcâøßxß æÕV×X 5.0, ç†AíÌùßAí æÕV×X 4.2, ¦XçdÁÞÏßÁßÈí æÕV×X 5.6 ¥æˆCßW ®Xµcá(æÈxíµbßX) æÎÞèÌW æصcâøßxß ¦XÁí ¦aßèÕùØí æÕV×X 6.0.06.16. æÕV×X 3.0 çdÉÞ ÕßXçÁÞØí çËÞÃßÈá¢)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പിറവത്ത് 5 മണിക്ക് 85 .6 ശതമാനം പോളിംഗ് !!

ÉßùÕ¢: ©ÉÄßøæE¿áMßW æùçAÞVÁí çÉÞ{ß¹í. ¥FáÎÃßAí çÉÞ{ß¹í ØÎÏ¢ µÝßEçMÞZ 85.6% çÉÞ{ß¹í ¦Ãá çø~æM¿áJßÏÄí. 1987æÜ 85.45% ®K æùçAÞVÁÞÃí ÄßøáJßÏßøßAáKÄí. ®¿ÏíAÞGáÕÏW, ÄßøáÎÞùÞ¿ß, çºÞxÞÈßAø, ÉÞOÞAá¿, ÎÃà¿í ®KßÕß¿B{ßÜÞÃí ©ÏVK çÉÞ{ß¹í çø~æM¿áJßÏÄí. §ÜEß, ÄßøáÕÞCá{¢ ÉFÞÏJáµ{ßW µáùE çÉÞ{ß¹ÞÃí çø~æM¿áJßÏÄí.

ÉFÞÏJí ÄÜJßÜáU çÉÞ{ß¹í ÖÄÎÞÈ¢:
Îá{LáøáJßê 85.2
ÄßøáÕÞCá{¢ê 83
®¿AÞGáÕÏWê 86.1
çºÞxÞÈßAøê 86
¦OˆâV ê 84.7
§ÜEßê 82.9
µâJÞGáµá{¢ê 84.7
ÉßùÕ¢ê 84.9
ÄßøáÎÞùÞ¿ßê 86.4
ÎÃà¿íê 86.2
ÉÞOÞAá¿ê 86.1
øÞÎ΢·Ü¢ ê 85.3
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു ,നികുതി ഭീഷണി തല്‍ക്കാലം ഒഴിവായി;

അബൂദബി: കേന്ദ്ര ബജറ്റില്‍ ഇത്തവണയും പ്രവാസികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. വയലാര്‍ രവി നേതൃത്വം നല്‍കുന്ന പ്രവാസികാര്യ വകുപ്പിന് അനുവദിച്ച ഫണ്ടില്‍ നേരിയ വര്‍ധന വരുത്തുകയും ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് പരിധി ഉയര്‍ത്തുകയും ചെയ്തത് മാത്രമാണ് നേട്ടം. അതേസമയം, നികുതി ഭീഷണിയില്‍നിന്ന് തല്‍ക്കാലം പ്രവാസികള്‍ രക്ഷപ്പെട്ടു. എങ്കിലും താമസിയാതെ നികുതി വരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു.
പ്രവാസികാര്യ വകുപ്പിന് കഴിഞ്ഞ വര്‍ഷം 81 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ 114.77 കോടി. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നികുതിയില്ലാതെ കൊണ്ടുപോകാവുന്ന ബാഗേജിന്‍െറ പരിധി വര്‍ധിപ്പിച്ചു. ഇതുവരെ 25,000 രൂപക്ക് തുല്യമായ സാധനങ്ങളാണ് ഇങ്ങനെ സൗജന്യമായി കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നത്. ഇത് 35,000 രൂപയാക്കി. 10 വയസ്സ് വരെയുള്ള കുട്ടികളുടെ സൗജന്യ ബാഗേജ് 12,000 രൂപയില്‍നിന്ന് 15,000 രൂപയായി വര്‍ധിപ്പിച്ചു. 2004ലാണ് ഏറ്റവും ഒടുവില്‍ ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് പരിഷ്കരിച്ചത്. കസ്റ്റംസ്-സെന്‍ട്രല്‍ എക്സൈസ് വിഭാഗത്തിലൂടെ പുതിയ സാമ്പത്തിക വര്‍ഷം 27,280 കോടി രൂപയാണ് ലക്ഷ്യമിടുന്ന വരുമാനം.
പ്രവാസികളുടെ മേല്‍ നികുതി ഭീഷണി ഉയര്‍ത്തിയ ‘ഡയറക്ട് ടാക്സ് കോഡ്’ നടപ്പാക്കുന്നത് തല്‍കാലം നിര്‍ത്തിവെച്ചത് ആശ്വാസം പകരും. ഇന്ത്യയിലെ ആദായ നികുതി മേഖലയില്‍ പരിഷ്കരണം ലക്ഷ്യമിട്ട് 2010 ആഗസ്റ്റിലാണ് ‘ഡയറക്ട് ടാക്സ് കോഡ്’ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. 2012 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് നികുതി നിര്‍ദേശം. ഒരു സാമ്പത്തിക വര്‍ഷം 180 ദിവസം ഇന്ത്യയില്‍ താമസിക്കുന്നതിലൂടെ എന്‍.ആര്‍.ഐ പദവി നഷ്ടമാകുന്ന പ്രവാസികള്‍ മാത്രമാണ് നിലവിലെ ആദായ നികുതി നിയമത്തിന് കീഴില്‍ നികുതി നല്‍കേണ്ടത്. ഇത് 59 ദിവസമാക്കി ചുരുക്കുകയും ഇതില്‍ കൂടുതല്‍ ദിവസം താമസിക്കുന്നവരെ സാധാരണ ഇന്ത്യക്കാരായി കണക്കാക്കുകയും ചെയ്യുമെന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞത്. അതിനാല്‍ ഇവര്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാകും. മറ്റൊരു പ്രധാന നിര്‍ദേശം, നാല് വര്‍ഷത്തിനിടയില്‍ 365 ദിവസം ഇന്ത്യയില്‍ താമസിച്ചാലും നികുതി നല്‍കണമെന്നാണ്. എന്‍.ആര്‍.ഐ നിര്‍വചനത്തിലെ പുതിയ ഭേദഗതി പ്രകാരം എന്‍.ആര്‍.ഐ പദവി നഷ്ടമാകുന്നവര്‍ ഇന്ത്യയിലെത്തി ആദ്യ വര്‍ഷം തന്നെ നികുതി നല്‍കേണ്ടിവരും. ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിനാണ് ലഭിച്ചത്. റിപ്പോര്‍ട്ട് വളരെ വിശദമായി പരിശോധിച്ച ശേഷമേ നികുതി നടപ്പാക്കുകയുള്ളൂവെന്ന് ഇന്നലെ മുഖര്‍ജി വ്യക്തമാക്കി. ഡയറക്ട് ടാക്സ് കോഡ്’ നടപ്പാക്കുന്നതിലൂടെ 4,500 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായിട്ടും പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ സംഘടനകള്‍ക്ക് സാധിക്കാത്തത് സാധാരണക്കാരെയാണ് ബാധിക്കുക.വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണം എത്തുന്നത് തടയാന്‍ ശക്തമായ നടപടിയുണ്ടാകും. അനധികൃത വരുമാനവും സ്വത്ത് സമ്പാദനവും തടയുന്നതിന്‍െറ ഭാഗമായി, വിദേശത്തെ ആസ്തിയെ കുറിച്ച് നിര്‍ബന്ധമായും വിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കും.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മാർച്ച് 14, 2012

ഓണ്‍ലൈന്‍ നിയമന തട്ടിപ്പ് വ്യാപകം. !! ( manoramaonilne-courtesy)

ÌÞ¢±âV D ÈßÏÎÈJGßMßW ÕFßÄøÞµøáæÄKí ©çÆcÞ·ÞVÅßµZAᢠæÉÞÄá¼ÈJßÈᢠÕßçdÉÞ ÜßÎßxÁí, çµÞ濵í ÎÙàdw Äá¿BßÏÕÏíAá ÉáùçÎ ÙcáIÞÏí çÎÞçGÞV §Lc ÜßÎßxÁᢠÎáKùßÏßMá ÈWµáKá. ³YèÜX ÕÝß ¥çÉfßAáKÕVAí ³YèÜX ÕÝß ÄæK ÈßÏÎÈ ©JøÕá ÈWµáµÏᢠÉÃÎÞÏß ÕX Äáµ ¥¿ÏíAÃæÎKá ÈßVçÆÖßAáµÏᢠ溇áK ÄGßMá ÕcÞɵÎÞÏÄßæÈ Äá¿VKÞÃá µOÈßÏáæ¿ ÎáKùßÏßMí. ²øá ÈßÏÎÈJßÈᢠµOÈß ¦øßWÈßKᢠÉâ ¨¿ÞAÞùßæˆKᢠÈßÏÎÈ È¿É¿ßµZ ØáÄÞøcÎÞæÃKᢠµOÈß ÕÞVJÞAáùßMßW ¥ùßÏß‚á. ¦æøCßÜᢠÉâ ¨¿ÞAÞX dÖÎß‚ÞW ¥ÕæøAáùß‚á æÉÞÜàØßW ¥ùßÏßAÞÈᢠµOÈß ÈßVçÆÖßAáKá.
¯ÄÞÈᢠ¦Ýíº ÎáXÉá È·øJßæÜ dÉÎá~ æ®¿ß µOÈßÏßW çµø{JßWÈßKí ²øá Éx¢ ©çÆcÞ·ÞVÅßµZ ç¼ÞÜßAá çºøÞX ÈßÏÎÈ ©JøÕáÎÞÏß ÕøßµÏᢠ®KÞW µOÈßÏßæÜJßÏçMÞZ ç¼ÞÜßÏßæˆK ÕßÕøÎùßÏáµÏᢠæºÏíÄßøáKá. ³YèÜX ÕÝß §ÕVAá ÜÍß‚ ©JøÕá ÕcÞ¼ÎÞæÃKùßEÄí ¥çMÞZ ÎÞdÄÎÞÏßøáKá. ®KÞW ¦ ØÎÏçJAí ²øá ©çÆcÞ·ÞVÅßÏßWÈßKí øIá Üf¢ øâÉ ÕàÄ¢ ³YèÜX ÄGßMáµÞøX µàÖÏßÜÞAßÏßøáKá.
¯ÄÞÈᢠÎÞØ¢ ÎáXÉá ÕßçdÉÞ ÜßÎßxÁí, çµÞ濵í ÎÙàdw Äá¿BßÏ µOÈßµ{ßWÈßKá ÈßÏÎÈ ©JøÕí ³YèÜX ÕÝß ÜÍßAáµÏᢠ§JøJßW ©çÆcÞ·ÞVÅßµZAá Éâ È×í¿ÎÞµáµÏᢠæºÏíÄßøáKá.
ÙcáIÞÏí ÜßÎßxÁßæa ç¼ÞÜß ÈWµßÏÄÞÏß ¥ùßÏ߂ᢠØÎàɵÞÜJá ÄGßMá È¿K ÉÖíºÞJÜJßÜÞÃá µOÈß ÎáKùßÏßMá ÈWµßÏÄí. ¥ÍßÎá~JßÈá Õß{ßAÞÈᢠÉâ ¦ÕÖcæM¿áK Ø¢ÍÕB{áIí. ¥¿ÏíAáK Éâ ÍÞ·ßµÎÞÏß Äßøßæµ ÈWµáæÎK ÕßÕøÕᢠºßÜ ÄGßMáµÞV ©çÆcÞ·ÞVÅßµæ{ ¥ùßÏßAÞùáIí. ÉÜçMÞÝᢠæ¿ÜßçËÞY Îá~ÞLøÎÞÃí ÄGßMáµÞV ©çÆcÞ·ÞVÅßµæ{ §aVÕcá 溇áKÄí. ØÎàɵÞÜJí 2011 ÈÕ¢ÌV ®Gí, ÉJí ÄàÏÄßµ{ßW §Jø¢ ÄGßMá Ø¢Ìtß‚á ÕÞVJÞÎÞÇcÎB{ßW ÉøØc¢ ÈWµßÏßøáKá. ÙcáIÞÏí çÎÞçGÞÝíØßæa æÕÌíèØxÞÏ  
www.hyundai.co.in n ÜᢠÕßÖÆÎÞÏ ÕßÕøB{áæIKá µOÈß ÉùÏáKá.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഡച്ച്‌ വിസക്ക് ഇനി വിരലടയാളവും നിര്‍ബന്ധമആകുന്നു. !!

¦¢Ø¡xVÁÞ¢: ÏâçùÞMòÈá ÉáùJáÈòKáUÕV æÈÄVÜXÁ¡Øí ÕàØÏ¡A¡  ¥çÉfòAáçOÞZ ÕòøÜ¿ÏÞ{¢ ÈWµáKÄí ÈòVÌtÎÞAáKá. §Äá Ø¢Ìtòºî ÌòW æÈÄVÜXÁ¡Ø¡ ÉÞVÜæÎaòW ¥ÕÄøòMòºîá µÝòEá.¥çÉf ÈWµáçOÞZ ÄæK ÕòøÜ¿ÏÞ{ÕᢠçËÞçGÞd·ÞËᢠÈWµáKÄá ÈòVÌtÎÞAáK ÄøJòÜÞá  ÈòÏÎ ÈòVÎÞâ. ç¼ÞÜòçAÞ ÉÀÈJòçÈÞ µá¿á¢ÌJòæÈÞM¢ çºøáKÄòçÈÞ ÕøáKÕVA¡  §Äá ÌÞǵ¢. ÈòÜÕòW ¥ÍÏÞVÅòÄbJòÈ¡ ¥çÉf ÈWµáKÕVAá ÎÞdÄÎÞá  ÕòøÜ¿ÏÞ{¢ ÈòVÌtÎÞAòÏòøáKÄ¡. ÉáÄòÏ øàÄò ÕøáKçÄÞæ¿ ¦ZÎÞùÞGÕᢠ¥ÈÇòµãÄ µá¿òçÏxÕᢠĿÏÞX µÝòÏáæÎKÞá  Áºî¡  ¥ÇòµãÄøáæ¿ dÉÄàf.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇഷ്ട ചാനല്‍ കല്‍ തിരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം വരുന്നു. !!

ÈcâÁWÙß: ¿ßÕß ºÞÈÜáµ{ßW §×í¿ÎáUÕ ÄßøæE¿áAÞX çµÌßZ ÕøßAÞøÞÏ çdÉfµVAá çµdwØVAÞV ¥ÕØøæÎÞøáAáKá. ÁWÙß, Îá¢èÌ, æºèK, æµÞWAJ ®Kà æÎçd¿Þ È·øB{ßæÜ ¿ßÕß çdÉfµVAÞÃí ¦Æc¸GJßW ¼âY 30 ÎáÄW çØÕÈ¢ ÜÍcÎÞAáµ.

øÞ¼cJá ÜÍcÎÞÏ ¯Äá ºÞÈÜᢠçdÉfµV ¦ÕÖcæM¿áKÄÈáØøß‚á ÈWµÞX çµÌßZ ²ÞMçùxVÎÞVAá ÈßVçÆÖ¢ ÈWµáæÎKá ÕÞVJÞÕßÄøÃ, dÉçfÉà ÎdLÞÜÏ¢ ¥Áà×ÈW æØdµGùß øÞ¼àÕí Ädµá ¥ùßÏß‚á. ÈÞÜá È·øB{ßæÜ çµÌßZ Öã¢~Ü ÉâVÃÎÞÏß Áß¼ßxW øâÉJßçÜAá ÎÞxáKÄßÈáU ¦ÇáÈßµÕWAøà ÉiÄß ¼âY 30Èá ÉâVJßÏÞµáK ÎáùÏíAá çdÉfµVAí §×í¿ºÞÈÜáµZ ÄßøæE¿áAÞX µÝßÏá¢.

ÈßÜÕßW, ²ÞçøÞ dÉçÆÖæJÏᢠçµÌßZ ²ÞMçùxVÎÞV ÜÍcÎÞAáK ºÞÈÜáµZ ÎÞdÄÎÞÃá çdÉfµVAá ÜÍßAáKÄí. ÁWÙß ©ZæMæ¿ÏáU æÎçd¿Þ È·øB{ßW ÄÞÎØßAáK ÎÜÏÞ{ßµZAá çµø{JßæÜ ÎáÝáÕX ºÞÈÜáµ{ᢠÜÍßAÞX ÉáÄßÏ Ø¢ÕßÇÞÈ¢ ÕÝßæÏÞøáAá¢. ÄßøæE¿áJ ºÞÈÜáµZAá ÎÞdÄ¢ Éâ ÈWµßÏÞW ÎÄß. ²ÞçøÞ ºÞÈÜßæaÏᢠÈßøAí æ¿ÜßçµÞ¢ ù·áçÜxùß ¥çÄÞùßxß (d¿ÞÏí) ÉßKà¿á ÄàøáÎÞÈßAá¢.

çµÌßZ Öã¢~Ü Áß¼ßxW øâÉJßçÜAá ÎÞxáKçÄÞæ¿, ²ÞçøÞ dÉçÆÖJᢠ²øá ºÞÈW ®dÄ çÉV µÞÃáKáæÕKÄßæa µãÄcÎÞÏ µÃAá ÜÍßAáæÎKá øÞ¼àÕí Ädµá ºâIßAÞGß. 
 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

യു എ ഈ യില്‍ സിനിമ കാണാന്‍ ചിലവേരും !!

ദുബയ്: യുഎഇയിലെ സിനിമാപ്രേമികള്‍ക്ക് ഇരുട്ടടിയായി ടിക്കറ്റിന് അഞ്ചു ദിര്‍ഹത്തോളം വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ 30 മുതല്‍ 35 ദിര്‍ഹം വരെ നല്‍കാതെ സിനിമ കാണാനാവില്ലെന്നുറപ്പായി.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വോക്‌സ് സിനിമ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു. റീല്‍ സിനിമ ഈ ഫെബ്രുവരിയിലാണ് വര്‍ധനവ് പ്രഖ്യാപിച്ചത്. ഗ്രാന്‍ഡ് സിനിമയും വര്‍ധനവ് വരുത്തിയതോടെ ഇത് പൂര്‍ണമായി.ടിക്കറ്റ് വര്‍ധനയ്‌ക്കെതിരേ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രതിഷേധം വര്‍ധിച്ചിട്ടുണ്ട്. തിയേറ്ററിലെത്തി സിനിമ കാണുന്നതിനു പകരം ചെലവ് കുറഞ്ഞ മറ്റു സംവിധാനങ്ങള്‍ പരിഗണിക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റെയില്‍വേ യാത്ര നിരക്ക് കൂട്ടി !!

ÈcâÁWÙßD ùÏßWçÕ ÏÞdÄÞ ÈßøAí µâGß. µßçÜÞÎàxùßÈí øIáææÉØ ÎáÄW 30 ææÉØÕæø ÕVÇÈÏÞÃí È¿MÞAáKæÄKí ̼xí dÉØ¢·JßæÈÞ¿áÕßW çµdwÎdLß ÆßçÈ×í dÄßçÕÆß ¥ùßÏß‚á. ÉÞØFV æd¿ÏßÈßÈí µßçÜÞÎàxùßÈí øIá ææÉØ µâGß. ®µíØídÉØí,ØâMV ËÞØíxí æd¿ÏßÈáµ{ßW ¼ÈùW µ¢ÉÞVGáæÎaáµ{ßæÜ ÏÞdÄÏíAí 3ææÉØÏáæ¿ ÕVÇÈ. ŠàMV ÐÞØßÈí 5 ææÉØÏᢠ®Øß ËØíxíÐÞØßÈí 30 ææÉØÏᢠµâ¿á¢. æØAXÁí ®ØßÏßæÜ ÏÞdÄÏíAí 15 ææÉØÏᢠ®Øß æºÏVµÞV,çÄVÁí ®Øß ®KßÕÏíAá 10 ææÉØÏáÎÞÃí µâ¿áµ. ®GáÕV×JßÈá çÖ×ÎÞÃí ùÏßWçÕ ÏÞdÄÞÈßøAí ÕVÇßMßAáKÄí.ÎÞØÕøáÎÞÈ¢ 1500 øâÉÏßW ÄÞæÝ ÕøáÎÞÈÎáUÕVAí ÏÞdÄÞ §{Õí ÈWµá¢. ƒÞxíçËÞ¢ ¿ßAxí ÈßøAí ÎâKáøâÉÏßW ÈßKí ¥FáøâÉÏÞÏß ÕVÇßMß‚á. 25 øâÉÏíAíí ØFøßAÞÕáK ÆâøÉøßÇß µâGß.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മാർച്ച് 13, 2012

Now u can send it free Intn'l Sms to India, UAE, KUWAIT, SAUDI, MALAYSIA ETC.,

നൌ യു കാന്‍ സെന്‍റ് ഇറ്റ്‌ എസ് എം എസ് ബൈ free ഓഫ് കോസ്റ്റ് ടോ  ഇന്റര്‍നാഷനല്‍  എസ്പെഷല്ലി യു എ ഈ , Kuwait, UAE, Saudi, Singapore, Philippines, India and Malaysia. To register for FREE SMS, you need to apply your mobile number, Email ID, Date of birth and gender. You can register from your computer at http://160by2.com/ or from your mobile phone Read more TECK.IN: 



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, മാർച്ച് 12, 2012

പ്രധാനമന്ത്രിയുടെ ഓഫീസ് 'യൂ ട്യൂബി'ലും !!

ന്യൂഡല്‍ഹി: ട്വിറ്ററിന് പിന്നാലെ ജനകീയ വീഡിയോ പങ്കുവെക്കല്‍ വെബ്‌സൈറ്റായ യൂ ട്യൂബിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിവരങ്ങള്‍ ലഭ്യമാകും. വീഡിയോയിലൂടെ ജനങ്ങളുമായി കൂടുതല്‍ സംവദിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യു.പി.എ.യുടെ സ്വന്തം പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമാണ് യൂ ട്യൂബില്‍ ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പങ്കജ് പച്ചൗരി ചുമതലയേറ്റതോടെയാണ് നവ മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, വി.എച്ച്‌.എസ്‌.ഇ. പരീക്ഷകള്‍ ഇന്നു മുതല്‍

 തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു, വി.എച്ച്‌.എസ്‌.ഇ പരീക്ഷകള്‍ക്ക്‌ ഇന്നു തുടക്കം. പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു വിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു. 4,70,100 കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,213 പേര്‍ കൂടുതല്‍. പരീക്ഷ 26നു അവസാനിക്കും. ഗള്‍ഫില്‍ പത്തും ലക്ഷദ്വീപില്‍ ഒന്‍പതും ഉള്‍പ്പെടെ 2758 കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 കേന്ദ്രങ്ങള്‍ അധികം. 7,313 പേരാണ്‌ പ്രൈവറ്റായി പരീക്ഷ എഴുതുന്നത്‌. ഉച്ചയ്‌ക്ക് 1.45 ന്‌ പരീക്ഷ തുടങ്ങും. ഇംഗ്ലീഷ്‌, കണക്ക്‌, സാമൂഹ്യ ശാസ്‌ത്രം വിഷയങ്ങള്‍ വൈകിട്ട്‌ 4.30 ന്‌ അവസാനിക്കും. ഐ.ടി മൂന്ന്‌ മണിക്കും മറ്റ്‌ വിഷയങ്ങള്‍ 3.30 നും അവസാനിക്കും. വെള്ളിയാഴ്‌ചകളില്‍ പരീക്ഷയില്ല.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. 74,726 പേര്‍. ഇടുക്കിയിലാണ്‌ കുറവ്‌. 13,333 പേര്‍. തിരുവനന്തപുരത്തെ പട്ടം സെന്റ്‌മേരീസ്‌ സ്‌കൂളാണ്‌ സംസ്‌ഥാനത്ത്‌ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്‌ക്കിരുത്തുന്നത്‌. ഇവിടെ 1478 കുട്ടികളാണ്‌ പരീക്ഷ എഴുതുന്നത്‌. പിറവം ഉപതെരഞ്ഞെടുപ്പ്‌ പരിഗണിച്ച്‌ 17 ലെ പരീക്ഷ 26ലേക്ക്‌ മാറ്റിയിട്ടുണ്ട്‌.ചോദ്യക്കടലാസുകള്‍ സൂക്ഷിക്കുന്ന സ്‌ഥലങ്ങളില്‍ അതീവ സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. 173 ദേശസാല്‍കൃത ബാങ്കുകളുടെ ലോക്കറുകളിലും 324 ട്രഷറി സ്‌ട്രോംഗ്‌ റൂമുകളിലുമായാണ്‌ ചോദ്യപ്പേപ്പറുകള്‍ സൂക്ഷിക്കുന്നത്‌. ഗള്‍ഫ്‌ മേഖലയിലേക്കുള്ള ചോദ്യപേപ്പറുകള്‍ എംബസി സ്‌ട്രോംഗ്‌ റൂമുകളില്‍ സൂക്ഷിക്കും.ഇരട്ട കവറുകളിലുള്ള ചോദ്യ പേപ്പറുകള്‍ കുട്ടികളുടെ മുന്നില്‍വച്ച്‌ അവരെ ബോധ്യപ്പെടുത്തിയാകും തുറക്കുക. കാല്‍ലക്ഷം അധ്യാപകരാണ്‌ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുക. കുട്ടികളും അധ്യാപകരും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. കുടിവെള്ളം ലേബലില്ലാത്ത കുപ്പികളില്‍ കൊണ്ടുവരണം. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലുണ്ടാവും. ഏപ്രില്‍ രണ്ടിന്‌ മൂല്യനിര്‍ണയം തുടങ്ങും. വി.എച്ച്‌.എസ്‌.ഇ ആദ്യ വര്‍ഷം 27,470ഉം രണ്ടാംവര്‍ഷം 26,831 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 389 പരീക്ഷാ കേന്ദ്രങ്ങളാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ രാവിലെ പത്തിന്‌ ആരംഭിക്കും. 3,71,347 കുട്ടികളാണ്‌ പ്ലസ്‌ടു പരീക്ഷ എഴുതുന്നത്‌. 1869 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്‌.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Thejus in I pad !


temI¯v aebmfnIÄ Gähpw IqSpX hmbn¡p¶ tXPkv Hm¬sse³ hmÀ¯IÄ sF]mUnte¡pw. ]{Xt¯msSm¸w Xs¶ Hm¬sse³ kwhn[m\hpw Bcw`n¨ tXPkv CtXmSv IqSn B[p\nI kmt¦XnI hnZy {]tbmP\s¸Sp¯n ]pXnsbmcp ImÂhbv]v IqSn \S¯pIbmWv. hmÀ¯bpw hnPvRm\hpw hnt\mZhpw DÅwssIbnsemXp¡p¶ kmt¦XnI kwhn[m\amWv Sm_veäpIÄ. 10 C©v hsc hep¸apÅ S¨v kv{Io\n hncepIfpsS kv]Ài¯neqsS hmÀ¯bneqsSbpw hoUntbmbneqsSbpw iЯneqsSbpw k©cn¡mw. A¨Sn am[ya§tfmSv Gähpw ASp¯p \n¡p¶ kwhn[m\amWv sF ]mUv. ]{Xtam hmcnItbm hmbn¡p¶Xpt]mse A\mbmkw hmbn¡mw, H¸w hoUntbmbpw Nn{X KmednIfpw BkzZn¡pIbpamhmw. _p¡v adn¡p¶Xpt]mse t]PpIÄ adn¡mw. Gähpw efnXambn ssIImcyw sN¿m\mhpw hn[amWv tXPknsâ sF]mUv ]Xn¸v Hcp¡nbncn¡p¶Xv. hmÀ¯m hn`mK¯n tIcfw, C´y, A´ÀtZiobw, ImbnIw, {]mtZinIw, FUntämdnbÂ, teJ\§Ä F¶o D] hn`mK§fpWvSv. ^o¨dpIÄ, ]mTime, BtcmKyw, imkv{Xw XpS§nbhbnte¡pw Ffp¸¯n k©cn¡mw. hmÀ¯m Nn{X§Ä DÄs¸sS \ÂIp¶ Cu kwhn[m\w XnI¨pw kuP\yamWv. Download here

 
CXv kw_Ôamb kwib§Ä¡v thejasdailynews@gmail.com  _Ôs¸SpI

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, മാർച്ച് 10, 2012

Malayala manorama in i pad !

ÕÞVJµ{áæ¿ µÞøcJßW çÜÞµdÖi çÈ¿ßÏ ÎÜÏÞ{ ÎçÈÞøÎ §çMÞZ °ÉÞÁßÜᢠÕÞÏßAÞ¢. dÉçÆÖßµ ÕÞVJµZ ÎáÄW øÞ¼cÞLø ÕÞVJµZ Õæø ®ˆÞ¢ Õ{æø çÕ·JßW.

ÕÞVJµZæAÞM¢ ÎßµÕáx ºßdÄB{ᢠÕßÁßçÏÞµ{áæΈÞÎÞÏß ÕÞÏÈ ²øá ÕcÄcØíÄÞÈáÍÕÎÞAá. çÕ·ÎÞµæG ¦MßZ ¦ÉíØíçxÞùßW ÈßKí °ÉÞÁí ¦ƒßçA×X §çMÞZ ÄæK ÁìYçÜÞÁí 溇ޢ..



 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അബൂദബിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് സംവിധാനത്തില്‍ !!

അബൂദബി: കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇനി ഹെല്‍ത്ത് അതോറിറ്റി കസ്റ്റമര്‍ കേന്ദ്രങ്ങളില്‍ പോകേണ്ട. പകരം, ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൊതുആശുപത്രികളില്‍നിന്നും തമ സര്‍വീസ് കേന്ദ്രങ്ങളില്‍നിന്നും തല്‍സമയം ലഭിക്കും. അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ പുതിയ സംവിധാനം നടപ്പാക്കി. പശ്ചിമ മേഖലയിലുള്ളവര്‍ക്കാണ് തമ സര്‍വീസ് സെന്‍ററുകളുടെ സേവനം.
പുതിയ സംവിധാനത്തിന്‍െറ ഭാഗമായി എല്ലാ പബ്ളിക് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെയും തമ സര്‍വീസ് കേന്ദ്രങ്ങളെയും ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്‍െറ ജനന ശേഷം ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ഉടന്‍ ബന്ധപ്പെട്ട പൊതുആശുപത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അബൂദബിയിലെ കോര്‍ണിഷ് ആശുപത്രി, അല്‍ റഹ്ബ ആശുപത്രി, അല്‍ മഫ്റഖ് ആശുപത്രി, അല്‍ഐനിലെ തവാം ആശുപത്രി എന്നിവക്ക് പുറമെ പശ്ചിമ മേഖലയിലെ എല്ലാ തമ സര്‍വീസ് കേന്ദ്രങ്ങളിലുമാണ് പുതിയ സംവിധാനം. പശ്ചിമ മേഖലയിലെ സില, ഗയാതി, ലിവ, അല്‍ മര്‍ഫഅ്, മദീന സായിദ്, ഡെല്‍മ എന്നീ പ്രദേശങ്ങളില്‍ സൗകര്യം ലഭ്യമാണ്.
വിദേശികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ആശുപത്രിയില്‍ നിന്നുള്ള ഒറിജിനല്‍ ബര്‍ത്ത് നോട്ടിഫിക്കേഷന്‍, രക്ഷിതാക്കളുടെ പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഈ രേഖകള്‍ ആശുപത്രിയില്‍ സ്കാന്‍ ചെയ്ത് അപേക്ഷക്കൊപ്പം ഹെല്‍ത്ത് അതോറിറ്റിയിലേക്ക് അയക്കും. അതോറിറ്റിയിലെ നോട്ടിഫിക്കേഷന്‍ വിഭാഗം ഇത് പരിശോധിച്ച്, രേഖകള്‍ തൃപ്തികരമാണെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ആശുപത്രിയിലേക്കോ തമ സര്‍വീസ് സെന്‍ററിലേക്കോ അയക്കും. ഒരാള്‍ക്ക്  ആവശ്യമുള്ളത്രയും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് 50 ദിര്‍ഹം വീതം ഫീസ് നല്‍കണം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ട്രെയിന്‍ റിസര്‍വേഷന്‍ ഇന്നുമുതല്‍ 120 ദിവസം മുന്‍പ് !!

ÈcâÁWÙßD æd¿ÏßX ¿ßAxáµZ  ÏÞdÄÞ ÄàÏÄßAá 120 ÎáXÉá ùßØVÕí 溇ÞæÎK ÈßÌtÈ §Ká ÎáÄW dÉÞÌÜcJßW. ÈßÜÕßW §Äá ÎâKá ÎÞØÎÞÃí. ®KÞW, dÙØbÆâø æd¿ÏßÈáµ{ÞÏ ÄÞ¼í ®µíØídÉØí, ç·ÞÎÄß ®µíØídÉØí ®KßÕÏßæÜ ÎáXµâV ùßØVçÕ×X ØÎÏ¢ 15 ÆßÕØÎÞÏß Äá¿øá¢. ÕßçÆÖ ÕßçÈÞÆ ØFÞøßµZAá ÏÞdÄÏáæ¿ ²øá ÕV×¢ ÎáXÉá ¿ßAxáµZ ùßØVÕí 溇ޢ.

 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അധ്യാപക നിയമനപരീക്ഷ നിര്‍ബന്ധമാക്കി; സര്‍വീസിലുള്ളവര്‍ക്കും ബാധകം

തിരുവനന്തപുരം: പ്രൈമറി സ്കൂള്‍ അധ്യാപക നിയമനത്തിന് യോഗ്യതാ പരീക്ഷ  (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് -ടി.ഇ.ടി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. ഇത് അവ്യക്തമായാണ് പറയുന്നതെങ്കിലും ഉത്തരവില്‍ പരാമര്‍ശിച്ച മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഇത് നിര്‍ബന്ധമായി മാറും. എല്ലാ അധ്യാപകരും ടി.ഇ.ടി യോഗ്യത നേടിയിരിക്കണമെന്നാണ് ഉത്തരവിലുള്ളത്. പുതിയ നിയമനങ്ങള്‍ക്ക് ഈ യോഗ്യത നിര്‍ബന്ധമാക്കി. ഒന്നുമുതല്‍ എട്ട് വരെ ക്ളാസില്‍ അധ്യാപകരാകാനാണ് യോഗ്യതാ പരീക്ഷ. നിലവില്‍ ഹയര്‍സെക്കന്‍ഡറിക്കും സമാന പരീക്ഷയുണ്ട്. ഒമ്പത്, പത്ത് ക്ളാസുകള്‍ മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ടീച്ചര്‍ എജുക്കേഷന്‍ കൗണ്‍സിലാണ് (എന്‍.സി.ടി.ഇ) പരീക്ഷ നിര്‍ദേശിച്ചത്. കേരളത്തില്‍ പരീക്ഷ നടത്താനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടിക്കാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍തന്നെ പരീക്ഷ നടത്താന്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കിയതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടന ജി.എസ്.ടി.യു പ്രസിഡന്റ് ജെ. ശശിയും ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീനും പറഞ്ഞു. നിര്‍ദിഷ്ട യോഗ്യതയോടെ സര്‍വീസില്‍ കയറിവര്‍ വീണ്ടും യോഗ്യത നേടാന്‍ ആവശ്യപ്പെടുന്നത് നീതീകരിക്കാനാകില്ലെന്ന് സി.പി.ഐ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.
 നിലവിലുള്ളവരെ നിബന്ധനയില്‍ നിന്നൊഴിവാക്കണം. പകരം ഇന്‍ സര്‍വീസ് യോഗ്യത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Cell phone video surveillance solution

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബ്രൗസിംഗ് സ്പീഡ് കൂട്ടാന്‍ ചില പൊടിക്കൈകള്‍ !!

ബ്രൗസിംഗ് സ്പീഡ് കൂട്ടാന്‍ ചില പൊടിക്കൈകള്‍

ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു  പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗതപ്രധാനം ചെയ്യുന്ന ധാരാളംDNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
അവയെപ്പറ്റി മനസിലാക്കുന്നതിനായിഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. . 
for more details click here to go this blog

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

14 ജില്ലകളിലെ എല്‍.ഡി ക്ളര്‍ക്ക് ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

14 ജില്ലകളിലെ എല്‍.ഡി ക്ളര്‍ക്ക് ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എല്‍.ഡി ക്ളര്‍ക്ക് നിയമനത്തിനുള്ള 14 ജില്ലകളിലെയും സാധ്യതാ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പി.എസ്.സി വെബ്സൈറ്റിലും  മാര്‍ച്ച് 15ലെ പി.എസ്.സി ബുള്ളറ്റിനിലും പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 31നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കും. ആദ്യമായാണ് എല്ലാ ജില്ലകളിലെയും ഷോര്‍ട്ട്ലിസ്റ്റുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. മാര്‍ച്ച് 16മുതല്‍ 22വരെയാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍.
കൂടുതല്‍  ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയ തിരുവനന്തപുരം ജില്ലയില്‍ 58 ആണ് കട്ട് ഓഫ് മാര്‍ക്ക്. ഇതിന് മുകളില്‍ ലഭിച്ചവരെല്ലാം മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. കൊല്ലത്ത് 63മാര്‍ക്കും പത്തനംതിട്ടയില്‍ 46ഉം കാസര്‍കോട്ട് 47മാണ് കട്ട് ഓഫ് മാര്‍ക്ക്.
വെരിഫിക്കേഷന് ആവശ്യമായ രേഖകള്‍ സഹിതമാണ് ഉദ്യോഗാര്‍ഥികള്‍ എത്തേണ്ടത്. അടുത്ത കാലത്ത്  എടുത്ത ഫോട്ടോയാണ് ഹാജരാക്കേണ്ടത്. പ്രായവും ജനനത്തീയതിയും തെളിയിക്കാന്‍ എസ്.എസ്.എല്‍.സി ബുക്കോ സമാന രേഖയോ ഹാജരാക്കണം. രേഖയുടെ അസ്സലും കോപ്പിയും വേണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനും എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കണം. പിന്നാക്ക വിഭാഗങ്ങള്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റ് ചെയ്ത കോപ്പിയും കൊണ്ടുവരണം. പട്ടിക വിഭാഗങ്ങള്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒറിജിനലും അറ്റസ്റ്റ് ചെയ്ത രണ്ട് കോപ്പിയും ഹാജരാക്കണം. എക്സ് സര്‍വീസുകാര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്മെന്‍റ് ഓര്‍ഡര്‍ എന്നിവയുടെ ഒറിജിനലും അറ്റസ്റ്റ് ചെയ്ത കോപ്പിയും ഹാജരാക്കണം. തിരിച്ചറിയല്‍ കാര്‍ഡും വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം. പി.എസ്.സി അംഗീകരിക്കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരം വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോപതിച്ച ദേശസാത്കൃത ബാങ്കുകളുടെ പാസ് ബുക്ക്, സര്‍ക്കാര്‍ ജീവനകാരുടെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ  തിരിച്ചറിയല്‍ കാര്‍ഡ്, സാമൂഹിക ക്ഷേമ വകുപ്പ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, മോട്ടോര്‍ വാഹന വകുപ്പിന്‍െറ കണ്ടക്ടര്‍ ലൈസന്‍സ്, സംസ്ഥാന-ജില്ലാ  സഹകരണ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവയും രേഖയായി അംഗീകരിക്കും. ലിസ്ടുകള്‍ക്കായി താഴെ പറയുന്ന അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്തു പോയി നോക്കാവുന്നതാണ്.
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത